<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2164331056360727973</id><updated>2012-02-16T20:47:20.766-08:00</updated><category term='പഠനം'/><category term='ലേഖനം'/><category term='ഓര്‍മ്മ'/><category term='കവിത'/><category term='സിനിമ'/><category term='വാര്‍ത്ത'/><category term='അഭിമുഖം'/><category term='അനുഭവം'/><category term='പുതുകവിവരവ്'/><category term='kalamandalam kshemavathy'/><category term='മാതൃഭൂമി'/><category term='ചൊല്‍ക്കവിത'/><category term='പ്രതികരണം'/><category term='നിരൂപണം'/><category term='കഥ'/><category term='വിമര്‍ശനം'/><title type='text'>മഷിപ്പാത്രം</title><subtitle type='html'>*വേഷപ്പകര്‍ച്ചയുടെ വൈകാരിക ഭാവങ്ങള്‍*</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://mashippathram.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default?max-results=100'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>73</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2164331056360727973.post-3483537904691333639</id><published>2011-12-19T10:15:00.000-08:00</published><updated>2011-12-19T10:24:10.903-08:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഏകാന്തതയിലേക്ക് പൊഴിഞ്ഞു വീഴുന്ന എന്റെ പ്രണയപുഷ്പങ്ങള്‍</title><content type='html'>&lt;br&gt;&lt;br /&gt;&lt;br&gt;&lt;br /&gt;&lt;br /&gt;&lt;font size="2.5"&gt;പുറമേ വസന്തവും അകത്ത് കൊടിയവേനലില്‍ ഉരുകിയൊലിക്കുന്നതുമായ ചില സമയങ്ങളുണ്ട് ജീവിതത്തില്‍.പ്രണയത്തിന്റെ ഉഷ്നവും, അതിന്റെ ചൂടില്‍ ഒലിച്ചിറങ്ങിയ വിയര്‍പ്പുകണങ്ങളുമായി എനിക്കും പാകപ്പെടേണ്ടി വന്ന ചില ദിവസങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അതിലൂടെ ആ പ്രണയത്തിന്റെയും, പ്രണയനഷ്ടത്തിന്റെയും വഴിത്താരകളില്‍ ഞാന്‍ ഞാനല്ലാതായി അലഞ്ഞിട്ടുണ്ട്. ഇന്നും ആ പ്രണയത്തിന്റെ ചിരിയും, ചിണുക്കവും, ചുവന്ന പനിനീര്‍പ്പൂവും ആര്‍ക്കും നല്‍കാതെ ഞാനെന്റെ ഡയറിത്താളുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നു. തട്ടിപ്പറിക്കാന്‍ വന്നവനും, ചീന്തിയെറിയാന്‍ വന്നവനും പിടികൊടുക്കാതെ ഒരു പ്രൂഫ് റീഡര്‍ ആദ്യത്തെ കോപ്പി വായിക്കുന്നതുപോലെ ഞാനിതിപ്പൊഴും വായിച്ചുകൊണ്ടേയിരിക്കുന്നു, ഒട്ടും മടുപ്പ് തോന്നുന്നതേയില്ല. &lt;br /&gt;&lt;br /&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 150px; height: 200px;" src="http://4.bp.blogspot.com/-Hioi0bOz-Mw/Tu-AZoBgVUI/AAAAAAAAAUg/VzDbkDBgzL8/s200/1.jpg" border="0" alt=""id="BLOGGER_PHOTO_ID_5687906032121042242" /&gt;വെളിച്ചം കൊണ്ട് വഴിതീര്‍ത്ത ചില ഇരുട്ടുകള്‍, ഏകാന്തതയുടെ കനമുള്ള ചില വിജനസ്ഥലികള്‍, സന്ധ്യമറിഞ്ഞുവീഴാറായ ചില മൈതാനമധ്യങ്ങള്‍... ഇവിടെയൊക്കെയായിരുന്നു ഞാനവനുമായി കൂടുതലടുത്തത്. അവന്റെ നിര്‍ബന്ധങ്ങളിലൂടെയും പിടിവാശികളിലൂടെയുമായിരുന്നു ഞാനെന്റെ പ്രണയത്തെ ആദ്യമായി കോളേജ് മാഗസിനിലേക്ക് പകര്‍ത്തിയത്. പ്രണയത്തെ ഇപ്പോഴും കാമ്പസുകള്‍ നെഞ്ചേറ്റുന്നതുകൊണ്ടാണോ എന്നറിയില്ല, ഒരുപാട് അഭിനന്ദനങ്ങളും കുത്തുവാക്കുകളും എനിക്കേറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പിന്നീടങ്ങോട്ട് പലര്‍ക്കും ഞാന്‍ പ്രണയക്കുറിപ്പുകള്‍ എഴുതിക്കൊടുത്തിട്ടുമുണ്ട്. &lt;br /&gt;&lt;br /&gt;ഓര്‍മ്മകളും പ്രതീക്ഷകളുമാണ് എല്ലാവരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓരോ നെടുവീര്‍പ്പും ഓരോ ഓര്‍മ്മകളെയാണ് പുറംതള്ളുന്നത്. ആ കാറ്റിലാണ് മറ്റുള്ളവര്‍ക്ക് കുളിര് തോന്നുന്നത്. അങ്ങനെ നമ്മുടെ കാലടികളാണ് നമ്മുടെ സഹയാത്രികര്‍ക്ക് പുല്‍ത്തകിടികളാവുന്നത്...&lt;br /&gt;&lt;br /&gt;ആരും താമസിക്കാനില്ലാത്ത, നിശബ്ദതകള്‍ പുരമേഞ്ഞിട്ട, കിനാവുകളിടിഞ്ഞു വീണ എന്റെ പ്രണയവീട്ടിലെ ചില ശബ്ദങ്ങള്‍, ശബ്ദങ്ങളല്ല, ചില ചുണ്ടനക്കങ്ങള്‍... ഒരുപാട് സ്വപ്നനഷ്ടത്തിന്റെയും, കാണാന്‍ കൊതിച്ച, ജീവിക്കാനാശിച്ച നിമിഷങ്ങളുടെയും, കിട്ടാക്കടങ്ങളുടെയും നൊമ്പരങ്ങള്‍ ഒരു പൈങ്കിളിക്കഥപോലെ എന്റെ ഡയറിത്താളുകളില്‍ നിന്ന് പകര്‍ത്തുകയാണിവിടെ..&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;11/08/2011&lt;/span&gt;&lt;br /&gt;&lt;br /&gt;കഴിഞ്ഞുപോയ കുറച്ച് ദിവസങ്ങള്‍ എന്റെ ജീവിതത്തിലെ ചില നിര്‍ണ്ണായകതീരുമാനങ്ങള്‍ക്ക് വേണ്ടി ഞാന്‍ നീക്കി വച്ചവയായിരുന്നു. ഞാന്‍ നേരിടേണ്ട ജീവിതം, അതിന്റെ രാഷ്ട്രീയം, നിലപാട് അവയെന്തായിരിക്കണമെന്ന ഒരുത്തരത്തിന് വേണ്ടിയുള്ള അനിവാര്യത! വഴുക്കുന്ന ഒരു പ്രതലത്തില്‍ ചവിട്ടി നില്‍ക്കുന്നതാണ് ജീവിതം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരടി മുന്നോട്ടാണോ, ഒരടി പിന്നോട്ടാണോ ചലനം എന്ന് നിര്‍ണ്ണയിക്കാനാവാത്ത നിശ്ചലമല്ലാത്ത നിശ്ചലത! ആ വഴുക്കുന്ന പ്രതലത്തില്‍ ചവിട്ടി മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നതെല്ലാം അശ്ലീലമാവുന്നു.. ഞാന്‍ ആ ആള്‍ക്കൂട്ടത്തിനുള്ളില്‍ ഒരു നുരയ്ക്കുന്ന പുഴുവായിത്തീരുന്നു! &lt;br /&gt;&lt;br /&gt;ചത്താലും ഞാന്‍ എങ്ങനെ എന്നെ ആവിഷ്കരിക്കും എന്നാലോചിച്ച് നില്‍ക്കുന്ന ഒരുവള്‍.... അവളെ എങ്ങനെ എന്നിലേക്കാവിഷ്കരിക്കും എന്നാലോചിക്കുന്ന ഞാന്‍..... ഇതിനിടയില്‍ എത്ര പിടഞ്ഞിട്ടും വേര്‍പെടുത്താനാവാത്ത ഒരു വേദന! അവള്‍ ചിണുങ്ങും.... മയക്കം പിടിച്ചാല്‍ ചുമലിലേക്ക് ചാരും.... വിശന്നാല്‍ ബര്‍ഗറിന്റെ പകുതി ചോദിച്ച് വാങ്ങും!! അവള്‍ കാറ്റ് വീശും തോറും പാറിപ്പാറി കളിക്കുന്ന ഒരു വെറും ചപ്പില....&lt;br /&gt;&lt;br /&gt;തുറന്നുവച്ചിട്ടാണോ എന്നറിയില്ല, അവളുടെ ഓര്‍മ്മകളുടെ ഗന്ധം പോയിരിക്കുന്നു. വളപ്പൊട്ടുകള്‍ക്കും, അവള്‍ പെറുക്കിത്തന്ന കുന്നിക്കുരുവിനും പകരം ഇന്നെന്റെ കയ്യിലുള്ളത് ഇതള്‍ കൊഴിഞ്ഞുപോയ ഒരു ചുവന്ന റോസാപുഷ്പമാണ്.. കൂടെ ഒരൊടിഞ്ഞു വീണ മഴവില്ലും! എത്ര എറിഞ്ഞാട്ടിപ്പായിച്ചാലും തിരിച്ചുവരുന്ന നാണമില്ലാത്ത കുറേ ഓര്‍മ്മകള്‍.....&lt;br /&gt;&lt;br /&gt;ഒരുപാട് ആത്മഗതങ്ങള്‍...അവയ്ക്ക് മുകളിലൂടെ കണ്ണീര്‍നനവുള്ള ഒരു കാറ്റ് വീശുന്നു. അതെഴുതിപ്പോവുന്നത് അവളുടെ പേരാണ്... എത്ര തൊട്ടിട്ടും വാടിപ്പോവാത്ത ഒരു തൊട്ടാവാടി! &lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 274px; height: 320px;" src="http://2.bp.blogspot.com/-XI2AP1ZVLhU/Tu-Am9UB2rI/AAAAAAAAAUs/H94VClx8_B8/s320/2.jpg" border="0" alt=""id="BLOGGER_PHOTO_ID_5687906261174180530" /&gt;&lt;br /&gt;&lt;br /&gt;എന്റെ ക്യാമറകള്‍ ഒപ്പിയെടുത്ത ചില ഛായാചിത്രങ്ങള്‍.... പലരും നേരെചൊവ്വേ കാണട്ടെ അവയെല്ലാം.... എവിടെയായാലും ഞാനുണ്ടല്ലോ കണ്ണീര്‍ വാര്‍ക്കാന്‍! ആര്‍ക്കും വേണ്ടാത്ത എന്നെയെന്തിനാ നീ ഉമ്മവയ്ക്കുന്നത്? മഷിത്തണ്ടുകൊണ്ട് എന്റെ സ്ലേറ്റില്‍ വരച്ച നിന്റെ ചിത്രം ഞാനിപ്പോള്‍ മായ്ച്ചുകൊണ്ടിരിക്കുകയാണ്....! &lt;br /&gt;&lt;br /&gt;ഈ കര്‍ക്കടകമഴയിലും മിന്നലിലും എനിക്ക് കുളിരുന്നില്ല. മിന്നല്‍ ഇടക്കിടെ വീഴ്ത്തുന്ന ചതുരനിഴലുകളില്‍ എന്റെ ഓര്‍മ്മകളെ ഞാന്‍ കിളച്ചുമറിക്കുകയാണ്..... എന്നിട്ട് വേണം കുറച്ച കണ്ണീര്‍ നനവില്‍ മുളപ്പിച്ചെടുത്ത ചില വിത്തുകള്‍ പാകാന്‍.... അവളുടെ ഒടുവിലത്തെ വിളി എന്റെ കാതില്‍ നിന്ന് ഇപ്പൊഴും വറ്റിപ്പോയിട്ടില്ല.... ഇനി എനിക്ക് കാത്തിരിക്കാമല്ലൊ....ഞാന്‍ നട്ട വിത്തുകള്‍ മുള പൊട്ടുന്നതും കാത്ത്!!!!&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;16/08/2011&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രണയത്തിന്റെ ഏത് ഭാവുകത്വത്തെയാണ് ഈ ലോകം ഇന്ന് നേരിടുന്നത്? പ്രണയം അനുഭവിച്ച എല്ലാ കമിതാക്കളും അവരവരുടെ കാലഘട്ടങ്ങളില്‍ ആത്മസംഘര്‍ഷം അനുഭവിച്ചവരാണ്. അവര്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന് സമാനമായ ചില അനുഭവങ്ങള്‍ ഇന്ന് ഞാനും പങ്ക് പറ്റുന്നുണ്ട്... ഇല്ലെന്ന് പറഞ്ഞാല്‍ അത് ശുദ്ധനുണ. &lt;br /&gt;&lt;br /&gt;ഭൂതകാലചിത്രപടം നിവര്‍ത്തി വയ്ക്കുമ്പോള്‍ അതില്‍ നിറയെ നിന്റെ ചിത്രങ്ങളും, നിന്നിലേക്കുള്ള വഴികളുമാണ്... കുപ്പായത്തില്‍ പരന്ന മാങ്ങാച്ചാറിന്റെയും ചെളിയുടേയും കറകണ്ട് നീ എന്നെ ചിത്രകാരനാക്കി.... കൈത്തണ്ട കൊണ്ട് മൂക്കീര് തുടച്ചപ്പോഴും ഞാനൊരു ചിത്രകാരന്‍... എന്നാല്‍ ഒരു മഴത്തുള്ളി കൊണ്ട് നിന്നെ ഞാനൊന്ന് വരയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ നിനക്കൊരു അഹങ്കാരി..!! &lt;br /&gt;&lt;br /&gt;മഞ്ഞയായിരുന്നു നിന്റെ ഇഷ്ടനിറം... വെളിച്ചത്തിന്റെ മാറാല കെട്ടിയ ചെണ്ടുമല്ലിപ്പൂവിന്റെ ചിതറിയ ഇലകള്‍ അന്നെഴുതിയിരുന്നത് നിന്റെ പേരായിരുന്നു... മൂക്കുത്തിയിടാന്‍ കൊതിച്ചിരുന്ന പെണ്ണിന്റെ മൂക്കില്‍ വെയിലിന്റെ ഒരു കഷ്ണം മറുകുപോലെ തെളിഞ്ഞുകിടന്നിരുന്നു! &lt;br /&gt;&lt;br /&gt;എത്രയെത്ര ചെമ്പകപ്പൂക്കളായിരുന്നു ഞാന്‍ നിനക്ക് സമ്മാനിച്ചിരുന്നത്? ഇന്ന് പ്രണയത്തിന് ചെമ്പകപ്പൂവിന് സ്ഥാനമില്ലാതായിപ്പോയെങ്കിലും നിശബ്ദമായി ഇന്നും അവ ഒരുപാട് പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പൂവില്‍ നിന്ന് തീപ്പിടിപ്പീക്കാമായിരുന്നെന്ന് എനിക്ക് ഇത്രനാളും അറിയുമായിരുന്നില്ല.... വീടിനെയും വീട്ടുകാരെയും ചാമ്പലാക്കാമെന്നും..... &lt;br /&gt;&lt;br /&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 245px;" src="http://4.bp.blogspot.com/-PkLNW6k8ffU/Tu-Ay3cvfeI/AAAAAAAAAU4/ADJe29eo5Zk/s320/3.jpg" border="0" alt=""id="BLOGGER_PHOTO_ID_5687906465758543330" /&gt;&lt;br /&gt;മഴയുടെ മരത്തില്‍ നിന്ന് മിന്നലുകള്‍ താഴെ വീണുടയുന്നുണ്ട്.... കമിഴ്ന്ന് കിടന്ന് മണ്ണിനെ ചുംബിക്കുകയാവാം എന്നില്‍ നിന്നുതിര്‍ന്നുവീണ കണ്ണീര്‍ത്തുള്ളികള്‍... അറബിക്കഥയിലെ സുല്‍ത്താനായും ബീവിയായും കണ്ട സ്വപ്നങ്ങളെല്ലാം ഇന്ന് ചിതലരിച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളായിരിക്കുന്നു. സഹിക്കാനാവുന്നില്ല, അതിനടിയില്‍ കിടക്കുന്ന എന്റെ എട്ട് സെന്റ് ഭൂമിയില്‍ ഞാന്‍ പണിത എന്റെ സ്വപ്നവീടിന്...! &lt;br /&gt;&lt;br /&gt;&lt;blockquote&gt;മറ്റുള്ളവരുടെ കതകുകള്‍ ഞാന്‍ വലിച്ചടയ്ക്കുന്നു.. ഇനി അവ തള്ളിത്തുറക്കാനേ പോവുന്നില്ല. എന്തെന്നാല്‍ ഒരു പുരുഷന്‍ ഒരു സ്ത്രീയെ അടിമയാക്കുന്നതാണ് പ്രണയം (അത് നേരെ തിരിച്ചുമാവാം). ഈ വാദം എന്റേത് മാത്രമാണ്. കാഴ്ചയെ, കേള്വിയെ, ഓടുന്ന ജലത്തെ, സ്വന്തം കൈവശമുള്ള ഓര്‍മ്മയെ, ഡിസ്കൗണ്ടും കമ്മീഷനും പലിശയും ചോദിക്കാത്ത എന്റെ കൈകളെ, അവളുടെ കയ്യില്‍ പക്ഷിയെപ്പോലെ ഒതുങ്ങി മിണ്ടാതിരിക്കാന്‍ തയ്യാറല്ലാത്ത എന്നെ....എല്ലാം അവള്‍ക്ക് ഭയമാണ്...! &lt;/blockquote&gt;മുക്കുറ്റികള്‍ പൂത്തുതുടങ്ങി...... അവയ്ക്കും മഞ്ഞ നിറം... അവയ്ക്കു മുകളില്‍ പാകമായി വീഴാറായ ജലപ്പഴങ്ങള്‍... മഞ്ഞിന്റെ അലുക്ക് തൂക്കിയ മാറാലകളുടെ മണിയറയില്‍ അവളുടെ വരവും കാത്തിരിക്കുന്ന എട്ടുകാലി....!! &lt;br /&gt;&lt;br /&gt;ഇനി ഒന്ന് പുനര്‍ജ്ജനി നൂഴണം.... പഴയ വേഷം അഴിച്ചുവച്ച് ജീവിച്ച് തീര്‍ത്ത കുറുകിയ അനുഭവങ്ങളിലൂടെ ഓര്‍മ്മകളെ മുഴുവന്‍ മുറിച്ച് കടക്കണം എനിക്ക്.....!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;17/08/2011&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പറഞ്ഞാലും പറഞ്ഞാലും പറഞ്ഞുതീരാത്ത വിശേഷങ്ങള്‍....കേട്ടാലും കേട്ടാലും മതിവരാത്ത വിശേഷങ്ങള്‍..... വാക്കുകളൊരു കുമ്പിള്‍ ജലമായി പരിണമിക്കും തോറും, ഒരോ തുള്ളിയും താഴെ വീഴാതെ വിരലുകള്‍ ചേര്‍ത്തുപിടിക്കേണ്ടി വരുന്ന ഒരു കാലമുണ്ട്..! ആ കാലങ്ങളിലെല്ലാം ആവിഷ്കാരത്തിന്റെ പുതുരീതികള്‍ സ്വീകരിച്ച് എനിക്ക് ചില ആള്‍മാറാട്ടങ്ങള്‍ നടത്തേണ്ടി വന്നിട്ടുമുണ്ട്. അതോടൊപ്പം തന്നെ ഒരു കാറ്റോ, ശലഭമോ, പുതുപൂവിന്‍ ഗന്ധമോ വരും വരെ കാത്തിരിക്കണേ എന്ന് ഞാനവളോട് പലവട്ടം പറഞ്ഞിട്ടുമുണ്ട്..! &lt;br /&gt;&lt;br /&gt;കെടാതെ പോവുന്ന പകലിനേക്കാള്‍ തെളിഞ്ഞ നാളമായി നില്‍ക്കുന്ന ചില സന്ധ്യകളില്‍ അവളുടെ വാക്കുകളെ എനിക്കെങ്ങനെ അവഗണിക്കാനാവും? കടന്നുവന്ന വഴികളെ അവിശ്വസിച്ചവനും, പ്രണയിനിയുടെ വാക്കുകള്‍ നഷ്ടപ്പെട്ടവനും അവന്റെ പാതകളുടെ ഓരത്ത് ഒറ്റമഴ കൊണ്ട് നില്‍ക്കുന്ന എന്നെ കണ്ടെത്താനാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. &lt;br /&gt;&lt;br /&gt;"പറയൂ നാട്ടിന്‍പുറ-&lt;br /&gt;ത്തുള്ള പ്രണയങ്ങളുടെയെല്ലാം&lt;br /&gt;രുചി ഈ ഓണ്‍ലൈന്‍ &lt;br /&gt;ഡേറ്റിങ്ങിലേത് പോലെയാണോ?" (രാമചന്ദ്രന്‍ മാഷിന്റെ വരികളെ ഒന്ന് വളച്ചതാണ്. ക്ഷമിക്കുമല്ലോ!)&lt;br /&gt;&lt;br /&gt;സ്വന്തമുടല്‍ കൊണ്ട് പൊളിച്ചെടുക്കുന്ന പ്രണയസ്ഥലികളെല്ലാം എനിക്ക് ദേവാലയങ്ങളാണ്.. അതിന്റെ നടയിലെ തിരിനാളം പ്രകാശിക്കുന്ന ഒരു ശലഭത്തെപ്പോലെ പാറിക്കളിക്കുന്നു. എത്ര ശ്രമിച്ചിട്ടും എനിക്കതിനെ പിടിക്കാനേ കഴിയുന്നില്ല..!! &lt;br /&gt;&lt;br /&gt;ഇഷ്ടമുള്ളത് പറയാനും ചെയ്യാനും സുഹൃത്തിനോടൊത്ത് ഒരു ചായ കുടിക്കാനും സിനിമ കാണാനും അലഞ്ഞ് അലഞ്ഞ് ഒരു കാറ്റില്‍ ഓടിയൊളിക്കാനും നിനക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ... അത് ഞാന്‍ നിനക്ക് നല്‍കാം. പക്ഷേ, എനിക്കതില്‍ നിന്ന് കിട്ടുന്നത് പരോളില്ലാത്ത ഒരു തടവാണെന്ന യാഥാര്‍ത്ഥ്യം നീ മനസ്സിലാക്കുമെങ്കില്‍ മാത്രം..!! &lt;br /&gt;&lt;br /&gt;പാടത്തിന്‍ വക്കത്തെ കാവില്‍ ഇനിയും വേലകള്‍ വരും... അന്ന് കരിവളയും ചാന്തും കണ്മഷിയുമായി വാണിഭക്കാരുമെത്തും...അന്ന് നിന്റെ വാക്കുകള്‍ക്കൊന്നും ഈ പകിട്ടുണ്ടാവില്ല... നിന്നെ കാത്ത് അക്ഷരങ്ങലിലൂടെ ആരും ഈ ആല്‍മരത്തണലില്‍ കാത്തുനില്‍ക്കില്ല..... വിക്കിയും വിറച്ചും മുടന്തിയും പോവുന്ന വാക്കുകളെ കണ്ട് അന്ന് നീ സ്റ്റാമ്പൊട്ടിക്കാത്ത എന്റെ പേരും വിലാസവുമെഴുതിയ ഇതേ ചാരക്കവറിന്റെ പുറത്ത് മായാതെ കിടക്കുന്ന ഈ വരികള്‍ നീ കാണും.... "ഇനി എനിക്കാവില്ല, ഇതിന്മേല്‍ സ്വയം എരിയാന്‍"...!!&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;26/08/2011&lt;/span&gt;&lt;br /&gt;&lt;br /&gt;പ്രണയത്തെ ഇരുട്ടിലും കണ്ണീരിലും നിര്‍വ്വചിക്കുന്നവരാണധികവും.... ഹൃദയത്തിന്റെ താക്കോല്‍പ്പഴുതിലൂടൊളിച്ചു പോയവള്‍ക്കും, നിഴലുകളുടെ പ്രണയങ്ങളില്‍ പടവെട്ടി മുന്നേറിവന്നവര്‍ക്കും പറയാന്‍ ഒരുപാട് കഥകളുണ്ടായിരിക്കും. നിനക്ക് ഞാനാരായിരുന്നു, എനിക്ക് നീയെന്തായിരുന്നു എന്നെല്ലാം അന്വേഷിച്ചലഞ്ഞ നാളുകള്‍.... പ്രണയത്തിന്റെ ഉന്മാദരാവുകള്‍... അലച്ചില്‍.. കാമുകിയോടുള്ള ഒടുങ്ങാത്ത അഭിനിവേശം...! &lt;br /&gt;&lt;br /&gt;ഓര്‍മ്മകളുടെ ആ ഒറ്റമരക്കൊമ്പില്‍ ഇന്ന് ഞാന്‍ ഏകനാണ്. മറവികള്‍ കൂടുകൂട്ടിയ ആ മരക്കൊമ്പില്‍ പ്രണയത്തിന്റെ മുള്‍മുനയില്‍ നിന്ന് വീണ് വാര്‍ന്നൊലിക്കുന്നവര്‍ക്കൊപ്പം ഞാനും സ്വയം കുരിശിലേറുകയാണ്. പ്രണയത്തിന്റെ.... കാമുകരുടെ പക്ഷിക്കൂട്ടത്തില്‍ നിന്ന് ഞാനിതാ ഒരു ചിറകെടുത്ത് പറന്നുപോവുന്നു. ജിവിതത്തില്‍ ഇനിയുമേറെ നടന്നുതീര്‍ക്കാനുണ്ടെനിക്ക്... കുടപിടിക്കാതെ ഓരം ചേര്‍ന്ന് പോവേണ്ട മഴച്ചാറ്റലുകളെന്നെ കാത്തുനില്‍ക്കുന്നുണ്ട്... നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നടക്കേണ്ടിയിരുന്ന മഞ്ഞിന്റെ കുളിര് എന്നെ വിട്ടകന്നു പോയിരിക്കുന്നു. എന്റെ ഓര്‍മ്മയുടെ നിലവറയില്‍ ബാക്കിയായതത്രയും മറവികലുടെ വിത്തായി മാറിക്കൊണ്ടേയിരിക്കുകയാണ്. എല്ലാ ഓര്‍മ്മകളും നഷ്ടപ്പെട്ട്, മറവിയുടെ കൊടും വേനലില്‍ വിയര്‍ത്ത്, ഭൂമിയില്‍ നിന്ന് തിരിച്ചുകയറുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ മറ്റൊരു ജന്മത്തിലേക്ക് മടങ്ങിപ്പോവുമ്പോള്‍ ആ ഇടവഴിയില്‍ പുതച്ചുറങ്ങാന്‍ ഇനി ഒരുഭയജീവിയുടെ കുപ്പായം മാത്രമേ എനിക്കുള്ളൂ. നിന്റെ ചാന്തും കണ്മഷിയും പകരാത്ത മുറിഞ്ഞ ഹൃദയത്തിന്റെ വേദനകളോട് ചേര്‍ത്ത് തുന്നിയ ആ പ്രണയനഷ്ടത്തിന്റെ കുപ്പായം....!!&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;30/08/2011&lt;/span&gt;&lt;br /&gt;&lt;br /&gt;"ഓര്‍മ്മയില്‍ നോവുന്നത് &lt;br /&gt;മറക്കാന്‍ കഴിഞ്ഞെങ്കില്‍ &lt;br /&gt;ഓര്‍മ്മകളിനിമേല്‍ &lt;br /&gt;പിറക്കാതിരുന്നെങ്കില്‍" &lt;br /&gt;&lt;br /&gt;എന്റെ ജീവിതമെന്നത് കീറിപ്പോയ കടലാസിന്റെ ഇരുപത്തിനാല് കഷ്നങ്ങളാണ്. നാടുകടത്തപ്പെട്ട എന്റെ ഓര്‍മ്മകള്‍ക്കിനി ചൂണ്ടിക്കാണിക്കാന്‍ ഒരു സ്വത്വം പോലുമവശേഷിക്കാതെ എല്ലാം കീറിപ്പോയിരിക്കുന്നു. ചരിത്രങ്ങളിലെ ചതുപ്പുനിലത്തോടൊപ്പം എന്റെ ഓര്‍മ്മകളും വറ്റിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഒരു മനുഷ്യനല്ലേ...?? ജനാധിപത്യമല്ലല്ലോ...?? എന്റെ നിയമങ്ങളെ നിര്‍മ്മിക്കാനും, അത് നടപ്പാക്കാനും, എനിക്ക് സ്നേഹിക്കാനും, വെറുക്കാനുമുള്ള അധികാരം എന്റെ ഉടലിന് മാത്രമുള്ളതല്ലേ?? &lt;br /&gt;&lt;br /&gt;മറവി സാവധാനം പഴുക്കുന്ന ഒരു പഴമാണെന്നാണ് തോന്നുന്നത്. പഴുത്താന്‍ പിന്നീടത് തിന്നാനുമാവില്ല. കാരണം അതുണ്ടാവില്ലെന്ന് മാത്രമല്ല, അതോര്‍മ്മിക്കപ്പെടുക കൂടി ചെയ്യില്ല. അതിന്റെ മറക്കലാണതിന്റെ പഴുക്കല്‍... &lt;br /&gt;&lt;br /&gt;മറ്റുള്ളവരുടെ കതകുകള്‍ ഞാന്‍ വലിച്ചടയ്ക്കുന്നു.. ഇനി അവ തള്ളിത്തുറക്കാനേ പോവുന്നില്ല. എന്തെന്നാല്‍ ഒരു പുരുഷന്‍ ഒരു സ്ത്രീയെ അടിമയാക്കുന്നതാണ് പ്രണയം (അത് നേരെ തിരിച്ചുമാവാം). ഈ വാദം എന്റേത് മാത്രമാണ്. കാഴ്ചയെ, കേള്വിയെ, ഓടുന്ന ജലത്തെ, സ്വന്തം കൈവശമുള്ള ഓര്‍മ്മയെ, ഡിസ്കൗണ്ടും കമ്മീഷനും പലിശയും ചോദിക്കാത്ത എന്റെ കൈകളെ, അവളുടെ കയ്യില്‍ പക്ഷിയെപ്പോലെ ഒതുങ്ങി മിണ്ടാതിരിക്കാന്‍ തയ്യാറല്ലാത്ത എന്നെ....എല്ലാം അവള്‍ക്ക് ഭയമാണ്...! &lt;br /&gt;&lt;br /&gt;ഞാന്‍ ഓടിപ്പോവുകയല്ല. നിന്റെ പ്രണയത്തില്‍ നിന്ന് വഴിമാറി നടക്കുകയാണ്. അതിന് എന്നെ അറിഞ്ഞുകൂടാ....എന്റെ സ്നേഹത്തെ, എന്റെ ആത്മാവിനെ എന്തിന് എന്റെ പ്രണയനഷ്ടത്തെ വരെ അതിന്നറിഞ്ഞുകൂടാ... ഇല്ല..... ഇനി കുറേക്കാലത്തേക്ക്...എന്തിന്...ഒരുപക്ഷേ ഇനിയൊരിക്കലും നിന്റെ ഓര്‍മ്മയുടെ വഴിയരികിലെ യാത്രികനായി ഇനി ഞാനുണ്ടാവില്ല. പ്രണയരക്തത്തില്‍ ചാലിച്ച വാക്കുകളിലും, അത്മാവെരിയുന്ന കവിതകളുകളിലുമായി ഞാന്‍ നിന്നെ തിരിച്ചുവിളിക്കില്ല. എന്റെ സുഹൃത്തേ, ഭീകരമായാലും, ഗംഭീരമായാലും ഇപ്പോള്‍ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന ആ നിലവിളി എന്റേതല്ല. അതെവിടെ നിന്നോ ഒരു പ്രണയം അലറുന്നതാണ്...!!&lt;br /&gt;&lt;br /&gt;------------------&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ ഒരുപാട് നീണ്ടു പോയിരിക്കുന്നു. എന്നെ നോവിപ്പിച്ച ഈ വര്‍ഷത്തോടൊപ്പം അവളും എന്നില്‍ നിന്ന് എന്നെന്നേക്കുമായി അകലുകയാണ്. ഇനി ഒരു അധികാരമോ അവകാശമോ ബാക്കിവയ്ക്കാതെ ഒരൊറ്റ ഫോണ്‍കോളിലൂടെ ഏതൊരു കോളേജ് പ്രണയത്തിന്റെയും അന്ത്യം പോലെത്തന്നെ ഇതും ഇവിടെ എരിഞ്ഞുതീരുന്നു. കൊലുസിന്റെ ഒച്ചയും, വള കിലുക്കവും, കാറ്റില്‍ പാറുന്ന ദുപ്പട്ടയും, ലാക്ക് മി യുടെ ഗന്ധവും എന്നോടിപ്പോള്‍ ഒന്നും പറയാറില്ല. അവയ്ക്ക് പറയാനൊന്നുമില്ലാഞ്ഞിട്ടാവാം. എങ്കിലും ഓരോ അനക്കത്തിലും ഒരായിരം വാക്കുകള്‍ അവ എന്നോട് പറഞ്ഞിരുന്നുവെന്ന് നിഷേധിക്കാനുമാവില്ല. &lt;br /&gt;&lt;br /&gt;പ്രണയവും ജീവിതവുമെല്ലാം ഇങ്ങനെയാണ് ചങ്ങാതീ... ഒരുപാട് കൊതിപ്പിക്കും, ഒരുപാട് ചിരിപ്പിക്കും, ചിലപ്പോഴൊക്കെ പിണങ്ങും അവസാനം ഒന്നും മിണ്ടാന്‍ നില്‍ക്കാതെ പറയാനുള്ളത് കേള്‍ക്കാന്‍ നില്‍ക്കാതെ പരിഭവിച്ച് മുഖം തിരിച്ച് ഓടിപ്പോവും. അതില്‍ എനിക്ക് നഷ്ടമായതും അവള്‍ക്ക് നഷ്ടമായതുമെല്ലാം ഓര്‍മ്മകളിലേക്ക് കുടിയേറിപ്പാര്‍ക്കും. അവിടെ ഒരു സ്കെച്ച് പുസ്തകത്തില്‍ ഓരോന്നിനും ഓരോ നിറങ്ങള്‍ നല്‍കിക്കൊണ്ട് ഞാനിതുപോലെ ഇങ്ങനെ ഇങ്ങനെ..... &lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-3483537904691333639?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/3483537904691333639/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/12/blog-post_19.html#comment-form' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/3483537904691333639'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/3483537904691333639'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/12/blog-post_19.html' title='ഏകാന്തതയിലേക്ക് പൊഴിഞ്ഞു വീഴുന്ന എന്റെ പ്രണയപുഷ്പങ്ങള്‍'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-Hioi0bOz-Mw/Tu-AZoBgVUI/AAAAAAAAAUg/VzDbkDBgzL8/s72-c/1.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-8790371164793225233</id><published>2011-12-04T19:41:00.000-08:00</published><updated>2011-12-04T19:55:25.542-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ചാരത്തിന്റെ വര്‍ണ്ണഭേദങ്ങള്‍</title><content type='html'>&lt;br&gt;&lt;br&gt;&lt;font size="2.5"&gt;കവിത എന്നത് ഭാവനാജീവിതമാണ്. കവി ആവിഷ്കരിക്കുന്ന സൌന്ദര്യാത്മകമായ അനുഭവത്തെ തന്നിലേക്ക് ഒരനുവാചകന്‍ സ്വീകരിക്കുമ്പോഴാണ് കവിത അതിന്റെ പൂര്‍ണ്ണത കൈവരിക്കുന്നത്. കവിയുടെ അനുഭവത്തെ ഒരുപക്ഷേ വായനക്കാരന് അതെ വൈകാരികതയോടെ ആസ്വദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എങ്കിൽ പോലും കവിതയുടെ കെട്ടുറപ്പും ഭാവാത്മകതയും ആ കുറവ് വായനക്കാരനെ അറിയിക്കാതെ നിലനിര്‍ത്തുകയും ചെയ്യും. എല്ലാവരും സ്ഥിരമായി ഉപയോഗിക്കുന്ന അതേ ഭാഷ തന്നെയാണ് ഒരു കവിയുടെയും ഉപകരണം. ആ ഭാഷ താന്‍ വ്യവഹാരത്തിനു പയോഗിക്കുന്ന അതേ രീതിയില്‍ കവിതയിലുപയോഗിക്കുന്നത് ഹൃദയപ്രകാശനത്തിന് അനുകൂലമല്ലതാനും. അതുകൊണ്ട് കവി തന്റെ ഭാഷയ്ക്ക് ഒരല്പം വൈചിത്ര്യവും, വ്യത്യാസവും നല്‍കി കവിതയിലുപയോഗിക്കുന്നു.&lt;br /&gt;&lt;br /&gt;അതായത് ഋജുവായ ഒരു ഭാഷയല്ല കവിയുടേതെന്ന് ചുരുക്കം. ഭാഷയിലെ ഈ വൈചിത്ര്യമാണ് ഓരോ കവിയുടെയും കാവ്യഭാഷയുടെ കാതല്‍. അന്തര്‍ഭാവത്തിന്റെ സമഗ്രവും സുശക്തവുമായ ആവേദനം നടക്കുന്നത് തങ്ങള്‍ സ്വയം നിര്‍മ്മിച്ചെടുത്ത കാവ്യഭാഷയിലായിരിക്കണമെന്ന് ഓരോ കവിയും ശാഠ്യം പിടിക്കുന്നുണ്ട്. അല്ലാതെ കാടുകയറുന്ന ഭാവനയുടെ അതിശയോക്ത്യാംശമേറിയ ഭാഷയിലൂടെ വായനക്കാരനെ വിസ്മയിപ്പിക്കാനും ശ്വാസം മുട്ടിക്കാനുമൊന്നും ഒരു കവി മുതിരുന്നില്ല എന്നല്ല ബോധപൂര്‍വ്വം ശ്രമിക്കുന്നില്ല എന്ന് വേണം കരുതാന്‍.&lt;br /&gt;&lt;br /&gt;&lt;blockquote&gt;ബാലചന്ദ്രന്‍ ചുള്ളിക്കാട് മഹാകവി എന്നും, ചുള്ളിക്കാടിന് ശേഷം കവികളില്ലെന്നുമുള്ള പ്രസ്താവനകള്‍ പുതുകവിതാചര്‍ച്ചകളില്‍ സജിവമായി സംവദിക്കപ്പെട്ടിരുന്ന ഒരു വാദമാണ്.&lt;br /&gt;'ചുള്ളിക്കാട് സ്കൂള്‍ ഓഫ് പോയെട്രി'യില്‍ നിന്ന് പുറത്ത് കടക്കാത്ത ഒരുപാട് വായനക്കാര്‍ ഇന്നും ഇവിടെയുണ്ട്. അവര്‍ക്കെല്ലാം സന്തോഷം പകരുന്ന മേല്‍ത്തരം പ്രസ്താവനകള്‍ എഴുതിവരുന്ന അല്ലെങ്കില്‍ എഴുതിക്കൊണ്ടിരിക്കുന്ന പല എഴുത്തുകാരേയും പരോക്ഷത്തില്‍ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്.&lt;/blockquote&gt; &lt;br /&gt;സ്ഥൂലമായ അര്‍ത്ഥത്തില്‍ ഓരോ കവിയും ഓരോ അവതാരജന്മങ്ങളാണ്. പ്രതിഭ ഒരു നൈസര്‍ഗികസിദ്ധിയാണെന്നേ മേല്‍പ്പറഞ്ഞതിനര്‍ത്ഥമുള്ളൂ. അത്തരത്തില്‍ നോക്കുമ്പോള്‍ ഒരവതാരപുരുഷന്‍ ഒരു പ്രത്യേകസമൂഹത്തിന് ആരാധനാപാത്രമായിരിക്കും. എന്നാല്‍ ഈ ആരാധന കവിചേതനയിലെ ചില പ്രത്യേകസ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണെന്ന് ഈ വിഷയത്തെ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.&lt;br /&gt;ഒരുപക്ഷേ അത് കാവ്യബാഹ്യമായ ഘടകങ്ങളെ പോലും ആശ്രയിക്കുന്നുണ്ടന്ന യാഥാര്‍ത്ഥ്യവും.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;കവിത മാറാന്‍ തുടങ്ങുന്നു:&lt;/span&gt;&lt;br /&gt;&lt;br /&gt;അനിയന്ത്രിതമായ വൈകാരികത കൊണ്ടും, അലംഭാവമില്ലാത്ത ആലങ്കാരികതകൊണ്ടുമെല്ലാം കാവ്യഭാഷയെ ചിതറിപ്പിച്ചിരുന്ന കവികളോടായിരുന്നു പലര്‍ക്കും പ്രിയം. പിന്നീടത് പ്രത്യയശാസ്ത്രത്തിന്റെ ബൃഹദാഖ്യാനങ്ങളിലേക്ക് മാറുകയും അതിലൂടെ കവിതയുടെ ചിട്ടയോടെ ഒരുക്കിയിരുന്ന ചുറ്റുമതിലുകളെ പ്രതിരോധഭാഷയാല്‍ തകര്‍ത്തെറിഞ്ഞ് ജീവിതത്തിന്റെ സൂക്ഷ്മതകളിലേക്ക് വിരിഞ്ഞിറങ്ങുകയും ചെയ്തു. എന്നാല്‍ ഇവയ്ക്ക് മുന്‍കാലങ്ങളിലേതു പോലെ ജനകീയമാവാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, യാഥാസ്ഥിതികരായ കാവ്യാനുവാചകരില്‍ നിന്നും അവ അകന്ന് നില്‍ക്കുകയും ചെയ്തു.ഈ ഒരു ഘട്ടത്തിലാണ് നവമാധ്യമങ്ങളിലൂടെ കവിത പുതിയ ഭാവുകത്വത്തെ അന്വേഷിക്കാന്‍ ആരംഭിച്ചത്. ബ്ളോഗുകളിലും മറ്റുമായി വളര്‍ന്ന പുതിയ ഭാവുകത്വത്തെ അംഗീകരിക്കാന്‍ 'മുഖ്യധാര' കവികളും, നിരൂപകരും ഒരല്പം വിമുഖത കാണിച്ചെങ്കിലും പതിയെ അവരും അതിനോടൊത്ത് സഞ്ചരിക്കാനാരംഭിച്ചു. അച്ചടിമാധ്യമങ്ങള്‍ പുണ്യവാളപ്പെടുത്തിയവരേക്കാള്‍, അച്ചടിമാധ്യമങ്ങള്‍ തെമ്മാടിക്കുഴിയിലേക്കയച്ചവരിലൂടെയായിരുന്നു കവിത അതിന്റെ പുതുലോകങ്ങള്‍ താണ്ടിയത്. കവിതയിലെ പുതിയ പരീക്ഷണങ്ങള്‍, പൊട്ടിത്തെറികള്‍, വിശാലമായ സംവാദങ്ങള്‍ എന്നിവയ്ക്കെല്ലാം സൈബര്‍ ലോകം സാക്ഷിയായി.&lt;br /&gt;&lt;br /&gt;'ഞങ്ങളല്പന്മാര്‍, കാലമഴയേറ്റൊരേ കാക്കിമ&lt;br /&gt;ങ്ങലായ് ഞങ്ങള്‍ക്കുള്ള ജീവിതക്കുപ്പായങ്ങള്‍'  എന്ന എന്‍.വി.കൃഷ്ണവാര്യരുടെ വരികള്‍പോലെയായി അച്ചടിക്കവിതകള്‍. അച്ചടിമാധ്യമങ്ങളേക്കാള്‍, സൈബര്‍ മാധ്യമങ്ങള്‍ഒരധികാരകേന്ദ്രമായി വര്‍ത്തിക്കാനാരംഭിച്ചിരിക്കുന്നുവെന്ന തിരിച്ചറിവില്‍ ചില കവികള്‍ ആ സാങ്കേതിക സംസ്കാരത്തെ ആര്‍ജ്ജിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങി. അവിടെ നിന്നാണ് മലയാളകവിത അടിമുടി മാറാന്‍ തുടങ്ങിയത്.&lt;br /&gt;&lt;br /&gt;സാങ്കേതികമുതലാളിത്തം സൃഷ്ടിച്ചെടുത്തിട്ടുള്ള ദൃശ്യമാധ്യമപരത പുതുകവിതയിലേക്ക് സന്നിവേശിക്കപ്പെട്ടപ്പോള്‍ ഈ കവിതകള്‍ ജീവിതത്തെ തൊട്ടുനില്‍ക്കുന്ന അനുഭവങ്ങളുടെ പ്രത്യക്ഷങ്ങളായി മാറുകയാണുണ്ടായത്. ഈ അവസരത്തില്‍ എല്ലാ കവികളും ജീവിതത്തിലെ സകല വ്യവഹാരമണ്ഡലങ്ങളിലെയും സൂക്ഷ്മതലങ്ങളെ ശ്രദ്ധിക്കുകയും ധൈഷണികതലങ്ങളെയും അതിവാചാലതയെയും പടിക്ക് പുറത്താക്കുകയും ചെയ്തു. ഈയൊരു അവസ്ഥയിലാണ് അനുകരണവും, സംഭാഷണരീതിയും, മിശ്രരചനയുമെല്ലാം കവിതയില്‍ സംഭവിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 144px; height: 200px;" src="http://2.bp.blogspot.com/-PlNLE1ovPEQ/Ttw_dj8B5gI/AAAAAAAAAUI/CXpiURQL24Q/s200/tony.jpg" border="0" alt=""id="BLOGGER_PHOTO_ID_5682486606930503170" /&gt;കവി എന്ന ലേബല്‍ പതിച്ചുകിട്ടുക എന്നത് ഇന്ന് കവിതയെഴുതുന്ന ഏതൊരാളുടെയും&lt;br /&gt;ആഗ്രഹമാണ്. അത് പതിച്ചുകിട്ടണമെന്നുണ്ടങ്കില്‍ സൈബര്‍ ഇടങ്ങളില്‍ എഴുതിയതുകൊണ്ടോ, സമാന്തരധാരയില്‍ എഴുതിയതുകൊണ്ടോ സാധ്യമല്ല. മറിച്ച് മുഖ്യധാരമാധ്യമകേന്ദ്രങ്ങളുടെ പ്രീതിപാത്രമായെങ്കില്‍ മാത്രമേ സാധ്യമാവൂ. അതുകൊണ്ട് തന്നെയാണ് സൈബര്‍ ഇടങ്ങളില്‍ എഴുതുന്ന ഏതൊരാളും താന്‍ അച്ചടിയിലൂടെ പുണ്യവാളപ്പെടണം എന്നാഗ്രഹിക്കുന്നതും.&lt;br /&gt;വിപണിയുടെ സാധ്യത അറിഞ്ഞുകൊണ്ട് എഴുതേണ്ട ഒരു സാഹചര്യമാണ് ഇന്ന്&lt;br /&gt;സംജാതമായിട്ടുള്ളത്. ആയതിനാല്‍ ഏറിയ പങ്ക് കവികളും ഇന്ന് തിരിഞ്ഞു നടക്കാനാരംഭിച്ചിരിക്കുന്നു. കാരണം ബ്ളോഗുകളിലാരംഭിച്ച ഭാവുകത്വരൂപീകരണത്തിന് ഒരു സമാന്തരാശക്തി മാത്രമേ പ്രാപ്യമാവൂ എന്ന ബോധ്യം അവരിലുടലെടുത്തിരിക്കുന്നു. മുഖ്യധാരാവാരികകളിലെ സബ് എഡിറ്റര്‍മാര്‍ മലയാളസാഹിത്യത്തിന്റെ ഭാവുകത്വവും സ്വഭാവവും നിര്‍ണ്ണയിക്കുന്ന വര്‍ത്തമാനകാലാന്തരീക്ഷത്തില്‍ അവരുടെ പാതയില്‍ സഞ്ചരിച്ചാലെ തങ്ങള്‍ക്കും നിലനില്‍പ്പുള്ളൂ എന്ന് ഒട്ടുമിക്ക കവികളും മനസ്സിലാക്കുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;കവിത അടിച്ചമര്‍ത്തപ്പെടുന്നു:&lt;br /&gt;&lt;/span&gt;&lt;br /&gt;ബാലചന്ദ്രന്‍ ചുള്ളിക്കാട് മഹാകവി എന്നും, ചുള്ളിക്കാടിന് ശേഷം കവികളില്ലെന്നുമുള്ള പ്രസ്താവനകള്‍ പുതുകവിതാചര്‍ച്ചകളില്‍ സജിവമായി സംവദിക്കപ്പെട്ടിരുന്ന ഒരു വാദമാണ്.&lt;br /&gt;'ചുള്ളിക്കാട് സ്കൂള്‍ ഓഫ് പോയെട്രി'യില്‍ നിന്ന് പുറത്ത് കടക്കാത്ത ഒരുപാട് വായനക്കാര്‍ ഇന്നും ഇവിടെയുണ്ട്. അവര്‍ക്കെല്ലാം സന്തോഷം പകരുന്ന മേല്‍ത്തരം പ്രസ്താവനകള്‍ എഴുതിവരുന്ന അല്ലെങ്കില്‍ എഴുതിക്കൊണ്ടിരിക്കുന്ന പല എഴുത്തുകാരേയും പരോക്ഷത്തില്‍ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ചുള്ളിക്കാട് ഒരു നല്ല കവിയല്ല എന്നല്ല പറയുന്നത്. മികച്ച കവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ടങ്കിലും ഈ അടുത്ത കാലങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയേക്കാള്‍ എത്രയോ മികച്ച കവിതകള്‍ ഇന്ന് പുതുകവിതയില്‍ പിറന്ന് വീഴുന്നുണ്ട്. അവയ്ക്കെതിരെ കണ്ണടച്ച്, അവരുടെ കവിതകളെ മുഴുവന്‍ റദ്ദ് ചെയ്യുന്ന തരത്തിലുള്ള മേല്‍ത്തരം പ്രസ്താവനകള്‍ കവികളേക്കാള്‍ കവിതയ്ക്കെത്രമാത്രം ദോഷമായി ഭവിക്കുമെന്ന് ഒന്നാലോചിക്കേണ്ടതാണ്. ഭാഷയെയും, സംസ്കാരത്തേയും, കവിതയെയും ശുദ്ധീകരിക്കേണ്ടുന്ന ഒരു വ്യക്തി വ്യവസ്ഥപ്പെടുത്തുന്ന ചില പ്രസ്താവനകള്‍ നേര്‍വിപരീതഫലമാണിവിടെ ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ബ്ളോഗുകളിലുമെല്ലാം ചില കവികളെ അടിച്ചമര്‍ത്തുന്ന ഒരു രീതി ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ട്. പക്ഷേ, അതെല്ലാം എഴുതിത്തുടങ്ങുന്ന ചിലരോടുള്ള അസഹിഷ്ണുത മാത്രമായി മാത്രമെ കാണാനാവുകയും ചെയ്യൂ. നിലവാരമില്ലാതെ എഴുതുന്ന ഒരാള്‍ക്ക് ഉയര്‍ന്ന നിലവാരത്തില്‍ എഴുതിവരുന്ന ഒരാളോട് തോന്നുന്ന അസഹിഷ്ണുത, തന്റെ രചനകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ നല്ല പ്രതികരണം തനിക്ക് ശേഷം വരുന്നവന് ലഭിക്കുന്നത് കാണുമ്പോള്‍ പെട്ടെന്നുണ്ടാവുന്ന വികാരക്ഷോഭം, അത്രയേ ഉണ്ടാവാറുള്ളൂ. അതും ഒരു പരിധിവരെ മാത്രം. അവരില്‍ ചിലര്‍ക്ക് വിവാദങ്ങളെഴുതി ശ്രദ്ധേയരാവുക എന്ന ലക്ഷ്യവും മുഖ്യധാരയിലേത് പോലെത്തന്നെ കാണാറുമുണ്ട്. ഇത് ഒരു സംഘശക്തിയായി വളരുമ്പോഴാണ് നാം ഭയക്കേണ്ടി വരുന്നത്. കാരണം, ഈ സംഘബലം കൊണ്ട് എഴുതിവരുന്ന ഒരാളെ കടന്നാക്രമിക്കുകയും,അയാളെ മോശപ്പെട്ടവനായി ചിത്രീകരിക്കുകയും ചെയ്യുക സൈബര്‍ ഇടങ്ങളില്‍ യാതൊരു വിഷമകരമായ സംഗതിയുമല്ല. ഈ അടുത്ത കാലത്ത് ഫേസ് ബുക്കില്‍ ഈ ലേഖകന്‍ ഒരു ചര്‍ച്ച കാണുവാനിടയായി. കെ.ആര്‍.ടോണിയുടെ കവിതകളെപ്പറ്റിയായിരുന്നു ചര്‍ച്ച. എന്നാല്‍ ആ ചര്‍ച്ചയില്‍ ടോണി ഒരു കവിയേ അല്ലെന്നും, അദ്ദേഹമെഴുതുന്നത് കവിതയേ അല്ലെന്നുമുള്ള പ്രതികരണങ്ങള്‍ കണ്ടു.&lt;br /&gt;&lt;br /&gt;ചര്‍ച്ച ശ്രദ്ധിച്ചപ്പോള്‍ ചുള്ളിക്കാടിന്റെ കവിതാസ്കൂളില്‍ നിന്നുമിറങ്ങാത്ത ചിലരാണ് ചര്‍ച്ച നയിക്കുന്നത് എന്ന് കാണാന്‍ കഴിഞ്ഞു. ഒരു കവിതയെ വിമര്‍ശിക്കാം, കവിയെ വിമര്‍ശിക്കാം. എന്നാല്‍ കവിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്നതിനോട് യോജിക്കാന്‍ കഴിയുമോ? ഇതേ ഇടത്തില്‍ തന്നെ നടക്കുന്ന മറ്റൊരു ചര്‍ച്ച ചുള്ളിക്കാടിന്റെകവിതയെ കുറിച്ചാണ്. അതില്‍ ആ കവിതകളെ മഹത്വവത്കരിക്കുന്നതും, ടോണിയുടെകവിതകളെയും ടോണിയെയും തരം താഴ്ത്തുന്നതും ഒരേ ആളുകളാണ്. നവസാങ്കേതികമാധ്യമസംസ്കാരത്തിലൂടെ പിറവിയെടുത്തിട്ടുള്ള ഒരുതരം സാംസ്കാരിക ഫാസിസം ഇന്ന്സൈബര്‍ ഇടങ്ങളില്‍ പിടിമുറുക്കിയിരിക്കുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.&lt;br /&gt;ജനാധിപത്യപരമായി നടക്കേണ്ടുന്ന ചര്‍ച്ചകളില്‍ സംഘം ചേര്‍ന്ന് നിക്ഷിപ്ത നിലപാടുകളിലേക്കെത്തുകയാണ് &lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 147px; height: 200px;" src="http://3.bp.blogspot.com/-7aY4kk6COoU/Ttw_r5Bd9HI/AAAAAAAAAUU/VyyiqJEMtHE/s200/220px-BALACHANDRAN_CHULLIKAD.jpg" border="0" alt=""id="BLOGGER_PHOTO_ID_5682486853108626546" /&gt;ഇക്കൂട്ടര്‍ ചെയ്യുന്നത് (ഒരു മറച്ചുവയ്ക്കപ്പെട്ട അജണ്ടയോടെ ചര്‍ച്ചകള്‍ നയിക്കുകയും, ആ അജണ്ട നടപ്പാക്കുകയും ചെയ്യുമ്പോള്‍ അതിലിടപെടുന്ന സാധാരണക്കാരനായ ഒരു വായനക്കാരന്‍ സ്തബ്ധനാവുകയാണ് ചെയ്യുന്നത്). ഈ ചര്‍ച്ചയില്‍ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട ടോണിയുടെ ഭാഗം ചേര്‍ന്ന് പ്രതികരിച്ച ലേഖകനെ ടോണി ഫാന്‍സ് അസോസിയേഷന്‍ എന്ന് വിളിച്ചപ്പോള്‍ തോന്നിയത് മലയാള സിനിമയിലെന്നതുപോലെ മലയാളകവിതയിലും ഫാന്‍സ് അസോസിയേഷനുകള്‍ രൂപപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണ്.&lt;br /&gt;&lt;br /&gt;ഈ ചര്‍ച്ച അവസാനിപ്പിച്ചുകൊണ്ട് കവി മനോജ് കുറൂര്‍ ടോണിയുടെ തന്നെ ഒരു കവിത അവിടെ ചേര്‍ത്തിരുന്നു.&lt;br /&gt;&lt;br /&gt;'ചുള്ളിക്കാടിന് ശേഷം&lt;br /&gt;കവിതയുണ്ടോ ഇല്ലയോ&lt;br /&gt;എന്നതിനെപ്പറ്റിയായിരുന്നു തര്‍ക്കം&lt;br /&gt;ഇല്ലെന്ന് ഞാന്‍&lt;br /&gt;ഉണ്ടന്ന് അവന്‍&lt;br /&gt;ഒടുവിലൊരു നിരൂപകന്‍ ഇടപെട്ട്&lt;br /&gt;ഇല്ലെന്ന് പറഞ്ഞ്&lt;br /&gt;ഞങ്ങളുടെ തര്‍ക്കം ഒത്തുതീര്‍പ്പാക്കി.'&lt;br /&gt;&lt;br /&gt;കവിതയും ആസ്വാദകരും മാറിമാറി വരുന്നു എന്ന് തന്നെയാണ് മനസ്സിലാവുന്നത്. താന്‍ കണ്ടും കൊണ്ടും ജിവിക്കുന്ന ജീവിതത്തിന്റെ പ്രത്യക്ഷങ്ങള്‍ കൃത്യമായി കവിതകളില്‍ പുതുകവി അടയാളപ്പെടുത്തുന്നുണ്ട്. കാലദേശസൂചകമായി പുതുകവിതകള്‍ മാറുന്നുമുണ്ട്. എങ്കിലും നവീനത നേടിയതുപോലെ ഒരാഢ്യത്വം പുതുകവിതയ്ക്ക് ലഭിക്കുന്നില്ല. വിപ്ളവത്തെയും, ദാര്‍ശനികതയെയും പോലുള്ള സമസ്യകളെ പൂരിപ്പിച്ചിരുന്ന നവീനകവിതകളുടേതുപോലുള്ള ഒരു സമാനത ഇന്ന് പുതുകവിതകളില്‍ കാണാനാവില്ല. വിശക്കുന്നവന്റെയും, വയറ് നിറഞ്ഞവന്റെയും, ചിരിക്കുന്നവന്റെയും, കരയുന്നവന്റെയും, തോറ്റവന്റെയും ജയിച്ചവന്റെയുമെല്ലാം ചിത്രങ്ങള്‍ ഒരുമിച്ച് അവന്‍ വരച്ചെടുക്കുന്നു. എന്നാല്‍ ഇതൊന്നും കാണാനോ കേള്‍ക്കാനോ നില്‍ക്കാതെ താന്‍ പിടിച്ച മുയലിന് മാത്രമേ കൊമ്പുള്ളൂ എന്ന് പറയുന്ന അല്പന്റെ ലോകത്ത് നിന്ന് ഇനിയും ഒരുപാട് വായനക്കാര്‍ ഇറങ്ങിപ്പോരേണ്ടതുണ്ട്. അല്ലാത്ത പക്ഷം സ്വന്തമായ അനുഭവത്തിന്റെ മൗലികശരീരത്തിലുള്ള പുതിയ കവിതകളെ സ്വീകരിക്കാനാവാതെ ഇവര്‍ക്ക് കവിതയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുന്ന ഒരവസ്ഥ വന്നു ചേരുമെന്നതില്‍ സംശയമില്ല.&lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-8790371164793225233?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/8790371164793225233/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/12/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/8790371164793225233'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/8790371164793225233'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/12/blog-post.html' title='ചാരത്തിന്റെ വര്‍ണ്ണഭേദങ്ങള്‍'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-PlNLE1ovPEQ/Ttw_dj8B5gI/AAAAAAAAAUI/CXpiURQL24Q/s72-c/tony.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-1290137387038426116</id><published>2011-11-13T20:19:00.000-08:00</published><updated>2011-11-13T20:23:49.953-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>വിഷ്ണുപ്രസാദിനെ വായിക്കുമ്പോള്‍</title><content type='html'>&lt;br&gt;&lt;br&gt;&lt;font size="2"&gt;കവിതയുടെ മതില്‍ക്കെട്ടിനുള്ളില്‍ പുതുമയുടെ മിന്നല്‍പ്പിണരുകളിലൂടെ വായനക്കാരന്റെ സംസ്കാരത്തിന് ശ്ലീലമായ ഒരു ഭാഷ്യം നല്‍കിയ കവിയാണ് വിഷ്ണുപ്രസാദ്. ഏതു കവിതയിലായാലും തോല്‍ക്കുന്നവന്റെയും, ഓരം ചേര്‍ക്കപ്പെട്ടവന്റെയും ഒപ്പം നില്‍ക്കുന്ന കവി അവന്റെ ആത്മവിലാപങ്ങളെയാണ് കവിതയിലാവിഷ്കരിക്കുന്നത്. സ്നേഹത്തിന് പകരം സ്നേഹശൂന്യതയും, വിശ്വാസത്തിന് പകരം വിശ്വാസരാഹിത്യവും, സത്യത്തിന് പകരം അസത്യവും വിളമ്പിക്കൊണ്ടിരിക്കുന്ന നമ്മൂടെ വര്‍ത്തമാനകാല ചുറ്റുപാടില്‍ തന്റേതായ ഒരു ഭൂമിക മലയാളകവിതയില്‍ സൃഷ്ടിക്കാന്‍ ഈ കവിക്ക് കഴിഞ്ഞിട്ടുണ്ട്. &lt;br /&gt; &lt;br /&gt; തന്റെ കവിതകളില്‍ എവിടെയെങ്കിലുമായി സ്വയംഭൂവായി മാറുന്ന കവിയെ എനിക്ക് പലപ്പോഴും കാണാന്‍ സാധിച്ചിട്ടുണ്ട്. അത് കവിയുടെ ബോധപൂര്‍വ്വമായ ഒരിടപെടലാണെന്ന് പലരുമെന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും അതിനെയെല്ലാം എനിക്കവിശ്വസിച്ചേ മതിയാവൂ. കാരണം, ഭാവുകത്വനിര്‍മ്മിതിയില്‍ തന്റേതായ ഒരു സ്ഥാനത്തിന്, പുതുമയ്ക്ക് വളരെയധികം പരിശ്രമിക്കുന്ന കവിക്ക് പദാനുക്രമത്തിലൂടെ കവിതയുടെ ഗതാനുഗതികത്വം വായനക്കാരനെ അനുഭവവേദ്യമാക്കുക എന്ന ദൗത്യത്തിനിടയ്ക്ക് അവിചാരിതമായി പ്രത്യക്ഷപ്പെടുന്നതാണ് സ്വന്തം കവിതയിലെ വിഷ്ണുപ്രസാദ് എന്ന കവിയുടെ സ്വയംചിത്രീകരണം. അതൊരു തെറ്റായോ കുറ്റമായോ എനിക്ക് പറയാനുമാവില്ല. &lt;br /&gt; &lt;br /&gt;&lt;blockquote&gt;തളം കെട്ടി നില്‍ക്കുന്ന തന്റെ പഴയ ഓര്‍മ്മകളെ വിഷ്നുപ്രസാദ് പുതിയ സ്വപ്നങ്ങളാക്കി അവതരിപ്പിക്കുന്നു. സാമൂഹ്യജീവിതത്തിന്റെ തിരമാലകളോടൊപ്പം പൊങ്ങിത്താണ്, വെയിലില്‍ വാടി, മഞ്ഞില്‍ കുളിരണിഞ്ഞ്, ഒഴുക്കിനെതിരെ നീന്തി, ഒരു വിശ്രമസ്ഥാനങ്ങളിലും അടയിരിക്കാത മാനസികമായി ഒരു നഗ്നനായി അലയുകയാണയാള്‍. &lt;/blockquote&gt; &lt;br /&gt;വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന കാവ്യമാണ് ഉത്തമമെന്ന് പണ്ടുമുതലേ കേട്ടുതഴമ്പിച്ച ഒരു വാദമാണ്. കേസരി ബാലകൃഷ്ണപ്പിള്ളയില്‍ തുടങ്ങിയ ആ വാദത്തെ ഇന്നും തോളിലേറ്റി സഞ്ചരിക്കുന്ന ഒരുപാട് കാവ്യാസ്വാദകര്‍ ഇവിടെയുണ്ട് താനും. എന്നാല്‍ സ്വാനുഭവങ്ങളേക്കാള്‍ മാനസിക സംവാദങ്ങലില്‍ നിന്നുയര്‍ന്നു വന്ന കവിതകളാണ് വിഷ്ണുപ്രസാദ് എന്ന കവിയെ വേറിട്ട് കാണിക്കുന്നത് എന്ന് വേണം കരുതാന്‍. അങ്ങനെയെങ്കില്‍ മേല്‍പ്പറഞ്ഞ വാദഗതിയെ എന്റെ നിരീക്ഷണത്തോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ തള്ളിക്കളഞ്ഞേ മതിയാവൂ. &lt;br /&gt; &lt;br /&gt; ഉപരിപ്ലമായ മാന്യതാസങ്കല്പങ്ങളെ വലിച്ചുകീറി കലര്‍പ്പില്ലാത്ത സാമൂഹ്യജീവിയായി എഴുതുന്ന ഈ കവി ചിലപ്പോള്‍ കുറ്റവാളിയെപ്പോലെ പരുങ്ങിയും, ചിലപ്പോള്‍ വായനക്കാരെ മുഴുവന്‍ പുച്ഛിച്ച് കൊണ്ട് തന്റെ സൂക്ഷ്മമായ സാങ്കല്പികസംവേദനത്തിന്റെ ചിറകുകള്‍ വിടര്‍ത്തി പുതിയൊരാദര്‍ശലോകത്തെ ലക്ഷ്യമാക്കി പറന്നുയരാന്‍ ശ്രമിച്ച് മാനുഷികമൂല്യങ്ങള്‍ക്കും, അവന്റെ കപടമുഖങ്ങള്‍ക്കും കവിതയിലൂടെ വൈയക്തികതലത്തില്‍ നിന്നുകൊണ്ട് പുതിയൊരു മാനം നല്‍കാന്‍ ശ്രമിക്കുകയാണ്. &lt;br /&gt; &lt;br /&gt; "ഒരു പാമ്പ് &lt;br /&gt;എന്റെ തോളിന് സമാന്തരമായി &lt;br /&gt;എപ്പോഴും ചലിക്കുന്നുണ്ട്. &lt;br /&gt;നോക്കിയാല്‍ കാണുന്നില്ല &lt;br /&gt;നോക്കാത്തപ്പോള്‍ കാണുന്നു. &lt;br /&gt;ഇല്ലാത്ത ഒരു പാമ്പ്." &lt;br /&gt; &lt;br /&gt; വിഷ്ണുപ്രസാദിന്റെ കവിതകളെ എങ്ങനെ തരംതിരിക്കണം എന്ന് എനിക്ക് യാതൊരു ധാരണയുമില്ല. ഏത് കവിതയിലും പുത്തന്‍ രീതിയും, അവതരണ ശൈലിയും, അതിനേക്കാളേറെ പരീക്ഷണശ്രമങ്ങളുമായി സ്ഥാപനവത്കരിക്കപ്പെടാതെ അത് ചലിച്ചുകൊണ്ടേയിരിക്കുന്നു. അയാള്‍ക്കൊരിക്കലും ഒരു ലോകത്തെ കാണാനാവില്ല എന്ന് ഞാന്‍ കരുതുന്നു. അയാള്‍ക്ക് ഈ ലോകത്തെ നിരീക്ഷിക്കാന്‍ മാത്രമേ കഴിയൂ.! &lt;br /&gt; &lt;br /&gt; തളം കെട്ടി നില്‍ക്കുന്ന തന്റെ പഴയ ഓര്‍മ്മകളെ വിഷ്നുപ്രസാദ് പുതിയ സ്വപ്നങ്ങളാക്കി അവതരിപ്പിക്കുന്നു. സാമൂഹ്യജീവിതത്തിന്റെ തിരമാലകളോടൊപ്പം പൊങ്ങിത്താണ്, വെയിലില്‍ വാടി, മഞ്ഞില്‍ കുളിരണിഞ്ഞ്, ഒഴുക്കിനെതിരെ നീന്തി, ഒരു വിശ്രമസ്ഥാനങ്ങളിലും അടയിരിക്കാത മാനസികമായി ഒരു നഗ്നനായി അലയുകയാണയാള്‍. &lt;br /&gt; &lt;br /&gt; "എല്ലാ പുഴകള്‍ക്കും &lt;br /&gt;ഇതൊരു മാതൃകയാക്കാവുന്നതാണ്. &lt;br /&gt;കുന്നുമ്പുറങ്ങള്‍ക്കും ആകാശങ്ങള്‍ക്കും &lt;br /&gt;എന്തുകൊണ്ട് ഒരു കടലായിക്കൂടാ? &lt;br /&gt;അല്ലാ, എന്തുകൊണ്ട് പറ്റില്ല? &lt;br /&gt;ഒന്ന് മറിച്ച് ചിന്തിക്കാന്‍ എന്താണിത്ര പണി?" &lt;br /&gt; &lt;br /&gt; വിഷ്ണുപ്രസാദിന്റെ ചില കവിതകളില്‍ ഒരു അപരകഥാപാത്രം പലപ്പോഴും കടന്നുവരുന്നുണ്ട്. തന്റെ വികാരഘടനയെ അവതരിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വ്വമായി കവി നടത്തുന്ന ഒരു പ്രക്രിയയായി വേണം ഈ കഥാപാത്രനിര്‍മ്മിതിയെ കരുതാന്‍. സ്വന്തം നാട്ടില്‍ നിന്നകന്ന് ഭിന്നമായ ഒരു പരിസ്ഥിതിയില്‍, നഗരപാര്‍ശ്വങ്ങളില്‍ ജീവിച്ചിരുന്നപ്പോള്‍, തന്നില്‍ നിന്നകന്ന ഉറ്റവരുടെ ജീവിതം തന്നിലേക്ക് കടന്നുകയറിയാലുള്ള അവസ്ഥയെപ്പറ്റി ആ കാലത്ത് കവി ചിന്തിച്ചിരുന്നിരിക്കണം. അതിന്റെ പ്രതിഫലനമായിരിക്കാം സ്വന്തം കവിതയിലെ ഈ അപരകഥാപാത്രങ്ങളുടെ കടന്നുവരവ്. &lt;br /&gt; &lt;br /&gt; &lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 317px;" src="http://4.bp.blogspot.com/-gAXvXHytTKU/TsCXUbdIBZI/AAAAAAAAAT8/sSxGT_UaiCs/s320/vishnu.jpg" border="0" alt=""id="BLOGGER_PHOTO_ID_5674701907709920658" /&gt;മലയാള പുതുകവിതാപഠനത്തില്‍ ഇടം നേടേണ്ട കവിതകളാണ് വിഷ്ണുപ്രസാദിന്റേത്. അക്കാദമിക് പ്രലപനങ്ങള്‍ നടത്തുന്ന അഭിനവനിരൂപകരൊന്നും തന്നെ ഒരുപക്ഷേ ഈ കവിയേയും കവിതകളേയും കാണാന്‍ തരമില്ല. പൊങ്ങച്ചത്തില്‍ നിന്നും, ഉപജീവനത്തില്‍ നിന്നും ബന്ധം വിടര്‍ത്താതെ സാഹിത്യനിരൂപണം അതിന്റെ ലക്ഷ്യം പ്രാപിക്കുകയില്ല എന്ന നരേന്ദ്രപ്രസാദിന്റെ വാക്കുകളെ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.  &lt;br /&gt; &lt;br /&gt; തന്നെ തൊട്ടുരുമ്മി നിന്നിരുന്ന കവിതയുടെ ഭൗതികസാഹചര്യങ്ങളെ അതിവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് വിഷ്ണുപ്രസാദിന്റെ നേട്ടം. സ്ഥൂലമായ പശ്ചാത്തലങ്ങള്‍ വരച്ചുകാട്ടുന്നതിനപ്പുറം വിവരണങ്ങളും വര്‍ണ്ണനകളും ശുഷ്കിച്ച വികാരഭാവങ്ങളെ അഭിവ്യഞ്ജിപ്പിക്കാനാണ് കവി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതായത് സ്ഥൂലയാഥാര്‍ത്ഥ്യത്തേക്കാള്‍ സൂക്ഷ്മഭാവങ്ങളെ മാത്രം കവി തെരെഞ്ഞെടുത്തുകൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. &lt;br /&gt; &lt;br /&gt; പരസ്പരം ഇണങ്ങിയും ഇടഞ്ഞും ജിവിക്കുന്ന കവിതകള്‍ക്കിടയില്‍ ക്രമത്തില്‍ അടുക്കി ആഖ്യാനം ചെയ്യപ്പെടാവുന്നവയാണ് വിഷ്ണുപ്രസാദിന്റെ ഒട്ടുമിക്ക കവിതകളും. ഒച്ചകളുടെ ഭാണ്ഡം, പോത്ത്, കാപ്പിപ്പൂക്കളുടെ ഗന്ധം, നട്ടുച്ചകളുടെ പാട്ട് എന്നീ കവിതകള്‍ അന്യര്‍ തീണ്ടി അശുദ്ധമാക്കാത്ത, സ്വന്തം വ്യക്തിത്വം പുലര്‍ത്തുന്ന പുതുമോടിക്കവിതകളാണ്. ജീവിതത്തില്‍ നിന്ന് എല്ലാം അന്യമായി ഒറ്റയ്ക്കായിപ്പോവുന്ന ഒരു നിസ്സഹായത, അതിന്റെ നൊമ്പരപ്പെടുത്തുന്ന സാന്നിദ്ധ്യമാണ് ഇദ്ദേഹത്തിന്റെ കവിതകളുടെ കാതല്‍. &lt;br /&gt; &lt;br /&gt; കവിതകളില്‍ അനാസ്ഥ വന്ന ഒരു കാലമാണിത്. എല്ലാവരും കവിതകളെഴുതുന്നു. പക്ഷേ, ആരും കവിത വായിക്കുന്നില്ല. എഴുതുന്നവരെല്ലാം ആഞ്ഞാഞ്ഞെഴുതുന്നു. സത്യത്തില്‍ കവിത എളുപ്പത്തില്‍ വശപ്പെടുന്ന ഒന്നാണോ? ചുരുക്കം വാക്കുകള്‍ കൊണ്ട് ഒരു വികാരലോകം സൃഷ്ടിക്കാന്‍ എല്ലാവര്‍ക്കും കഴിയുമോ? അനുഭവപ്പരപ്പിനെ ആറ്റിക്കുറുക്കി ധാന്യമണിയോളമാക്കി അതിനെ മനുഷ്യാത്മാവിലേക്ക് കുടിയേറ്റാന്‍ ഇന്ന് സകലമാനകവികള്‍ക്കുമാവുന്നുണ്ടോ? ഇല്ലെന്ന് ഞാന്‍ ഉറക്കെ പറയുന്നു. ആര്‍ക്കും വിയോജിക്കാം, തര്‍ക്കിക്കാം. എങ്കിലും ഞാനതില്‍ ഉറച്ചുതന്നെ നില്‍ക്കും. മറ്റ് സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് കവിതയ്ക്ക് സംക്ഷേപണത്തിന്റെയും, ആസ്വാദനത്തിന്റെയും, പ്രതികരണത്തിന്റെയും മാത്ര കൂടുതല്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍, ഒരു കവി തന്റെ 'മീഡിയ'ത്തെ സംബന്ധിച്ച് സൂക്ഷ്മമായ ഗ്രാഹ്യം വേണമെന്ന് ശഠിക്കുന്ന ഒരാളും. &lt;br /&gt; &lt;br /&gt; ഈ വെല്ലുവിളികളെയൊക്കെ സ്വീകരിക്കാന്‍ പ്രാപ്തനായ ഒരു കവിയാണ് വിഷ്ണുപ്രസാദ്. കവിതയില്‍ മാത്രം അടയിരിക്കുന്ന ഒരു കലാകാരന്‍.അദ്ദേഹത്തിന്റെ ആത്മസംഘര്‍ഷങ്ങളുടെ പ്രകാശനങ്ങള്‍ കവിതകളാവുമ്പോള്‍, ആ ആത്മസംഘര്‍ഷങ്ങളെപ്പറ്റി നാം അറിയേണ്ടതുണ്ട്. അതൊരിക്കലും ജന്മവാസനയില്‍ നിന്നുടലെടുത്തവയല്ല, പരപ്രേരണകൊണ്ടുണ്ടായതുമല്ല. എല്ലാ നോവുകളും, നോവുകള്‍ അനുഭവിക്കുന്ന സംവേദനക്ഷമമായ ഹൃദയവും സാമൂഹ്യസമസ്യയില്‍ നിന്ന് അദ്ദേഹം ആര്‍ജ്ജിച്ചെടുത്തവയാണ്. അദ്ദേഹത്തിന്റെ കവിതകളൊന്നും കലാപകാരികളല്ല. സങ്കടം പറഞ്ഞ് കണ്ണീര്‍ വാര്‍ക്കുന്നവരാണ്. എന്നാല്‍ ആ കണ്ണീരില്‍ ചവിട്ടി അവര്‍ പ്രതിഷേധിക്കുന്നുണ്ട്, നീതിബോധമില്ലാതെ സാമൂഹ്യദുഃഖങ്ങളെ മനസ്സിലിട്ടൊതുക്കി നീറിനീറിപ്പുകയുന്ന നെരിപ്പോടുകളായ നമ്മെപ്പോലുള്ള മനുഷ്യരോട്. &lt;br /&gt; &lt;br /&gt; "മരങ്ങള്‍ക്കിടയിലുള്ള വീട്ടിലേക്ക് &lt;br /&gt;എല്ലാ പ്രഭാതങ്ങളിലും &lt;br /&gt;ഉറ്റുനോക്കുന്ന വെളിച്ചങ്ങളേ &lt;br /&gt;ഈ ജനല്പ്പാളി തുറക്കാന്‍ &lt;br /&gt;ഞാനിന്ന് ഉണര്‍ന്നില്ലെങ്കിലും &lt;br /&gt;നിങ്ങള്‍ വരാതെ പോവുമോ?"   &lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-1290137387038426116?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/1290137387038426116/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/11/blog-post_13.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/1290137387038426116'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/1290137387038426116'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/11/blog-post_13.html' title='വിഷ്ണുപ്രസാദിനെ വായിക്കുമ്പോള്‍'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-gAXvXHytTKU/TsCXUbdIBZI/AAAAAAAAAT8/sSxGT_UaiCs/s72-c/vishnu.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-138765434774347867</id><published>2011-11-12T20:06:00.000-08:00</published><updated>2011-11-12T20:12:29.055-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>പറയാന്‍ ബാക്കിവച്ചതില്‍ ചിലത്</title><content type='html'>&lt;br&gt;&lt;br&gt;&lt;font size="2"&gt;മലയാളകവിതയിലെ സമീപകാലസാന്നിദ്ധ്യങ്ങളില്‍ ശ്രദ്ധേയനായ കവിയാണ് നിരഞ്ജന്‍. പൊതുസമ്മതമായ ഭാഷാവ്യവഹാരങ്ങള്‍ കൊണ്ട് സമൂഹത്തിന്റെ  നൈരന്തര്യത്തിന്റെ പരപ്പും അര്‍ത്ഥത്തിന്റെ ആഴങ്ങളും കവിതകളില്‍ പ്രകാശിപ്പിക്കുന്ന ഈ കവി, പരമ്പരാഗതവിശ്വാസങ്ങള്‍ മുതല്‍ പരോക്ഷരാഷ്ട്രീയദര്‍ശനങ്ങള്‍ വരെ തന്റെ കവിതയിലേക്കാവാഹിക്കുന്നുണ്ട്. തന്റെ സ്വതസിദ്ധമായ ഭാഷാശൈലികൊണ്ട് പുതുകവിതയിലൊരിടം നിരഞ്ജന്‍ തീര്‍ക്കുന്നു. യഥാര്‍ത്ഥമായ ആശയമിനിമയത്തിനപ്പുറം വരെ സാധ്യമാക്കാന്‍ തന്റെ കവിതയില്‍ കവി മനപ്പൂര്‍വ്വം കൊണ്ടുവരുന്ന ബൗദ്ധികവും വൈകാരികവുമ്മായ ഗൃഹാതുരതയുണര്‍ത്തുന്ന അനുഭവസത്യങ്ങളുടെ പ്രകാശനങ്ങള്‍ പലപ്പോഴും കവിയുടെ ഭാഷയ്ക്ക് തടസ്സമാകുന്നുണ്ടെന്നത് പറയാതെ വയ്യ. &lt;br /&gt; &lt;br /&gt;ആവിഷ്കാരത്തിന്റെ പുതുരീതികള്‍ ഉപയോഗിച്ച് കവിതയില്‍ നിരഞ്ജന്‍ നടത്തുന്ന ആള്‍മാറാട്ടങ്ങള്‍ വായനക്കാരനെ കബളിപ്പിക്കുകയല്ല, മറിച്ച് കവിക്ക് തന്നില്‍ തന്നെ വിശ്വാസം വരുത്തുന്ന ആന്തരികലോകങ്ങളെയും എല്ലാത്തരം അനുഭവങ്ങളെയും സര്‍ഗ്ഗാത്മകമായ തന്റെ അന്വേഷണങ്ങളെയും കവിതയുടെ പുതിയ ഇടങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വ്വം സ്വീകരിച്ചാനയിക്കുകയാണ്.  അതികൊണ്ട് തന്നെയാണ് ചപ്പാത്തിനിലാവ് എന്ന കവിതയില്‍ നിരഞ്ജന്‍ ഇങ്ങനെ എഴുതുന്നതും. &lt;br /&gt; &lt;br /&gt;"പെണ്ണുങ്ങള്‍ &lt;br /&gt;കുഴച്ചുരുട്ടിപ്പരത്തുന്ന&lt;br /&gt;ഈ വെളിച്ചമില്ലായിരുന്നെകില്‍ &lt;br /&gt;ചന്ദ്രേട്ടന്മാരോക്കെ &lt;br /&gt;അമ്പിളിക്കല വയറുമായി &lt;br /&gt;അങ്ങനെ കിടക്കുകയെ ഉള്ളു ....!" &lt;br /&gt; &lt;br /&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 277px; height: 320px;" src="http://4.bp.blogspot.com/-DKUqbkhdYtc/Tr9C8DIWx_I/AAAAAAAAATk/QJRGZxSQQ-0/s320/nira.jpg" border="0" alt=""id="BLOGGER_PHOTO_ID_5674327654910052338" /&gt;&lt;br /&gt;നിശബ്ദതയെ പ്രശ്നവത്കരിച്ചെഴുതുന്നതായി നിരഞ്ജന്റെ പല കവിതകളും അനുഭവപ്പെടുത്തുന്നുണ്ട്. മൗനത്തിന്റെ അഗാധതലങ്ങളില്‍ നിന്ന് ഓളം വെട്ടിപരക്കുന്ന് പോലൊരനുഭവം ഭാഷാപരമായ ദാരിദ്ര്യം മനഃപ്പൂര്‍വ്വം സ്വീകരിച്ചുകൊണ്ട് ഈ കവിതകള്‍ വായനക്കാരനില്‍ തോന്നിപ്പിക്കുന്നു. കവിതയില്‍ നിന്ന് കൈക്കൊണ്ട ഒരനുഭവം അത് മുന്‍കൂട്ടി നിശ്ചയിക്കാവുന്ന ഒന്നാണെങ്കില്‍ കവിത ഒരനാവശ്യമാണ് എന്ന് വിശ്വസിക്കുന്ന ആളാന് ഞാന്‍. ഓരോ പുതിയ കവിതയും പുതിയ കാലവും ജീവിതവും സൃഷ്ടിക്കുന്ന നിലനില്പിന്റെ ഉള്ളടരുകളിലേക്ക് സംക്രമിപ്പിക്കാനുള്ള സര്‍ഗ്ഗാത്മകശ്രമത്തിന്റെ രൂപങ്ങളാണ്. അത്തരം രൂപങ്ങളില്‍ ഒരുപാട് 'റിഫൈന്‍' ചെയ്യേണ്ടവയും, ചെയ്യെണ്ടാത്തവയുമെല്ലാം ഉണ്ടാവാം. അക്കൂട്ടത്തില്‍ കൃത്യമായ രൂപവും ഭാവവും, തീക്ഷ്ണമായ ആകര്‍ഷണവും കൊണ്ട് അനുവാചകന്റെ അനുഭവാവിഷ്കാരത്തിലേക്ക് കുടിയേറാന്‍ വെമ്പല്‍കൊള്ളുന്നവയാണ് നിരഞ്ജന്റെ കവിതകള്‍ എന്ന് പറയാന്‍ കഴിയും. &lt;br /&gt; &lt;br /&gt;അനായാസമായ ആസ്വാദനസുഖം അനുവദിക്കാത്ത ഏതൊരു സര്‍ഗാത്മകപ്രവൃത്തിയുടെയും നേരെ ഉദാസീനമായി പ്രതികരിക്കുന്നതാണ് മലയാളിയുടെ മനസ്. അത്തരം സൃഷ്ടികള്‍ രുചിച്ചുനോക്കാനോ, മണത്തുനോക്കാനോ വരെ നമ്മള്‍ തയ്യാറല്ല. എന്നാല്‍ ഈ കവി എഴുതുന്നത് അനായാസമായ വാക്ചാതുര്യത്തോടെയും, ലളിതവുമായാണ് എന്നത് വായനക്കാരെ ഇതിനോട് കൂടുതല്‍ അടുപ്പിക്കുന്നു.&lt;br /&gt; &lt;br /&gt; &lt;blockquote&gt;ആവിഷ്കാരത്തിന്റെ പുതുരീതികള്‍ ഉപയോഗിച്ച് കവിതയില്‍ നിരഞ്ജന്‍ നടത്തുന്ന ആള്‍മാറാട്ടങ്ങള്‍ വായനക്കാരനെ കബളിപ്പിക്കുകയല്ല, മറിച്ച് കവിക്ക് തന്നില്‍ തന്നെ വിശ്വാസം വരുത്തുന്ന ആന്തരികലോകങ്ങളെയും എല്ലാത്തരം അനുഭവങ്ങളെയും സര്‍ഗ്ഗാത്മകമായ തന്റെ അന്വേഷണങ്ങളെയും കവിതയുടെ പുതിയ ഇടങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വ്വം സ്വീകരിച്ചാനയിക്കുകയാണ്.&lt;/blockquote&gt;&lt;br /&gt;&lt;br /&gt;കവിതയിലെ വരികളുടെയും വാക്കുകളുടെയും വിന്യാസം അപൂര്‍വ്വമായ ചില ആന്തരികാനുഭവങ്ങളിലേക്ക് നമ്മെ നയിക്കുന്നുവെന്ന തിരിച്ചറിവാണ് അതിനെ പുതുതെന്നു വ്യത്യസ്തമെന്നും വിശേഷിപ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ആ തിരിച്ചറിവ് വായനക്കാരന്‍ ശീലിച്ചുപോന്ന സംസ്കാരം, രാഷ്ട്രീയം, സാഹിത്യം എന്നിവയെയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്. എന്നാലും കാലം പൊതുജീവിതത്തിന്റെ വിവിധതലങ്ങളില്‍ നടത്തുന്ന ചില ഇടപെടലുകള്‍ പല കവിതാസങ്കല്പങ്ങള്‍ക്കും ആസ്വാദനശീലത്തിനും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നത് നാം മറന്നുകൂടാ. &lt;br /&gt; &lt;br /&gt;"വോട്ടു ചോദിക്കാന്‍ പോയപ്പോ ശ്രീധരമാഷ് &lt;br /&gt;കുട്ടിഷ്നേട്ടാ നമ്മള് ചരിത്രത്തെ മറക്കാന്ബാട്വോ?&lt;br /&gt;എന്നൊന്ന് ചോദിച്ചതിനു &lt;br /&gt;"നെന്റെ ചരിത്രത്തെ &lt;br /&gt;പണ്ട് കേട്ടിച്ചയച്ചതല്ലെടാ &lt;br /&gt;മറക്കാന്ബറ്റനില്യെങ്കില്‍ &lt;br /&gt;പോയി അവള്‍ടെ അടിപ്പാവാട കഴുകടാ" ന്നൊരു &lt;br /&gt;ആട്ടു കിട്ടിയപ്പോഴാണ് &lt;br /&gt;ചരിത്രം കല്യാണം കഴിച്ചിട്ടുണ്ടോ &lt;br /&gt;എന്നൊന്ന് അന്തം വിട്ടന്വേഷിച്ചത് " &lt;br /&gt; &lt;br /&gt;വനങ്ങളില്‍, മലയോരങ്ങളില്‍, ദരിദ്രമായ നാട്ടിന്‍പുറങ്ങളില്‍,തെരുവോരങ്ങളില്‍ ജീവിച്ചതിന്റെ മാത്രമായിരുന്നു മുന്‍കാലങ്ങളിലെ കവിതകളുടെ കാതല്‍ എങ്കില്‍, ഇന്നത് മാറി നഗരങ്ങളിലേക്കും സാങ്കേതികവിദ്യയുടെ പുതിയ മേച്ചില്‍ പുറങ്ങളിലേക്കും വരെ എത്തി നില്‍ക്കുന്നുണ്ട്. എന്നാല്‍ എല്ലായിടങ്ങളിലും മറവിയിലേക്കും അവഗണനയിലേക്കും തള്ളിമാറ്റപ്പെട്ട അനുഭവലോകങ്ങളെ ഭാവുകത്വപുനര്‍നിര്‍മ്മിതിയിലൂടെ കവിതയുടെ പുതിയ ഇടനാഴിയിലേക്ക് കൊണ്ടുവരാന്‍ നിരഞ്ജന്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കാതിരിക്കാന് ഏത് കാവ്യാസ്വാദകനാണ് കഴിയുക? &lt;br /&gt; &lt;br /&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 216px; height: 320px;" src="http://1.bp.blogspot.com/-3UThk4EtnoU/Tr9DLtcl4jI/AAAAAAAAATw/vQOpH6d6XTY/s320/chelav.jpg" border="0" alt=""id="BLOGGER_PHOTO_ID_5674327923967255090" /&gt;ദാമ്പത്യജീവിതത്തിന്റെ കാഴ്ചകള്‍ രൂപതലത്തിലും പ്രമേയതലത്തിലും മാറ്റങ്ങള്‍ വരുത്തി കവി ഇവിടെ അവതരിപ്പിക്കുമ്പോള്‍ പാരമ്പര്യത്തിന്റെ ഭാരം കൊണ്ട് ഞെരുങ്ങുന്ന പല ആസ്വാദകരും ഇവിടെ അസ്വസ്ഥരാവുന്നു. വര്‍ത്തമാനജീവിതത്തില്‍ നേരിട്ടിടപെടും വിധത്തില്‍ ഉറക്കെ ചോദ്യങ്ങള്‍ ചോദിക്കുന്ന ഈ കവിതകളെ ഭാഷാപരമായ ആധികാരികതകൊണ്ട് നിശബ്ദമാക്കാന്‍ കഴിയുകയില്ല. നിരീക്ഷണങ്ങളും നിലപാടുകളും അവ അവതരിക്കപ്പെടുന്ന കവിതയ്ക്കുള്ളില്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നത് നിരഞ്ജന്റെ കവിതകളുടെ ഒരു പ്രത്യേകതയായി വേണം കരുതാന്‍. അതുകൊണ്ട് തന്നെ ആ കവിതകളെ ആസ്വദിക്കണമെന്നുണ്ടെങ്കില്‍ നാം ശീലിച്ച കാവ്യഭാഷയെയും ബിംബങ്ങളെയും കുറിച്ചുള്ള പഴയ സങ്കല്പങ്ങളെ പൊളിച്ചുമാറ്റുക തന്നെ വേണം! &lt;br /&gt; &lt;br /&gt;"കുറയ്ക്കാന്‍ മറന്ന ചൂടിനെ &lt;br /&gt;ഓര്‍മപ്പെടുത്താന്‍&lt;br /&gt;നിലവിളിയോളമില്ലാത്ത &lt;br /&gt;ചെറിയൊരൊച്ച ...&lt;br /&gt;പരിഭ്രമത്തിനിടയില്‍ &lt;br /&gt;തിളച്ചുപൊന്തിപ്പോയ &lt;br /&gt;നോമ്പുബിരിയാണിയുടെ &lt;br /&gt;കണ്ണീരോളമില്ലാത്ത ലീക്ക് &lt;br /&gt; &lt;br /&gt;അപ്പോഴേക്കും &lt;br /&gt;കേടായ വസിയെന്ന മട്ടില്‍ &lt;br /&gt;മൊഴി ചൊല്ലി മൂലയ്ക്കിടാന്‍ &lt;br /&gt;ഏതു ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് &lt;br /&gt;ലാഭത്തിനു വാങ്ങിച്ചതാണെന്നെയിക്കാ ?" &lt;br /&gt; &lt;br /&gt;ഓരം ചേര്‍ന്നവന്റെ അനുഭവങ്ങളുടെ ആവിഷ്കാരത്തില്‍ നിന്ന് നിരഞ്ജന്റെ കവിത ചില വ്യത്യസ്തമായ മുന്നേറ്റങ്ങള്‍ സാധിച്ചിട്ടുണ്ട്. ദാരിദ്ര്യവും പട്ടിണിയൊന്നും ഈ കവിയുടെ കവിതയ്ക്ക് വിഷയങ്ങളല്ല. എന്നാല്‍ അവയൊന്നും അപരിചിതവുമല്ലതാനും. ക്രൂരമായ അവഗനനയുടെയും നിന്ദയുടെയും ദൈന്യം ഉള്‍ച്ചേര്‍ന്ന ചില കവിതകള്‍ നിരഞ്ജന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അതൊന്നും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയുന്നതിന് ഒരല്പം വിഷമവുമുണ്ട്.  ഭാഷയ്ക്കുള്ളിലെ വസ്തുചിത്രണത്തിലൂടെ കവിതയ്ക്ക് കൈവരുന്ന പുതിയഊര്‍ജ്ജം നമ്മുറ്റെ വായനാലോകത്തിന് അപരിചിതമായ പുതിയ ഉയരങ്ങലിലേക്ക് കൊണ്ടുപോവുന്നുണ്ട്. എന്നാല്‍ ഈ വ്യത്യസ്തത ചുരുക്കം ചില കവിതകളില്‍ മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളൂ. സ്വാനുഭവങ്ങളെ ആകാവുന്നിടത്തോളം മൂര്‍ത്തത നല്‍കി അവതരിപ്പിക്കുക വഴി വലിയകോലാഹലങ്ങള്‍ക്കിടയില്‍ മൗനത്തോടടുത്തുനില്‍ക്കുന്ന മിതത്വം പാലിക്കാന്‍ കവിക്ക് കഴിയുന്നുണ്ട്. &lt;br /&gt; &lt;br /&gt;വാക്കുകളും വരികളും വെറും അക്ഷരങ്ങളായി മാറി വായനക്കാരന്റെ മന്‍സ്സില്‍ നിലനില്‍ക്കുകയില്ലെന്നത് വാസ്തവം. പ്രയോജനരഹിതമായ വാക്ക് ഒരു അസാധ്യത തന്നെയാണ്. പരസ്പരമിണങ്ങുന്ന ബിംബങ്ങളോ ആശയങ്ങളോ ഇല്ലായെങ്കില്‍ക്കൂടിയും അനുഭവങ്ങളെ അന്വയിക്കാനുള്ള ശ്രമങ്ങള്‍ കവിതകള്‍ക്കുള്ളീല്‍ ഇപ്പൊഴും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. കവിത അതിന്റെ പരമാര്‍ത്ഥത കാണിക്കാന്‍ ശ്രമിക്കുമ്പൊഴും അതിന്റെ ചലനാത്മകത് ചിലപ്പോഴൊക്കെ നഷ്ടപ്പെട്ട് വെറും വസ്തുവായി മാത്രം വായനക്കാരനിലേക്കെത്തുന്ന ഒരവസ്ഥയില്ലേ........തികച്ചും അസ്വസ്ഥമായ ഇരുട്ടിന്റെ ചതുപ്പുനിലങ്ങളില്‍ പുതഞ്ഞു കിടക്കുന്ന.... യാതൊന്നും സാധ്യമാക്കാനാവാത്ത ചില നേരങ്ങളില്‍.... &lt;br /&gt; &lt;br /&gt;"രണ്ടു ബോറന്‍ വരകളുടെ &lt;br /&gt;വെറും തിരച്ചിലായിപ്പോയേനെ ..&lt;br /&gt;നിന്‍റെ വിയര്‍പ്പിന്‍റെ &lt;br /&gt;കറപിടിച്ച കൈവളക്കീഴില്‍ &lt;br /&gt;മിടിച്ചു കൊണ്ടിരിക്കുന്ന എന്‍റെ സമയത്തിന്&lt;br /&gt;ആ ഛില്‍..ഛില്‍..ഛില്‍..ഛില്‍.. ഒച്ചയുടെ &lt;br /&gt;താളമില്ലായിരുന്നെങ്കില്‍ .."&lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-138765434774347867?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/138765434774347867/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/11/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/138765434774347867'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/138765434774347867'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/11/blog-post.html' title='പറയാന്‍ ബാക്കിവച്ചതില്‍ ചിലത്'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-DKUqbkhdYtc/Tr9C8DIWx_I/AAAAAAAAATk/QJRGZxSQQ-0/s72-c/nira.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-526493270614256755</id><published>2011-10-26T11:02:00.000-07:00</published><updated>2011-10-26T11:07:08.107-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>ഏഴാം അറിവ് അഥവാ കിട്ട്യാ കിട്ടി</title><content type='html'>&lt;br&gt;&lt;br&gt;&lt;font size="2"&gt;തീയ്യറ്ററിലേക്കുള്ള യാത്രാമധ്യേ ചെറിയ ഒരു മഴക്കോളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തന്നെ ഏഴാം അറിവിന്റെ പ്രദര്‍ശനത്തെ തെല്ലും ബാധിച്ചില്ല. സൂര്യയുടെയും വിക്രമിന്റെയും സിനിമകള്‍ ഒരുകാലത്തും എന്നെ ബോറടിപ്പിച്ചിട്ടേയില്ല. അതുതന്നെയാണ് അഭിപ്രായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ റിലീസിങ്ങ് ദിവസം തന്നെ ഇവിടേക്ക് എന്നെ എത്തിച്ചതും. ചുറ്റും ഫാന്‍സ് അസോസിയേഷന്റെ ആളുകള്‍ പതിവുപോലെ തങ്ങളുടെ സ്റ്റാന്റ് വ്യക്തമാക്കിയ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിലെ രസകരമായ അവരുടെ പ്രസ്താവനകളും വെല്ലുവിളികളുമൊക്കെ നോക്കിക്കൊണ്ടാണ് ആ നീണ്ട ക്യൂവില്‍ നിന്ന് ടിക്കറ്റ് ഒപ്പിച്ചെടുത്തത്. &lt;br /&gt;&lt;br /&gt;പതിനാറാം നൂറ്റാണ്ടിലെ ചൈനയിലെ മാര്‍ഷ്യന്‍ ആര്‍ട്സിനെപ്പറ്റിയുള്ള അവതാരികയോട് കൂടി സിനിമ തുടങ്ങി. സൂര്യയുടെ ബോധിധര്‍മ്മന്‍ എന്ന കഥാപാത്രത്തിന്റെ വരവും, വരവിനെ കൊഴുപ്പിച്ച ആ പശ്ചാത്തലസംഗീതവും എന്നെ വല്ലാതങ്ങാകര്‍ഷിച്ചു. പുരുഷോചിതമായ ഒരു കഥാപാത്രനിര്‍മ്മിതിയാണ് മുരുകദാസ് സൂര്യയിലൂടെ ഇതില്‍ സാധിച്ചെടുത്തിരിക്കുന്നത്. &lt;br /&gt;&lt;br /&gt;ചൈനയിലെ ഒരു ഗ്രാമത്തിലൂടെ ബോധിധര്‍മ്മന്‍ തന്റെ ജീവിതം ആരംഭിക്കുന്നു. അജ്ഞാതരോഗത്തില്‍ നിന്നുള്ള മോചനവും യുദ്ധവുമെല്ലാം ബോധിധര്‍മനെ ചുറ്റിപ്പറ്റിക്കൊണ്ടാണ് വികസിച്ചുവരുന്നത്. യുദ്ധസമയത്തുള്ള നിലവാരം കുറഞ്ഞ ഗ്രാഫിക്സും ഉയര്‍ന്നശബ്ദത്തിലുള്ള ബാക്ക്ഗ്രൗണ്ട് സ്കോറും എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എന്നെ മാത്രമല്ല, അടുത്തിരുന്ന ഒരുവിധം ആളുകള്‍ക്കും ഇതേ അഭിപ്രായമായിരുന്നു!!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;blockquote&gt;മൊത്തത്തില്‍ നോക്കുമ്പോള്‍ പടം അത്രവലിയ ഒരു സംഭവമൊന്നുമല്ല. ഒരു ആറോ ഏഴോ മാര്‍ക്ക് കൊടുക്കാം..കൂട്ടത്തില്‍ സൂര്യയുടെ അഭിനയത്തികവിനെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിക്കാതെ വയ്യ! പുലി വരുന്നേ പുലി എന്ന് പറഞ്ഞ് അവസാനം ഒരു പൂച്ച വന്ന പോലെയാണ് തോന്നിയത്. എന്തു ചെയ്യാം ഇനി നാളെയൊ മറ്റോ പോയി വിജയിന്റെ പൊടിപാറുന്ന വേലായുധമോ ഷാരൂക്കിന്റെ റാ വണ്ണോ കണ്ട് ക്ഷീണമകറ്റാം എന്ന് വിചാരിക്കുന്നു!&lt;/blockquote&gt; &lt;br /&gt;ദൃഷ്ടിവശീകരണം- വില്ലന്‍ വന്ന് സ്വന്തം ആളുകളെ കൊന്നൊടുക്കുന്നു. പരിചിതമല്ലാത്ത ചുറ്റുപാട്! കാഴ്ചക്കാരന് വിമ്മിഷ്ടം- പോട്ടെ സാരമില്ല...എല്ലാം ശരിയാവുമെന്ന വിശ്വാസം! ബോധിധര്‍മ്മന്റെ യുഗാവസാനം കഥ വര്‍ത്തമാനകാലത്തിലേക്ക് ചുവടുവയ്ക്കുന്നു. ഓപ്പറേഷന്‍ റെഡ്....അത് വില്ലന്റെ വക.... പുള്ളിയുടെ ഐറ്റംസ് ഓരോന്നോരോന്ന് കാണികളെ ത്രസിപ്പിക്കാന്‍ തക്കതായിരുന്നു. മൂപ്പര് കലക്കി എന്നത് പറയാതെ വയ്യ!&lt;br /&gt;&lt;br /&gt;ദാ വരുന്നു അരവിന്ദ....സര്‍ക്കസുകാരനായ സൂര്യ.... വര്‍ത്തമാനകാലമാണ്! ഏത് പടത്തിലേയും പോലെ ആദ്യസമാഗമത്തില്‍ തന്നെ നായികയുമായി പ്രണയം..... അത് ചീപ്പായോ എന്നൊരു സംശയം! ഇതിന്റെയൊക്കെ ഇടയില്‍ സംവിധായന്റെ വക കോമഡി കുത്തിനിറക്കാനുള്ള വിഫലമായ ഒരു ശ്രമം.... കാഴ്ചക്കാരനെ വെറുപ്പിക്കല്‍!! &lt;br /&gt;&lt;br /&gt;പിന്നെ പതിവുപോലെ നായകന്‍ നായികയെ ഇമ്പ്രെസ്സ് ചെയ്യിക്കാന്‍ നടക്കുന്നു....പാട്ട്...ഡാന്‍സ്..!! ആനപ്പുറത്ത് ലിഫ്റ്റ് കൊടുക്കുന്ന ഹീറൊ..അ സ്പെഷല്‍ കേസ്!! ശ്രുതി ഹാസന്റെ മുന്നാജീ സോങ്ങ്....!! &lt;br /&gt;&lt;br /&gt;ഇതിനിടയ്ക്ക് തീയ്യറ്റര്‍ വിടുന്ന പത്ത്-പതിനഞ്ചാളുകള്‍..... അക്ഷമയുടെ അടയാളം?? നായികയാല്‍ ചതിക്കപ്പെടുന്ന നായകന്‍..... യമ്മാ യമ്മാ സോങ്ങ്..... ഒലക്കേടെ മൂട്!!! ഇറങ്ങിപ്പോവുന്ന ആളെണ്ണം കൂടുന്നു...... !! &lt;br /&gt;&lt;br /&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 200px; height: 320px;" src="http://1.bp.blogspot.com/-4XJ_s4-XhUw/TqhLupm8PDI/AAAAAAAAATY/9_xkGQtdDbE/s320/big_First_Look_Posters_of_Ezham_Arivu_create_sensation-a0d38e7810adb61f4619e3a6f641c09b.jpg" border="0" alt=""id="BLOGGER_PHOTO_ID_5667863395861019698" /&gt;ഡി.എന്‍.എ ഓഫ് ബോധിധര്‍മ്മന്‍..... ശക്തനാവുന്ന അരവിന്ദ്.... നായകനെ പിന്തുടരുന്ന നായിക...വില്ലന്റെ പുനഃപ്രവേശം...!! &lt;br /&gt;&lt;br /&gt;ഓപ്പെറേഷന്‍ റെഡ് തുടങ്ങുന്നു... സൂര്യുയുടെ പ്രകടനത്തില്‍ മാത്രം സംതൃപ്തരായ കാണികള്‍, ഇമോഷനില്ലാത്ത നായിക, മൊത്തത്തില്‍ ബോറടിപ്പിച്ച ആദ്യപകുതി.... ഇന്റര്‍വെല്‍!! അത്ഭുതങ്ങളുള്ള രണ്ടാം പകുതിയില്ലെങ്കില്‍ പണിപാളുമെന്ന അവസ്ഥ! &lt;br /&gt;&lt;br /&gt;രണ്ടാം പകുതിയില്‍ വീണ്ടും ദൃഷ്ടിവശീകരണം... വില്ലന്‍ തന്റെ എതിരാളികള്‍ക്ക് നേരെ ആ സാധനം ഉപയോഗിക്കുന്നു... അവര്‍ പരസ്പരം ഏറ്റുമുട്ടുന്നു!! കോമഡി ഓട്ടോമാറ്റിക് ആയി ഇവിടെ കടന്നുവരുന്നു...(സംവിധായകന്റെ ഒരു ഭാഗ്യം!). നായികയോടടുത്തവരുടെ സഹായത്താല്‍ വില്ലന്‍ സഹായിക്കപ്പെടുന്നു...അതാണ് ട്വിസ്റ്റ് (ഞാന്‍ അധികം പറയുന്നില്ല!). അത്ഭുതങ്ങളുടെ പിറകെ അന്വേഷികളായി അവര്‍ പോവുന്നു!! കാഴ്ചക്കാര്‍ ചിരിക്കാനും കരയാനുമാവാതെ ഇരിക്കുന്നു! &lt;br /&gt;&lt;br /&gt;ഓപ്പറേഷന്‍ റെഡ് വീണ്ടും സീനിലേക്ക് കടന്നുവരുന്നു... ഇപ്പൊ ആളുകള്‍ക്ക് ഒരനക്കമുണ്ട്. താത്പര്യത്തോടെയാണ് പ്രതികരണങ്ങള്‍!! &lt;br /&gt;&lt;br /&gt;ഇനി എല്ലാം അങ്ങനെ ഞാന്‍ പറയുന്നില്ല.... സംഭവം പിന്നങ്ങോട്ട് ഉഷാറാവുന്നുണ്ട്. അത്രനേരം കാണികളുടെ ക്ഷമ പരീക്ഷിച്ച സംവിധായകന്‍ പിന്നങ്ങോട്ട് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. എന്നെപ്പോലെ എന്തൊക്കെയോ പ്രതീക്ഷിച്ച് ഇലയിട്ടിരുന്നവര്‍ക്ക് നന്നായി വിളമ്പിത്തന്നു. ഒന്നും മിണ്ടാതെ കഴിച്ചു!!! &lt;br /&gt;&lt;br /&gt;സിംഹളഭാഷയിലെ ചില ഡയലോഗുകള്‍...മഗധീരയെ ഓര്‍മ്മിപ്പിച്ചുവെങ്കിലും അതൊരു കല്ലുകടിയായി തോന്നിയതേയില്ല! &lt;br /&gt;&lt;br /&gt;അവസാനമായപ്പോഴേക്കും ഗ്രാഫിക്സ് എന്ന നൂതനവിദ്യയിലൊടുങ്ങാനായിരുന്നു പടത്തിന്റെ വിധി എന്ന് തോന്നി. എല്ലാ ഭാഗത്തും കുത്തിനിറച്ച നിലവാരമില്ലാത്ത ഗ്രാഫിക്സ് അതുവരെ കൊണ്ടുവന്ന മുറുക്കം നഷ്റ്റപ്പെടുത്തി..... പടം തീരുമ്പോള്‍ (സ്റ്റണ്ട് തീരുമ്പോള്‍) സ്ക്രീനില്‍ ഹീറോയുടെ ഒരഭിമുഖം...ദാണ്ടെ മുരുകദാസ് ഓണ്‍ സ്ക്രീന്‍!&lt;br /&gt;&lt;br /&gt;പടം തീര്‍ന്നു എന്ന് മനസ്സിലായി...എല്ലാ പ്രതീക്ഷയും തമിഴന്മാര്‍ കൊണ്ടുപോയി!! വിശ്വാസം അതല്ലേ എല്ലാം എന്ന ആപ്തവാക്യം തല്‍ക്കാലം പട്ടാഭിരാമനില്‍ നിന്ന് കടം വാങ്ങുന്നു...!! &lt;br /&gt;&lt;br /&gt;മൊത്തത്തില്‍ നോക്കുമ്പോള്‍ പടം അത്രവലിയ ഒരു സംഭവമൊന്നുമല്ല. ഒരു ആറോ ഏഴോ മാര്‍ക്ക് കൊടുക്കാം..കൂട്ടത്തില്‍ സൂര്യയുടെ അഭിനയത്തികവിനെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിക്കാതെ വയ്യ! പുലി വരുന്നേ പുലി എന്ന് പറഞ്ഞ് അവസാനം ഒരു പൂച്ച വന്ന പോലെയാണ് തോന്നിയത്. എന്തു ചെയ്യാം ഇനി നാളെയൊ മറ്റോ പോയി വിജയിന്റെ പൊടിപാറുന്ന വേലായുധമോ ഷാരൂക്കിന്റെ റാ വണ്ണോ കണ്ട് ക്ഷീണമകറ്റാം എന്ന് വിചാരിക്കുന്നു! &lt;br /&gt;&lt;br /&gt;എന്തായാലും പുറത്ത് നന്നായി മഴ പെയ്യുന്നുണ്ട്. ഏതായാലും നനഞ്ഞു.... ഇനി കുളിച്ചുകേറാതെങ്ങനെ.....!!!&lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-526493270614256755?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/526493270614256755/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/10/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/526493270614256755'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/526493270614256755'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/10/blog-post.html' title='ഏഴാം അറിവ് അഥവാ കിട്ട്യാ കിട്ടി'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-4XJ_s4-XhUw/TqhLupm8PDI/AAAAAAAAATY/9_xkGQtdDbE/s72-c/big_First_Look_Posters_of_Ezham_Arivu_create_sensation-a0d38e7810adb61f4619e3a6f641c09b.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-3461820643483755575</id><published>2011-09-25T01:43:00.000-07:00</published><updated>2011-09-25T02:37:08.612-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>അഭിനവ ഇറാന്‍:പുറംലോകത്തേക്ക് പിടിച്ച കണ്ണാടി</title><content type='html'>&lt;br&gt;&lt;font size="2"&gt;&lt;b&gt;"How strange. You bring a guest from Tehran without knowing anything about her...??"&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു പൗരന്റെ സര്‍ഗാത്മകതയ്ക്ക് മേല്‍ നിയന്ത്രണം കല്പിക്കപ്പെടുന്ന ഇറാന്‍ പോലെയുള്ള ഒരു രാജ്യത്തില്‍, മറ്റ് സ്വതന്ത്രസമൂഹത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഉയര്‍ന്ന നിലവാരത്തിലും, നിയന്ത്രിതസാമൂഹ്യവ്യവസ്ഥയോട് കയര്‍ക്കുന്നതുമായ കലാസൃഷ്ടികള്‍ നിരന്തരം ആവിര്‍ഭവിക്കുന്നതില്‍ ഒട്ടും തന്നെ അത്ഭുതപ്പെടാനില്ല. അടിച്ചമര്‍ത്തലിനോടുള്ള അവരുടെ പ്രതിഷേധവും, പ്രതികാരവുമാണ് അവരുടെ കലാസൃഷ്ടികള്‍ എന്നത് തന്നെയാണ് അതിന് കാരണം. ഇറാനിയന്‍ സിനിമയുടെ പടിഞ്ഞാറന്‍ ചക്രവാളങ്ങള്‍ നാള്‍ക്കുനാള്‍ നല്ല സിനിമകളെക്കൊണ്ട് സമ്പന്നമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണോ എന്നറിയില്ല, ഈയിടെയായി എന്റെ ശ്രദ്ധ പലപ്പോഴും ഇറാനിയന്‍ സിനിമകളിലേക്കാണ് കടന്നുപോവുന്നത്. ഇവിടെ ഞാന്‍ പരിചയപ്പെടുത്തുന്നത് 2010ല്‍ ഇറാനില്‍ നിന്ന് ഓസ്കാറിന് പരിഗണിക്കപ്പെട്ട അസ്ഹര്‍ ഫര്‍ഹാദി എന്ന സംവിധായകന്റെ "എബൗട്ട് എല്ലി" എന്ന സിനിമയാണ്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി പുരസ്കാരങ്ങളും, നിരൂപകശ്രദ്ധയും നേടാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. &lt;br /&gt;&lt;br /&gt;എന്തിനെക്കുറിച്ചുള്ളതാണ് ഈ സിനിമ? മറ്റ് ഇറാനിയന്‍ സിനിമകളിലേത് പോലെ ലൈംഗികതയും, അക്രമവുമൊന്നും ഇതിലേക്ക് കടന്നുവരുന്നതേയില്ല. കാഴ്ചക്കാരന്‍ ശീലിച്ചതും, കണ്ട് പരിചയിച്ചതുമായ സാഹചര്യങ്ങളിലൂടെ മാത്രമാണ് ഈ സിനിമ മുഴുവനായും കടന്നുപോവുന്നത്. നമ്മളില്‍ ഓരോരുത്തരും മറ്റുള്ളവരെ എങ്ങനെ നോക്കിക്കാണുന്നു എന്നും, അത് സമീപത്ത് നിന്നോ വിദൂരത്ത് നിന്നോ ആയാലും നമ്മുടെ ജീവിതത്തില്‍ അവ എങ്ങിനെയെല്ലാം പ്രകടമാവുന്നു എന്നും ഈ സിനിമ കാണിച്ചുതരുന്നുണ്ട്. നിത്യജീവിതത്തില്‍ നാം പരിചയിച്ചുകൊണ്ടിരിക്കുന്ന സംവാദങ്ങലുടെയും, ഏറ്റുപറച്ചിലുകളുടെയും പകര്‍പ്പുകള്‍ തന്നെയാണിവിടെ ചിത്രീകരിച്ചിരിക്കുന്നത്. ആ പകര്‍പ്പുകളില്‍ നമ്മുടെ ജീവിതത്തിലേതു പോലെത്തന്നെ ഒരല്പം നുണകളും, അതിശയോക്തിയും ചേര്‍ത്ത് സംവിധായകന്‍ നിറം കൊടുക്കുന്നു. എന്നാല്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന് ആരും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള വലിയ പ്രശ്നങ്ങലിലേക്ക് ഈ സിനിമ കടന്നുചെല്ലുന്നു. &lt;br /&gt;&lt;br /&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 222px; height: 320px;" src="http://1.bp.blogspot.com/-_xDTyEpeWv4/Tn71pqLOzHI/AAAAAAAAATI/ayRDvZfTW1M/s320/about-elly-movie-poster-2009-1020497382.jpg" border="0" alt=""id="BLOGGER_PHOTO_ID_5656228278068759666" /&gt;&lt;br /&gt;മൂന്ന് കുടുംബങ്ങളോടൊപ്പം ഇറാനിലെ കാസ്പിയന്‍ കടല്‍തീരത്തേക്ക് അവധിദിവസം ചെലവിടാന്‍ പോവുന്ന 'എല്ലി' എന്ന അവിവാഹിതയായ സ്ത്രീയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ സിനിമയുടെ കഥ കടന്നുപോവുന്നത്. മേല്‍പ്പറഞ്ഞ മൂന്ന് കുടുംബത്തിലെ ഒരംഗമായ സെഫിദ എന്ന സ്ത്രീയുടെ ക്ഷണപ്രകാരമാണ് എല്ലി ഇവരോടൊപ്പം ചേരുന്നത്. എല്ലി സെഫിദയുടെ കുഞ്ഞിന്റെ സ്കൂള്‍ ടിച്ചറാണ് എന്ന ഒരു ബന്ധം മാത്രമേ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വിവാഹമോചിതനായ തന്റെ സുഹൃത്ത് അഹ്മദ് എന്ന പുരുഷന്റെ കൂടെ എല്ലിയെ ഒരുമിപ്പിക്കണം എന്നൊരു ലക്ഷ്യം കൂടി ആ യാത്രയ്ക്ക് ഉണ്ടായിരുന്നു. &lt;br /&gt;&lt;blockquote&gt;&lt;br /&gt;കഴിഞ്ഞ കുറേക്കാലങ്ങളായി ഇറാനില്‍ നിന്ന് വരുന്ന സിനിമകളുടെ ശൈലികളില്‍ നിന്നും, വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് 'എബൗട്ട് എല്ലി'. സാമൂഹികവിമര്‍ശനം, സൈക്കോളജിക്കല്‍ ഡ്രാമ, ത്രില്ലര്‍ എന്നിവയുടെ സങ്കലനത്തിലൂടെ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം തീര്‍ച്ചയായും മറ്റ് സിനിമകളെ നിശബ്ദമായി വെല്ലുവിളിക്കുന്നു.  1979ലെ വിപ്ലവത്തിന് ശേഷം ഉപരിമധ്യവര്‍ഗ്ഗങ്ങളെ ചിത്രീകരിക്കുന്നതും, ഇറാനിലെ സാമൂഹിക നീതിശാസ്ത്രത്തെ പരിശോധിക്കുന്നതുമായ ഒരു ഇറാനിയന്‍ സിനിമയാണിത് എന്ന് പ്രഗത്ഭരായ നിരൂപകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില പ്രത്യേകലക്ഷ്യത്തിന് വേണ്ടി ഇറാനിയന്‍ സംസ്കാരത്തിന് നോവാതിരിക്കാനും, മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ താഴാതിരിക്കാനും ചില ഒറ്റമൂലികള്‍ ഈ സിനിമയില്‍ സംവിധായകന്‍ പ്രയോഗിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ.&lt;/blockquote&gt;&lt;br /&gt;ഇവരെല്ലാവരും ചേര്‍ന്ന് കടല്‍ത്തീരത്തിന് സമീപം ഒരു വീട് വാടകയ്ക്ക് എടുക്കുന്നു. തമാശയും കളിയും ചിരിയുമായി അവരുടെ അവധിദിവസം നീങ്ങുന്നതിനിടയിലാണ് അവരുടെ കൂട്ടത്തിലെ ഒരു കുട്ടി കടലില്‍ വീഴുന്നത്. അവിടെ കൂടിയവരുടെ അവസരോചിതമായ ഇടപെടലുകൊണ്ട് ആ കുട്ടിയെ അവര്‍ക്ക് രക്ഷപ്പെടുത്താന്‍ കഴിയുന്നു. എന്നാല്‍ കുഞ്ഞുങ്ങളെ നോക്കാനേല്പിച്ച എല്ലി അപ്രത്യക്ഷയാവുന്നു. അവള്‍ കടലില്‍ മുങ്ങി മരിച്ചോ അതോ ആ നഗരത്തില്‍ നിന്ന് ആരോടും പറയാതെ രക്ഷപ്പെട്ടോ എന്നൊന്നും ആര്‍ക്കും അറിയില്ല. ടെഹ്റാനിലെ അവരുടെ അമ്മയ്ക്ക് പോലുമറിയില്ല തന്റെ മകള്‍ എവിടെയാണ് അവധിദിവസം ചെലവിടുന്നതെന്ന്. എന്തുകൊണ്ടാണ് എല്ലി അപ്രത്യക്ഷയായത്? എന്താണ് അവളെ ചുറ്റിപ്പറ്റിയ രഹസ്യങ്ങള്‍? ഈ ചോദ്യങ്ങള്‍  പ്രേക്ഷകരില്‍ ഉടലെടുക്കുന്നു. &lt;br /&gt;&lt;br /&gt;സിനിമയുടെ ആദ്യത്തെ നാല്പത്തഞ്ച് മിനിറ്റ് ഫര്‍ഹാദി എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകന് പരിചയപ്പെടുത്താനായി ഉപയോഗിച്ചിട്ടുണ്ട്. അവരുടെ സ്വഭാവം, ബന്ധങ്ങള്‍, നിലപാടുകള്‍ എന്നിവയെല്ലാം അതിവിദഗ്ദമായ രീതിയില്‍ സംവിധായകന്‍ വിശദീകരിക്കുന്നത് ഒരു കാഴ്ചക്കാരന്റെ വീക്ഷണത്തിലൂടെയാണ്. ആദ്യപകുതിയില്‍ കാടുകയറിപ്പോകുന്ന കഥ യാതൊരു മുന്നറിയിപ്പും നല്‍കാതെ അപ്രതീക്ഷിതമായാണ് പ്രേക്ഷകനെ പിടിച്ചുലയ്ക്കുന്നത്. അപ്രതീക്ഷിതമായി സംഭവ് ഇക്കുന്നഎല്ലിയുടെ തിരോധാനം ആ സംഘത്തെ പ്രതിസന്ധിയിലാഴ്ത്തുന്നു. മുന്‍പ് നടന്ന എല്ലാ ചെറിയ സംഭവങ്ങളും, സ്വാഭാവിക സംഭാഷണങ്ങളും, മുഖഭാവങ്ങളും വരെ തങ്ങളുടെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താന്‍ കാഴ്ചക്കാരന്‍ നിര്‍ബന്ധിതനാവുന്നു. &lt;br /&gt;&lt;br /&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 180px;" src="http://1.bp.blogspot.com/-NzLEIosx-sY/Tn713DGsMbI/AAAAAAAAATQ/yRg00PClYWU/s320/about-elly3.jpg" border="0" alt=""id="BLOGGER_PHOTO_ID_5656228508098900402" /&gt;അപ്രത്യക്ഷയായ എല്ലിയില്‍ നിന്ന് വളരെ സമര്‍ത്ഥമായി തിരക്കഥാകൃത്തുക്കളായ ഫര്‍ഹാദിയും, ആസാദ് ജാഫറിനും ചേര്‍ന്ന് കഥയെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത്. അന്വേഷണത്തിനായി വരുന്ന പോലീസുകാരോട് അവര്‍ അവര്‍ക്കറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറയുന്നു. നുണകള്‍ കഥയിലേക്ക് കടന്നുവരുന്നത് ഇതിന് ശേഷമാണ്. &lt;br /&gt;&lt;br /&gt;ഒരു നല്ല താമസസ്ഥലം ലഭിക്കുന്നതിനായി എല്ലിയുടെയും അഹ്മദിന്റെയും മധുവിധുവിനായാണ് തങ്ങള്‍ വന്നിരിക്കുന്നത് എന്ന നിര്‍ദോഷമായ ഒരു നുണയാണ് കഥയെ പിന്നീട് കൂടുതല്‍ സങ്കീര്‍ണ്ണമാക്കി തീര്‍ക്കുന്നത്. അങ്ങനെ ഒരു ത്രില്ലറിനും സാമൂഹ്യവിമര്‍ശനത്തിനും അതീതമായി ഈ സിനിമ കടന്നുപോവുന്നു. ഓരോ ബന്ധങ്ങളും ഈ സംഭവത്തോടെ തകരാന്‍ തുടങ്ങുന്നു. ഒട്ടും തന്നെ അസ്വാഭാവികത കലരാതെ വികാരത്തിന് പരമാവധി പ്രാധാന്യം നല്‍കിക്കൊണ്ട് സംവിധായകന്‍ ഈ ഭാഗങ്ങളെല്ലാം സമര്‍ത്ഥമായി ചിത്രീകരിച്ചിട്ടുണ്ട്. &lt;br /&gt;&lt;br /&gt;വോളിബോള്‍ കളിച്ചും ഷോപ്പിങ്ങിന് പോയും ഉല്ലസിക്കുന്ന അച്ഛനമ്മമാര്‍, കുഞ്ഞിനു മേല്‍ യാതൊരു ശ്രദ്ധയും കൊടുക്കാതെ അവരെ കടല്‍ത്തീരത്തേയ്ക്ക് കളിക്കാന്‍ അനുവദിക്കുകയും, കാര്യങ്ങള്‍ വഷളാവുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈ സമയം ഇതാണോ അഭിനവ ഇറാന്‍ എന്ന ചോദ്യമാണ് യാഥാസ്ഥിതികരായ പ്രേക്ഷകനില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. &lt;br /&gt;&lt;br /&gt;കേന്ദ്രകഥാപാത്രമായ സെഫിദായെ അവതരിപ്പിച്ച ഗോന്‍ഷിഫ്തെ ഫര്‍ഹാനിയെപ്പോലുള്ള അഭിനേതാക്കളുടെ മികവാണ് ഈ ചിത്രത്തില്‍ ചൂണ്ടിക്കാണിക്കേണ്ട മറ്റൊരു വസ്തുത. എന്നാല്‍ വെറും കഥാപാത്ര-അഭിനേതാക്കളുടെ നിര്‍മ്മിതിയിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു ചിത്രമല്ല ഇത്. തിരക്കഥയും സംവിധാനവും ഈ ചിത്രത്തിന്റെ പ്രതലം വിസ്തൃതവും സങ്കീര്‍ണ്ണവുമാക്കുന്നുണ്ട്. ഉദാഹരണത്തിന്, എല്ലി കടല്‍ത്തീരത്ത് പട്ടം പറത്തുന്ന ആകര്‍ഷണീയമായ ഒരു രംഗമുണ്ട്. ആ രംഗം വരാനിരിക്കുന്ന എന്തിനെക്കുറിച്ചോ നമുക്ക് സൂചന നല്‍കുന്നുണ്ടെന്ന തോന്നലുണ്ടാക്കുന്നു. ഇതെല്ലാം കാഴ്ചക്കാരനെ പിടിച്ചിരുത്താന്‍ ഫര്‍ഹാദി എന്ന സംവിധായകന്‍ നടത്തുന്ന പരീക്ഷണങ്ങളാണ്. &lt;br /&gt;&lt;br /&gt;കഴിഞ്ഞ കുറേക്കാലങ്ങളായി ഇറാനില്‍ നിന്ന് വരുന്ന സിനിമകളുടെ ശൈലികളില്‍ നിന്നും, വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് 'എബൗട്ട് എല്ലി'. സാമൂഹികവിമര്‍ശനം, സൈക്കോളജിക്കല്‍ ഡ്രാമ, ത്രില്ലര്‍ എന്നിവയുടെ സങ്കലനത്തിലൂടെ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം തീര്‍ച്ചയായും മറ്റ് സിനിമകളെ നിശബ്ദമായി വെല്ലുവിളിക്കുന്നു.  1979ലെ വിപ്ലവത്തിന് ശേഷം ഉപരിമധ്യവര്‍ഗ്ഗങ്ങളെ ചിത്രീകരിക്കുന്നതും, ഇറാനിലെ സാമൂഹിക നീതിശാസ്ത്രത്തെ പരിശോധിക്കുന്നതുമായ ഒരു ഇറാനിയന്‍ സിനിമയാണിത് എന്ന് പ്രഗത്ഭരായ നിരൂപകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില പ്രത്യേകലക്ഷ്യത്തിന് വേണ്ടി ഇറാനിയന്‍ സംസ്കാരത്തിന് നോവാതിരിക്കാനും, മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ താഴാതിരിക്കാനും ചില ഒറ്റമൂലികള്‍ ഈ സിനിമയില്‍ സംവിധായകന്‍ പ്രയോഗിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. എന്തായാലും പ്രതിസന്ധിഘട്ടങ്ങളില്‍ മനുഷ്യസ്വഭാവം ഏതെല്ലാം വിധത്തിലായിരിക്കും കടന്നുപോകുക എന്ന് വ്യക്തമായി കാണിച്ചുതരാന്‍ ഈ സിനിമയിലൂടെ ഫര്‍ഹാദിക്ക് കഴിഞ്ഞിട്ടുണ്ട്. മനുഷ്യസ്വഭാവത്തെ ഫ്രോയ്ഡിയന്‍ രീതിയില്‍ അപഗ്രഥിച്ച് സ്വസമൂഹത്തിലേക്കാവാഹിച്ചുകൊണ്ട് ചിത്രീകരിച്ച ഈ സിനിമ ഇറാന് പുറത്തുള്ള രാജ്യങ്ങളില്‍ പോലും ഇപ്പോഴും പ്രതിധ്വനിക്കുമെന്നത് തീര്‍ച്ച. &lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-3461820643483755575?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/3461820643483755575/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/09/blog-post_25.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/3461820643483755575'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/3461820643483755575'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/09/blog-post_25.html' title='അഭിനവ ഇറാന്‍:പുറംലോകത്തേക്ക് പിടിച്ച കണ്ണാടി'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-_xDTyEpeWv4/Tn71pqLOzHI/AAAAAAAAATI/ayRDvZfTW1M/s72-c/about-elly-movie-poster-2009-1020497382.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-3622256096019993203</id><published>2011-09-22T21:34:00.000-07:00</published><updated>2011-09-22T21:40:32.861-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഹൈമവതഭൂവില്‍ : യാത്രികന്റെ രസാന്തരങ്ങള്‍</title><content type='html'>&lt;a href="http://www.mathrubhumi.com/books/story.php?id=1194&amp;cat_id=502"&gt;മാതൃഭൂമി ഓണ്‍ലൈനി&lt;/a&gt;ല്‍ പ്രസിദ്ധീകരിച്ചത്&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;font size="2"&gt;&lt;span style="font-weight:bold;"&gt;Since we cannot change reality, let us change the eyes which see reality'-Nikos Kazantzakis&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സഞ്ചാരസാഹിത്യത്തിന് വിവിധമുഖങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഒരിക്കലും മലയാളത്തിന് കഴിഞ്ഞിട്ടില്ല. ആ സാഹിത്യശാഖ എക്കാലത്തും ഒരേ പാതയിലൂടെ തന്നെയായിരുന്നു കേരളത്തില്‍ സഞ്ചരിച്ചിരുന്നത്. പൊറ്റെക്കാട് എവിടെ തുടങ്ങി എവിടെ അവസാനിപ്പിച്ചുവോ അതില്‍ നിന്ന് ഏറെയൊന്നും മുന്നേറി വരാന്‍ അതിന് സാധിച്ചിട്ടില്ല. ഈ രംഗത്ത് നൂതനത്വത്തിന് വേണ്ടിയുള്ള നിരന്തരമായ അന്വേഷണങ്ങളോ, പരീക്ഷണങ്ങളോ നടക്കാതിരുന്നതും ഈ ശാഖയെ ഒരു നിര്‍ജ്ജീവമേഖലയാക്കി മാറ്റി. ഈ ഒരു സന്ദര്‍ഭത്തിലാണ് എം.പി.വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' എന്ന ഗ്രന്ഥം ആഖ്യാനത്തിലെ വേറിട്ട സമീപനം കൊണ്ടും, ചരിത്രത്തിലെ ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധേയമാവുന്നത്. അന്വേഷണാത്മകത, ആത്മീയത, ചരിത്രകഥനം എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരു ഹിമാലയന്‍ സഞ്ചാരാനുഭവവിവരണം നല്‍കുന്ന ഈ ഗ്രന്ഥം ഭാവിയില്‍ ഒരു കാലസൂചകമായി മാറിയേക്കാം. കാഴ്ചപ്പാടുകളില്‍ ഉടലെടുക്കുന്ന വിദൂരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഇതിനെതിരെ ഉയര്‍ന്നുവരുമെങ്കില്‍ കൂടി ഇത്തരത്തിലുള്ള ഒരു സാധ്യത പോലും ഈ പുസ്തകത്തിന് തള്ളിക്കളയാനാവില്ല. കാലിഡോസ്‌കോപ്പിലെ കാഴ്ചകള്‍ നല്‍കുന്ന ദൃശ്യാനുഭവത്തെപ്പോലെ പല തലങ്ങളിലുള്ള പലവര്‍ണ്ണങ്ങളുടെ കാഴ്ചകളാണ് ഗ്രന്ഥകാരന്‍ നമുക്ക് ഇതിലൂടെ സാധ്യമാക്കിത്തരുന്നത്. &lt;br /&gt; &lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 248px; height: 320px;" src="http://2.bp.blogspot.com/-NOXe2P6ZZ9o/TnwNU584vpI/AAAAAAAAAS4/CoXI3doZg18/s320/2004041402010501.jpg" border="0" alt=""id="BLOGGER_PHOTO_ID_5655409884875243154" /&gt;&lt;br /&gt;ഹിമാലയസാനുക്കളിലെ യാത്രകളും, അനുഭവങ്ങളും കാവ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുക വഴി ഗ്രന്ഥകാരന് ഈ മേഖലയില്‍ ഒരു പുതുചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആത്മീയമായൊരു വികാരവേഗത്തില്‍ അനുഭൂതിപ്രകാശനം നടത്തുകയാണ് ഈ ഗ്രന്ഥത്തിലൂടെ രചയിതാവ് നടത്തിയിരിക്കുന്നത്. യാത്രയില്‍ താന്‍ കണ്ടെത്തിയ ചരിത്രപരമായ സത്യങ്ങളെ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും ശുദ്ധീകരിച്ച് നിശ്ചയദാര്‍ഢ്യത്തോടും ലക്ഷ്യത്തോടും കൂടി പ്രതിഫലിപ്പിക്കുകയാണിവിടെ. അത് വായനക്കാരനിലേക്ക് പകരുമ്പോള്‍ മാര്‍ഗ്ഗദര്‍ശമായ ഒരു പുതിയ മുഖമുള്ള സഞ്ചാരസാഹിത്യശാഖയാണ് സൃഷ്ടിക്കപ്പെടുന്നത്. ഓരോ പുസ്തകത്തിനും അതിലൂടെ ഓരോ ലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് വായനക്കാരനെ രസിപ്പിക്കുന്നതിനേക്കാളപ്പുറം ചിന്തോദ്ദീപനമായീറ്റുണ്ടെങ്കില്‍ അതായിരിക്കും ആ എഴുത്തുകാരന് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം. ഇവിടെ ഹിമാലയത്തിലെ സഞ്ചാരാനുഭവങ്ങളിലൂടെ വായനക്കാരനെ ഒരു ആത്മീയതലത്തിലേക്ക് കൊണ്ടുപോകാന്‍ ഗ്രന്ഥകാരന് സാധിക്കുന്നുണ്ട്. ആ ആത്മീയതലം ഒരാവേശമായി വായനക്കാരന്റെ ഉള്ളില്‍ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് നേരത്തെ പറഞ്ഞതുപോലെ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും കൂടി എഴുതപ്പെട്ടതുകൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതുകൊണ്ടെല്ലാം തന്നെ പ്രകടമായ ഒരു കാഴ്ചയിയിലൂടെ മറഞ്ഞുകിടക്കുന്ന പല കാഴ്ചകളും നമുക്ക് കാട്ടിത്തരാന്‍ എഴുത്തുകാരന് സാധിക്കുന്നു. &lt;br /&gt;&lt;br /&gt;ഹൈമവതഭൂവിലിനെ ജര്‍മ്മന്‍ തത്വചിന്തകനായ കൈസര്‍ ലാന്റെ 'ദി ട്രാവല്‍ ഡയറി ഓഫ് എ ഫിലോസഫര്‍' എന്ന പുസ്തകത്തോട് ചേര്‍ത്ത് വച്ച് സുകുമാര്‍ അഴീക്കോട് മുന്‍പ് എഴുതിയിരുന്നു. എന്നാല്‍ അതിനേക്കാളേറെ ഈ പുസ്തകം അടുത്ത് നില്‍ക്കുന്നത് ബ്രിട്ടീഷ് തത്വചിന്തകനായ പോള്‍ ബ്രണ്ടന്റെ 'എ ഹെര്‍മിറ്റ് ഇന്‍ ദി ഹിമാലയ' എന്ന പുസ്തകത്തോടാണ്. 1930കളില്‍ എഴുതപ്പെട്ട ഈ പുസ്തകം ആന്തരികമായ മൗനം ആത്മാവിന് നല്‍കുന്ന പുത്തനുണര്‍വ്വിനെ കുറിച്ചും മറ്റും പറയുന്നു. അതില്‍ പ്രകൃതിരമണീയതയ്ക്കും കാലാവസ്ഥയ്ക്കും യാതൊരു പങ്കുമില്ലെന്നും അവിടെ നിലനില്‍ക്കുന്ന അന്തരീക്ഷമാണ് അതിനെ മാറ്റിമറയ്ക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഇന്ത്യന്‍ യോഗിമാരെ നിരന്തരം വീക്ഷിക്കുകയും അവരുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്ത് പൗരാണിക ഇന്ത്യയുടെ വഴികള്‍ താണ്ടാന്‍ ശ്രമിച്ച ഒരു യോഗി കൂടിയാണ് പോള്‍ ബ്രണ്ടന്‍ എന്നത് അദ്ദേഹത്തെ ഈ പുസ്തകവുമായി കൂടുതല്‍ അടുപ്പിക്കുന്നുണ്ട്. &lt;br /&gt;&lt;br /&gt;ഒരു രാജ്യത്തിന്റെ ചരിത്രപരമായ സത്യങ്ങളുമായി ഒരു കൃതി അഭേദ്യമാംവണ്ണം ബന്ധിതമായിരിക്കുന്നു. ആ ബന്ധത്തിലൂടെയാണ് ഈ ഗ്രന്ഥത്തിന്റെ സഞ്ചാരം. അതിലൂടെയാണ് ഇതിന്റെ അന്വേഷണം. ജിവിക്കുന്നവനേ ജിവിതം എന്തെന്നറിയൂ എന്ന് പറഞ്ഞ പോലെ, അറിയാനുള്ള ത്വരയുള്ളവനേ അന്വേഷണത്തിന് മുതിരൂ. ജിവിക്കാന്‍ വേണ്ടി നിരന്തരം പൊരുതിയവന്റെ, ചതിക്കപ്പെട്ടവന്റെ, അതിജീവിച്ചവന്റെ, സഹിച്ചവന്റെ കഥകളാണ് ഭാരതത്തിന്റെ ചരിത്രം. ഒന്ന് മറ്റൊന്നിന് മേല്‍ അന്തിമമായ വിജയം കൈവരിക്കുന്നതുവരെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ അതെവിടെയും അവസാനിക്കുന്നില്ല. ഇന്നലെ നടന്ന പലതും നാളെയുടെ ചരിത്രസത്യങ്ങളായി അവശേഷിക്കും. അതെന്നും അങ്ങനെയാണ്, ഒരു പ്രതിഭാസം. ഭാരതത്തിന്റെ കഥ ഇങ്ങിനെയെല്ലാമാണ്. നമ്മെ അത്ഭുതത്തിലും, ആനന്ദത്തിലും അതിലുപരി ആകാംക്ഷയിലുമെത്തിക്കുന്ന ചരിത്രകഥ. അത്തരത്തിലുള്ള കഥകളിലൂടെ വളര്‍ന്നുവന്ന/അന്വേഷിച്ചുവന്ന ഈ പുസ്തകത്തിന് ഈ നാടിന്റെ ചരിത്രത്തിന്റെ പ്രതീകമല്ലാതെ മറ്റെന്താണ് ആവാന്‍ കഴിയുക. &lt;br /&gt;&lt;br /&gt;താന്‍ അനുഭവിച്ചറിഞ്ഞ യാത്രയുടെ സങ്കീര്‍ണ്ണഭാവങ്ങളെ നിര്‍മമതയോട് കൂടി ആവിഷ്‌കരിക്കുകയും ആ ഉത്പന്നം സാധാരണക്കാരായ ആളുകള്‍ക്ക് ലാഘവത്തോടെ വായിച്ചുതീര്‍ക്കാന്‍ സാധിക്കുകയും ചെയ്യുന്നു എന്നുള്ളത് നിസാരമായ ഒരു കാര്യമല്ല. ഇന്ദ്രിയങ്ങളുടെ നിഗൂഢതലങ്ങളെ മലര്‍ക്കെ തുറന്നു കാട്ടാന്‍ തത്വശാസ്ത്രങ്ങളെ പലപ്പോഴും കൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതി. അതുവഴി വാക്കുകളുടെയും ചരിത്രസത്യങ്ങളുടെയും സൗന്ദര്യാത്മകത കൊണ്ട് കാലങ്ങളോളമായി തപം ചെയ്തുകൊണ്ടിരുന്ന പല കാഴ്ചകളുടെയും മൗനമുടയ്ക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നു.&lt;br /&gt;&lt;br /&gt;തപോവനസ്വാമികളുടെ കൈലാസയാത്ര, ഹിമഗിരി വിഹാരം എന്നീ ഗ്രന്ഥങ്ങളാണ് മുന്‍പ് മലയാളി പരിചയിച്ചിട്ടുള്ള ഹിമാലയയാത്രാവിവരണങ്ങള്‍. ഇവയെല്ലാം യാത്രാവിവരണം എന്നതിനുമപ്പുറം അദ്ധ്യാത്മികമായ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഏതൊരു സാധനകളുടെ അഭ്യാസം വഴിയാണോ അദ്ധ്യാത്മമാര്‍ഗ്ഗം സരളമായി, സുഗമസഞ്ചാരയോഗ്യമായിത്തീരുന്നത്, ആ സാധനകളാണ് കൈലാസയാത്രയെ വിവരിക്കുക എന്ന് അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വരൂപചിന്തനത്തിലും, ഭക്തിക്രിയകളിലും ഊന്നിക്കൊണ്ട് സ്വാമികള്‍ ഈ പുസ്തകം രചിച്ചതിനെയോ അതിന്റെ ഉദ്ദേശശുദ്ധിയെയോ ചോദ്യം ചെയ്യുവാന്‍ കഴിയില്ല. 1928 ലാണ് അദ്ദേഹത്തിന്റെ കൈലാസയാത്ര എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതുകഴിഞ്ഞാണ് ഹിമഗിരി വിഹാരം ഇറങ്ങുന്നത്. ഇവയ്ക്ക് രണ്ടിനുമിടയില്‍ വരുന്ന കാലയളവിന്റെ മാറ്റങ്ങള്‍ ഭൂപ്രകൃതി, ജനജീവിതം, കാലാവസ്ഥ ഇവയിലെല്ലാമുണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഈ രണ്ട് കൃതികളിലൂടെയും നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. ഇതിനും അറുപത് വര്‍ഷത്തിന് ശേഷമാണ് ഹൈമവതഭൂവില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കാലാവസ്ഥയിലും ഭൗമപ്രകൃതിയിലും ഇന്ത്യയ്ക്ക് ഈ കാലയളവിനിടയില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് ഇതിലൂടെ കണ്ടെത്താനാവും. &lt;br /&gt;&lt;br /&gt;ഓര്‍മ്മയുടെ എല്ലാ സംസ്‌കാരങ്ങളും എഴുത്താണെന്ന ഫ്രോയ്ഡിന്റെ വാക്കുകളെ ഞാനിവിടെ ഓര്‍ക്കുന്നു. ഈ ഗ്രന്ഥത്തില്‍ വാക്കുകള്‍ക്ക് കൈവരുന്നത് നിരന്തരോപയോഗത്തിലൂടെ അവയാര്‍ജ്ജിക്കുന്ന സംസ്‌കാരമാണ്. ഇവിടെ വാക്കുകള്‍ വെറും വസ്തുക്കളല്ല, അക്ഷരങ്ങളടങ്ങുന്ന അനന്തസാധ്യതകളാണ്. അതില്‍ അന്തര്‍ലീനമായിരിക്കുന്നതെല്ലാം ഒരു ജനതയുടെ ശേഷിപ്പുകളാണ്. 'ചര്‍വ്വണത്തിന്റെ പ്രത്യേകത അത് ചവയ്ക്കലാണ്, തിന്നലല്ല. എങ്ങിനെ തിന്നാതെ ചവയ്ച്ചുകൊണ്ടിരിക്കാം എന്നത് പ്രാചീനമായൊരു അന്വേഷണമാണ്. അനശ്വരതയ്ക്കുള്ള അന്വേഷണം' എന്ന എം.എന്‍.വിജയന്‍ പറഞ്ഞതിനെ ഈ പുസ്തകത്തോട് ചേര്‍ത്തുവയ്ക്കാം. ഒരൊറ്റ വായനയോടെ അവസാനിപ്പിക്കാന്‍ കഴിയാത്ത വിധം ഒരു മുനയില്‍ നിന്ന് പല മുനകളുടെ അനുഭവത്തിന്റെ അപൂര്‍വ്വമേഖലകളിലേക്കാണ് ഗ്രന്ഥകാരന്‍ നമ്മെ യാത്രയാക്കുന്നത്. &lt;br /&gt;&lt;br /&gt;ഹിമാലയം എന്ന പ്രദേശം എന്തുകൊണ്ട് ഒരുപാട് യാത്രാവിവരണങ്ങള്‍ക്ക് കാരണമായി എന്ന് ആലോചിച്ചിട്ടുണ്ടോ? ഉണ്ടാവാന്‍ തരമില്ല. അതിന്റെ വിശാലത ഒരുപക്ഷേ ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതല്ല, പുരാണങ്ങളിലെ പ്രാമുഖ്യമാണ് ഹിമാലയത്തിന് ഈ പ്രത്യേകത നല്‍കിയത് എന്ന് മറ്റൊരു വാദം നിലനില്‍ക്കുന്നുണ്ട്. എന്തൊക്കെയായാലും തദ്ദേശീയരും വിദേശീയരുമായ ഒരുപാട് ആളുകള്‍ ഹിമാലയന്‍ യാത്രാവിവരണങ്ങളിലൂടെ ശ്രദ്ദേയരായിട്ടുണ്ട്. ഇതില്‍ എണ്‍പത് ശതമാനം ആളുകളും ആത്മീയയാത്രയായാണ് ഹിമാലയസഞ്ചാരത്തെ ചിത്രീകരിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ചുരുക്കം ചിലര്‍ തത്വബോധാധിഷ്ഠിതമായി ഈ യാത്രയെ സമീപിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാളേറെ ഒരുപാട് സാധ്യതകള്‍ ആ യാത്രയില്‍ മറഞ്ഞുകിടന്നിരുന്നു എന്ന് തെളിയിച്ചത് ഈ ഗ്രന്ഥമാണ്. മനുഷ്യമഹത്വം, ശാസ്ത്രഗതി, സംസ്‌കാരം, പാരിസ്ഥിതികം, സാഹിത്യാദികലകള്‍, അര്‍ത്ഥശാസ്ത്രം, രാഷ്ട്രമീമാംസ, ഭക്ഷ്യവിജ്ഞാനം, ചരിത്രം, തത്വശാസ്ത്രം, ധര്‍മ്മബോധം തുടങ്ങി മനുഷ്യജീവിതത്തോട് ബന്ധപ്പെട്ട സമസ്തമേഖലകളും ഇവിടെ ഗ്രന്ഥകാരന്റെ അന്വേഷണപരിധിയില്‍ പെടുന്നു. ഇതില്‍ ഏതു വിഷയമായാലും കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് അത് സംക്ഷിപ്തമായി ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു വസ്തുത. വിഷയം എത്ര ഗഹനമായാലും സാധാരണക്കാര്‍ക്കും മനസ്സിലാവണം എന്ന ഉദ്ദേശത്തോടെ അതിലളിതമായാണ് എല്ലാ വസ്തുതകളും ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ വിവരിച്ച് പോവുന്നത്. &lt;br /&gt;&lt;br /&gt;എന്നെപ്പോലെ പുതുയ തലമുറയില്‍ പെട്ട ഒരാള്‍ക്ക് അത്മീയതയും യാത്രാവിവരണങ്ങളും ഒന്നും തന്നെ ആകര്‍ഷണീയമായ ഒരു കാര്യമല്ല. എന്നാല്‍ ആത്മീയതയുടെ സിരകളില്‍ കൂടി ഒഴുകുന്ന ഭാരതീയചരിത്രത്തെ നിലനിര്‍ത്താന്‍ എഴുത്തുകാരന്‍ കാണിച്ച ഒരു രാസപ്രക്രിയ കൂടിയായി മാറുന്നുണ്ട് ഈ പുസ്തകം. പ്രതിപാദനത്തിലെ പ്രതിഭ കൊണ്ട് ന്യൂജനറേഷനില്‍ ഇന്ത്യന്‍ ചരിത്രത്തെ സ്ഥായിയായി നിലനിര്‍ത്താനും ഈ പുസ്തകത്തിലൂടെ കഴിഞ്ഞു എന്നതില്‍ ഗ്രന്ഥകാരന് അഭിമാനിക്കാം. &lt;br /&gt;&lt;br /&gt;കഥകളും കവിതകളും വായിക്കുന്നതില്‍ നിന്ന് ഏറെ പിന്നോട്ട് പോയ ഒരു വലിയ തലമുറ ഇന്ന് വായനയ്ക്ക് പരിഗണിക്കുന്നത് സ്വന്തം അറിവ് വര്‍ദ്ധിപ്പിക്കാനുതകുന്ന/മത്സരപരീക്ഷകള്‍ക്ക് സഹായകമാവുന്ന പുസ്തകങ്ങള്‍ മാത്രമാണ് എന്നുള്ളതാണ് വസ്തുത. അതില്‍പോലും വളരെയധികം സോര്‍ട്ടിങ്ങ് അവര്‍ നടത്തുന്നുണ്ടെന്നത് അക്കാര്യത്തില്‍ അവര്‍ എത്രമാത്രം ശ്രദ്ധാലുക്കളാണ് എന്നതിന്റെ തെളിവാണ്. ഇത്തരത്തിലുള്ളവര്‍ക്ക് ഒരു റഫറന്‍ ഗ്രന്ഥമായി പോലും ഉപയോഗിക്കാന്‍ തക്ക ഉള്ളടക്കം ഹൈമവതഭൂവിലിന് ഉണ്ട് എന്നുള്ളത് അതിനെ ചരിത്രപരമായ രീതിയില്‍ സമീപിച്ചവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഒരു യാത്രാവിവരണം എന്ന ചട്ടക്കൂടിനെ ഭേദിക്കാന്‍, വേറിട്ട ഒരസ്തിത്വത്തെ പ്രതിനിധാനം ചെയ്യാന്‍ അതുവഴി ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. മറഞ്ഞുകൊണ്ടിരിക്കുന്ന ഒരുകാലത്തിന്റെ അടയാളമാകാനുള്ള ഒരു ആന്തരികശക്തി കൈവരിച്ചിട്ടുള്ള ഇതിന്റെ ഉള്ളടക്കത്തിന് ഒരു എപിക് ഫിക്ഷന്റെ പശ്ചാത്തലമുള്ളതുകൊണ്ട് തന്നെ അതിന്റെ വായന അത്യന്തം രസകരമായി പോകുകയും ചെയ്യുന്നു. &lt;br /&gt;&lt;br /&gt;കാമുകന്റെ ഭാവാവേശത്തിനെന്നപോലെ യാത്രികന്റെ കാവ്യാഭിനിവേശത്തിനും ഒരു ഉന്മാദത്തിന്റെ സ്വഭാവമുണ്ട്. സ്വപ്നം, സിരാരോഗം, ഉന്മാദം എന്നിവയിലെല്ലാം അടിച്ചമര്‍ത്തിയ കാമത്തിന്റെ വൈകൃതങ്ങള്‍ ദര്‍ശിക്കുന്ന ഫ്രോയ്ഡിന്റെ മാനസികാപഗ്രഥനശാസ്ത്രം നമുക്ക് ഇവിടെ പ്രയോഗിക്കാം. യാത്രികന്റെ സ്വപ്നങ്ങള്‍, ഉന്മാദം, അവന്റെ ആന്തരികമായ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയെല്ലാം അവനില്‍ അടിച്ചമര്‍ത്തപ്പെട്ട ചില വികാരങ്ങളെ എഴുത്തിലൂടെ പുറന്തള്ളാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. തന്റെ ബോധമണ്ഡലത്തിന് കീഴില്‍ നിന്നുകൊണ്ട് മാത്രമെ അദ്ദേഹം അതിന് ശ്രമിക്കുന്നുള്ളൂ എന്നതുകൊണ്ട് അസമ്പൂര്‍ണ്ണങ്ങളോ അധഃകൃതങ്ങളോ ആയ വികാരങ്ങള്‍ എഴുത്തിലേക്ക് പ്രവേശിക്കുന്നില്ല. അവയെല്ലാം എഴുത്തിലേക്ക് വരാതെ തന്റെ ഉപബോധമനസ്സില്‍ തന്നെ എഴുത്തുകാരന്‍ സൂക്ഷിച്ചുവയ്ക്കുന്നു. &lt;br /&gt;&lt;br /&gt;ഈ കൃതി ഒരിക്കലും ഏകമുഖമായ ഒരു യാത്രാനുഭവമായി മാറുന്നില്ല. അത് ഭാരതീയസംസ്‌കൃതിയുടെ വൈവിദ്ധ്യപൂര്‍ണ്ണവും സങ്കീര്‍ണ്ണവുമായ വംശാവലിയുടെ ചരിത്രപാഠം കൂടിയായി മാറുകയാണ്. എഴുത്തുകാരന്റെ യാത്രാനുഭവങ്ങളിലൂടെ വായനക്കാരനെത്തിച്ചേരുന്നത് ഐതിഹാസികഭൂമിയില്‍ നിന്നും സമകാലികജീവിതപരിസരങ്ങളിലേക്കാണ്. ചരിത്രാതീതകാലത്തെ മണ്‍പുറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മണിമാളികയാണ് ഈ കൃതി. പുതിയ എഴുത്തുവഴികളിലൂടെയും സത്രങ്ങളിലൂടെയുമുള്ള സഞ്ചാരം ഈ പുസ്തകത്തിന് നല്‍കുന്ന പരിവേഷം ഒരു വിമതന്റേതാണ്. ആ വിമതത്വമാണ് ഈ പുസ്തകത്തിന്റെ രാഷ്ട്രീയമായി മാറുന്നത്. &lt;br /&gt;&lt;br /&gt;ഭരണപരിഷ്‌കാരങ്ങളുടെയും, പടയോട്ടങ്ങളുടെയും വിരസമായ പഠനങ്ങള്‍ക്ക് പകരം രണോത്സുകരായ രജപുത്രരുടെയും, മൗര്യരുടെയും, മുഗളരുടെയും വംശാവലിയുടെ വിവരണം യാത്രാനുഭവം പോലെത്തന്നെ ഹൃദ്യമായ ഒരനുഭവമായി മാറുന്നു. ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിന്റെ ഐതിഹാസികമാനത്തില്‍ നിന്നും തലസ്ഥാനനഗരിയായ ദില്ലിയുടെ വര്‍ത്തമാനകാലഘട്ടത്തിലെത്തുമ്പോഴേക്കും വിവിധ രാജവംശങ്ങളുടെയും, പടയോട്ടങ്ങളുടെയും, ഭരണമാറ്റങ്ങളുടെയും, അധികാരക്കൊതിയുടെയും, പ്രണയതീവ്രതയുടെയും, കഥകള്‍ നമുക്ക് വായിച്ചെടുക്കാം. അതുപോലെത്തന്നെ വ്യാസകാലത്തു നിന്നും ആധുനിക ഇന്ത്യയിലെത്തുമ്പോഴേക്കും ഒരു ജനതയുടെ/രാജ്യത്തിന്റെ നീണ്ട ചരിത്രപാഠം വായനക്കാരന് സ്വാംശീകരിച്ചെടുക്കാം. &lt;br /&gt;&lt;br /&gt;മക്കളാല്‍ തടവിലാക്കപ്പെട്ട പിതാക്കന്മാര്‍, യമുനാതീരത്തെ ദു:ഖപുത്രികളായ രാജകുമാരിമാര്‍ തുടങ്ങി ശിഥിലവും അസ്ഥിരവുമായ മറ്റുചിലപ്പോള്‍ ദൃഢവും സുസ്ഥിരവുമായ കഥാപാത്രങ്ങളിലൂടെ എഴുത്തുകാരന്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. അത്തരം കഥാപാത്രങ്ങളെയെല്ലാം ഒരടഞ്ഞ ക്രമത്തിനുള്ളിലെ ഉള്ളടക്കമായി മാറ്റാതെ ജൈവികതയുടെയും, പാരമ്പര്യത്തിന്റെയും, നീതിനിഷേധത്തിന്റെ പ്രതിരോധത്തിന്റെയും പ്രതീകങ്ങളായി ഇണചേര്‍ത്ത് ഒരു വലിയ പ്രതലത്തില്‍ അവതരിപ്പിക്കാന്‍ ഇവിടെ ശ്രമിക്കുന്നുണ്ട്. അങ്ങനെ സന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും വ്യവസ്ഥാപിതമായ ഒരു നിര്‍മ്മാണരീതിയുടെ വേരരിഞ്ഞിട്ടാണ് എഴുത്തുകാരന്‍ മുന്നേറുന്നത്. &lt;br /&gt;&lt;br /&gt;ജോര്‍ജ്ജ് അഞ്ചാമന്‍ കിരീടധാരണം നടത്തിയ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി, സ്വതന്ത്രാനന്തര ഇന്ത്യന്‍ തലസ്ഥാനമായ ദില്ലി, ഇന്ത്യയിലെ െ്രെകം സിറ്റിയായ ഗാസിയാബാദ്,... ഇങ്ങനെ വൈവിധ്യതയുടെ മുഖമുദ്രയണിഞ്ഞ ഇന്ത്യന്‍ തലസ്ഥാനനഗരിയുടെ വിവരണങ്ങളാണ് എഴുപതോളം പേജുകളിലൂടെ അതിസമര്‍ത്ഥമായി ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്നത്. &lt;br /&gt;&lt;br /&gt; &lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 175px; height: 269px;" src="http://2.bp.blogspot.com/-nqnrwKHBhB4/TnwNivMxluI/AAAAAAAAATA/2ez2X6HGNTg/s320/03089_4654.jpg" border="0" alt=""id="BLOGGER_PHOTO_ID_5655410122507261666" /&gt;&lt;br /&gt;ഹരിദ്വാറിന്റെ സ്‌നാനഘട്ടത്തില്‍ നിന്ന് നിളാതടത്തിലേക്കും സാമൂതിരി രാജവംശത്തിലേക്കും എഴുത്തുകാരന്‍ നടത്തുന്ന പ്രയാണം കേരളീയ നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്ന വി.ടി യുടെ കര്‍മ്മഭൂമിയില്‍ എത്തി നില്‍ക്കുന്നുണ്ട്. നാല്പത്തഞ്ചോളം പേജുകള്‍ വരുന്ന തൃത്താല എന്ന ഗ്രാമത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങള്‍ തദ്ദേശവാസികൂടിയായ എനിക്ക് ഒരുപാട് പുത്തനറിവുകളാണ് സമ്മാനിച്ചത്. സ്വന്തം നാടിനെക്കുറിച്ച് പറയുന്ന പല കാര്യങ്ങളിലും ഞാന്‍ ഒരു അജ്ഞനാണെന്ന് അറിയുന്നത് ഈ പുസ്തകത്തിന്റെ വായനയിലൂടെയാണ്. നിഗൂഢവും യോഗാത്മവുമായ പൗരാണികവിശ്വാസത്തിന്റെ ഘടനയിലാണ് ഈ നാടിന്റെ ചരിത്രമെന്നുള്ളത് അതിവ്യാഖ്യാനങ്ങളില്ലാതെ ഒരു ഭൂപടം പോലെ വരച്ചുകാണിക്കുകയാണിവിടെ. &lt;br /&gt;&lt;br /&gt;കാവടികളിലേന്തിയ ഗംഗാജലത്തിന്റെ വിശുദ്ധകണങ്ങളില്‍ നിന്ന് വിഷമുക്തമായ നദികളുടെ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്ലാച്ചിമട സമരഭൂമിയിലേക്ക് എഴുത്തുകാരന്‍ എത്തുമ്പോഴേക്കൂം ജീവജല സംരക്ഷണ സമരങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സമഗ്രവിവരം ലഭ്യമാകുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളിലും സമരങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഗ്രന്ഥകാരന് കലുഷിതമായ ഏത് പ്രതിരോധഭൂമിയിലെത്തുമ്പോഴും ഇരകളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്ന് ഇതിലെ അവതരണശൈലി വെളിവാക്കുന്നുണ്ട്. &lt;br /&gt;&lt;br /&gt;ഇവയ്‌ക്കെല്ലാമിടയില്‍ സംസ്‌കൃതസാഹിത്യത്തില്‍ ശ്രദ്ധേയനായ ഭര്‍തൃഹരിയുടെ ജീവിതചിത്രത്തിലൂടെയും സാഹിത്യചരിത്രത്തിലൂടെയും എഴുത്തുകാരന്‍ നമ്മെ സാമൂതിരി രാജാവിലേക്കെത്തിക്കുന്നു. തുടര്‍ന്ന് ഭര്‍തൃഹരിയുടെ സഹോദരന്‍ വരരുചിയിലേക്കും അതുവഴി കേരളഭൂമിയിലേക്കും സഞ്ചരിക്കുന്നു. പറയി പെറ്റ പന്തിരുകുലത്തിലൂടെ ജാതിചിന്തകളുടെ ഉയര്‍ച്ച താഴ്ചകളുടെ വ്യര്‍ത്ഥതയെ സൂചിപ്പിക്കുന്ന നിളാതീരഭൂമിയിലേക്കെത്തിച്ചേരുന്നു. ഈ പ്രയാണത്തിലൂടെ ഭാരതത്തിന്റെ രണ്ടറ്റങ്ങള്‍ തമ്മിലുള്ള ബന്ധം ഇവിടെ വെളിവാകുന്നുണ്ട്. അതുപോലെത്തന്നെ ഒരൊറ്റ കൃതിയിലൂടെത്തന്നെ സമാന്തരവായനകളും സൗകര്യപ്രദമായി എവിടെ നിന്നും വായിക്കാനുള്ള സാധ്യതകളും തുറന്നിട്ടുകൊണ്ട് പുസ്തകം എന്ന ആശയത്തെ എഴുത്തുകാരന്‍ ഇവിടെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;യമുനാനദിയുടെ അഭൗമസൗന്ദര്യത്തില്‍ നിന്ന് കൃഷ്ണകഥയിലേക്കും പുരാണേതിഹാസങ്ങളിലേക്കും ഗീതാതത്വത്തിലേക്കും കയറിയിറങ്ങി നമ്മുടെ വായന ജയദേവന്‍, മേല്പത്തൂര്‍, ചങ്ങമ്പുഴ തുടങ്ങിയ സാഹിത്യനായകരിലേക്കും ചെന്നെത്തുന്നു. ഐതിഹ്യങ്ങളും നാടോടിക്കഥകളും നിറഞ്ഞുനില്‍ക്കുന്ന ഗഡ്‌വാളിന്റെ തലസ്ഥാനമായ തെഹ്‌രി അധികാരികളുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭനഗരിയായതിനെപ്പറ്റിയും അതുവഴി ലോകരാജ്യങ്ങളിലെ വന്‍കിട അണക്കെട്ടുകളെപ്പറ്റിയും അവയ്‌ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെപ്പറ്റിയും വിവരിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന പാരിസ്ഥിതിക ജാഗ്രത ഈ പുസ്തകത്തിലെ മറ്റ് പല ഭാഗങ്ങളിലും പ്രകടമായി തന്നെ കാണാന്‍ കഴിയും. &lt;br /&gt;&lt;br /&gt;ഹിമാനികളുടെ മനോഹാരിതയില്‍ നില്‍ക്കുമ്പോള്‍ തന്നെ ആഗോളതാപനത്തെക്കുറിച്ചും വരാനിരിക്കുന്ന ഹിമാനികളുടെ തകര്‍ച്ചയെക്കുറിച്ചും വളരെ അപഗ്രഥനാത്മകമായി വിവരിക്കുമ്പോള്‍ എഴുത്തുകാരന്റെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന സാമൂഹ്യജീവിയുടെ പ്രതിരോധത്തിന്റെ സ്വരമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. &lt;br /&gt;&lt;br /&gt;ഭാരതീയസംസ്‌കൃതിയില്‍ ലയിച്ച് ചേര്‍ന്ന നിരവധി മിത്തുകള്‍ ഓരോ സന്ദര്‍ഭത്തിലും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. ചിത്രകഥകളിലൂടെയും സീരിയലുകളിലൂടെയും ആംശികമായി മാത്രം പുതുതലമുറ പരിചയപ്പെടുന്ന പല കഥകളുടെയും വിശദവും വ്യക്തവുമായ വിവരണമാണ് ഈ കൃതിയില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യയൊട്ടാകെ ഒരുകാലത്ത് അലയടിച്ചിരുന്ന ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങളും അവയുമായി ബന്ധപ്പെട്ട സാഹിത്യകൃതികളും ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. ബുദ്ധ ജൈന മതങ്ങളുടെ സ്ഥാപകരെപ്പറ്റി മാത്രമറിയുന്ന പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് വിപുലമായ ഒരു സാഹിത്യസാമ്രാജ്യത്തിന്റെ കൂടി ഉല്പത്തിസ്ഥാനങ്ങളാണവ എന്ന തിരിച്ചറിവുണ്ടാക്കാനും ഈ കൃതി സഹായകമാണ്. ജൈനസാഹിത്യത്തെക്കുറിച്ച് വിവരണാത്മകമായ ഒരു പഠനം തന്നെ ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനാവും. &lt;br /&gt;&lt;br /&gt;യാത്രാവിവരണാഖ്യാനത്തിന്റെ രേഖീയക്രമം തെറ്റിച്ചുകൊണ്ട് യാത്രാവിവരണത്തെ പുതിയവഴിയിലേക്ക് നയിക്കാനുള്ള ഒരു ശ്രമമാണിത്. ഗ്രന്ഥകാരന്റെ ഇച്ഛയ്ക്കനുസരിച്ച് നടക്കുന്ന എഴുത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഒരു പുസ്തകം കൂടിയാണിത്. മൗലികമായ വീക്ഷണത്തിന്റെയും, ആവിഷ്‌കാരത്തിന്റെയും കരുത്തുകാട്ടുന്ന ഈ കൃതിയെ ഹോപ്‌സ്‌കോച്ചിന്റെ വാക്കുകളില്‍ ഞാന്‍ സംഗ്രഹിക്കുന്നു. 'വായനക്കാരന്റെ സുഹൃത്താവുക, ഒരു സഹയാത്രികന്‍. വായന വായനക്കാരന്റെ സമയം ഇല്ലാതാക്കി എഴുത്തുകാരന്റേതിന് പകരം വയ്ക്കുന്നു. അങ്ങനെ വായനക്കാരന്‍ കൃതി കൈമാറുന്ന അനുഭവത്തിന്റെ പങ്കാളിയും സഹപീഢിതനുമാകുന്നു, അതേ നിമിഷത്തില്‍ അതേ രൂപത്തില്‍. ഇതു നേടിയെടുക്കാന്‍ ഒരു കലാതന്ത്രം കൊണ്ടും കഴിയില്ല. പ്രയോജനകരമായ കാര്യം ഒന്ന് മാത്രമാണ്, പരീക്ഷണത്തിന്റെ ആസന്നത'.&lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-3622256096019993203?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/3622256096019993203/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/09/blog-post_22.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/3622256096019993203'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/3622256096019993203'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/09/blog-post_22.html' title='ഹൈമവതഭൂവില്‍ : യാത്രികന്റെ രസാന്തരങ്ങള്‍'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-NOXe2P6ZZ9o/TnwNU584vpI/AAAAAAAAAS4/CoXI3doZg18/s72-c/2004041402010501.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-5022625420387098357</id><published>2011-09-20T04:08:00.000-07:00</published><updated>2011-09-20T06:41:14.723-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>എന്തുകൊണ്ട് ഈ സ്ത്രീകള്‍ പലായനം ചെയ്യുന്നു?</title><content type='html'>&lt;font size="2.5"&gt;ഈ അടുത്ത കാലത്താണ് ജാഫര്‍ പനാഹിയുടെ 'ദി സര്‍ക്കിള്‍' എന്ന സിനിമ കാണുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഞാനേറെ ഇഷ്ടപ്പെട്ട പനാഹിയുടെ രണ്ടാമത്തെ ചിത്രം. 'ഓഫ്സൈഡ്' ആണ് ഞാനേറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ സിനിമ. 'ദി സര്‍ക്കിള്‍' പനാഹിയുടെ മൂന്നാമത്രെ ചിത്രമായിരുന്നു. 'വൈറ്റ് ബലൂണ്‍', 'ദി മിറര്‍' എന്നിവയാണ് അതിന് മുന്‍പിറങ്ങിയ മറ്റ് രണ്ട് സിനിമകള്‍. ആ രണ്ട് സിനിമകളില്‍ നിന്നും ഒരുപാട് അകലം ഈ സിനിമ പാലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സംവിധായകന്റെ വളര്‍ച്ചയുടെ പരിണാമദിശകള്‍ വ്യക്തമായി അടയാളപ്പെടുത്തപ്പെട്ട ചിത്രം കൂടിയാണിതെന്ന് മേല്‍പ്പറഞ്ഞ സിനിമകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. &lt;br /&gt;&lt;br /&gt;മതം അധീശത്വം സ്ഥാപിച്ച സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ഈ സിനിമ ലോകത്തില്‍ ഇന്നിറങ്ങിയിട്ടുള്ള ഏത് ഫെമിനി സ്വഭാവമുള്ള സിനിമയേക്കാളും മികച്ച ഒന്നാണ്. സ്ത്രീവിഷയങ്ങളെ അധികരിച്ച് ഒരുപാട് ഇറാനിയന്‍ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയെല്ലാം മനുഷ്യത്വപരമായും, രാഷ്ട്രീയപരമായും സുരക്ഷിതമായ ഇടങ്ങളെ മാത്രം പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. എന്നാല്‍ ലോകത്തിലെ ചങ്കൂറ്റമുള്ള കലാകാരന്മാരിലൊരാളായ പനാഹിയുടെ ഈ ചിത്രം എല്ലാ അതിരുകളേയും ഭേദിച്ചുകൊണ്ട് യാഥാസ്ഥിതികരായ പ്രേക്ഷകരില്‍ നിന്ന് അകന്നു നില്‍ക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇറാനില്‍ ഈ ചിത്രത്തിന് നിരോധനം നേരിടേണ്ടി വന്നതും. ഇറാനില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്ന സമയത്തുതന്നെ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടുകയും, സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടം നല്‍കുകയുമായിരുന്നു ഈ ചിത്രം ചെയ്തിരുന്നത്. &lt;br /&gt;&lt;br /&gt;ജോറിസ് ഇവാനും, മാന്വസ് ഫ്രാങ്കെന്‍സണും ചേര്‍ന്ന് 1929ല്‍ ഹാന്‍ഡ് ഹെല്‍ഡ് ക്യാമറയിലെടുത്ത 'ദി റെയിന്‍' എന്ന സിനിമയുടെ അതേ രീതിയാണ് 'ദി സര്‍ക്കിളി'ല്‍ പനാഹി സ്വീകരിച്ചിട്ടുള്ളതെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ആ അനുകരണം ആശയം ആവശ്യപ്പെടുന്നതാണെന്ന് നമുക്കീ സിനിമ കണ്ടാല്‍ ബോധ്യമാകും. ഒര്രു സ്ത്രീയെ ഫ്രെയിമില്‍ കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമ അവരില്‍ നിന്ന് മറ്റ് സ്ത്രീകളിലേക്ക് ക്യാമറ മാറുന്നതിനനുസരിച്ച് ഇറാന്‍ എന്ന മുസ്ലിം രാഷ്ട്രത്തിലെ സ്ത്രീജീവിതത്തെ പ്രേക്ഷകരിലേക്കെത്തിക്കുന്നു. &lt;blockquote&gt;ഈ സിനിമയിലെ ഓരോ ഘട്ടവും തനിച്ച് നില്‍ക്കുമ്പോള്‍ പൂര്‍ണ്ണമല്ലാത്തവയാണ്. എന്നാല്‍ അതൊരു വലയമായി രൂപാന്തരപ്പെടുമ്പോള്‍ അര്‍ത്ഥപൂര്‍ണ്ണവും, യാഥാര്‍ത്ഥ്യങ്ങളെ ഉറക്കെ വിളിച്ചുപറയുന്നതുമായ ഒരു സിനിമയായി മാറുന്നു. ഒരു ചോദ്യത്തിനും അത് ഉത്തരം നല്‍കുന്നില്ല. മറിച്ച് പുതിയ ചോദ്യങ്ങള്‍ പ്രേക്ഷകനോട് ചോദിക്കുകയാണ്. ആരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍? എവിടെയാണ് തടവറയുടെ അതിര്‍ത്തികള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും?&lt;/blockquote&gt;&lt;br /&gt;&lt;br /&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 210px;" src="http://3.bp.blogspot.com/-eyKTynENdPI/TniGjrQOTvI/AAAAAAAAASo/OWIvoakcui4/s320/image-178276-galleryV9mobile-rcnl.jpg" border="0" alt=""id="BLOGGER_PHOTO_ID_5654417279627972338" /&gt;&lt;br /&gt;രക്ഷപ്പെടാനുള്ള ശ്രമങ്ങളും, ഭയത്തിന്റെ വിവിധ ഭാവങ്ങളും മാത്രം നിറഞ്ഞ ഈ സിനിമ ഒരുപാട് ചോദ്യങ്ങള്‍ പ്രേക്ഷകരോട് ഉന്നയിക്കുന്നുണ്ട്. ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം വിവിധ പ്രശ്നങ്ങളില്‍ നിന്നും പലായനം ചെയ്യാന്‍ ശ്രമിക്കുന്നവരാണ്. രക്ഷപ്പെടുക എന്നത് മാത്രമാണോ ഇവരുടെ ലക്ഷ്യം. അല്ല, ഈ സമൂഹത്തോട്, ഈ ലോകത്തോട് അവരെന്തൊക്കെയോ പറയാന്‍ ശ്രമിക്കുകയാണ്. തങ്ങളുടെ രാഷ്ട്രത്തില്‍ സാമൂഹികമായും, സാമ്പത്തികമായും, രാഷ്ട്രീയമായും സ്ത്രീകള്‍ നേരിടുന്ന വിഷമതകള്‍ സമര്‍ത്ഥമായ അവതരണശൈലിയോടെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളായ സ്ത്രീകള്‍ മുഖാന്തരം പുറത്തുകാണിക്കാന്‍ പനാഹി ശ്രമിക്കുന്നുണ്ട്. സ്ത്രീകളുറ്റെ വിവിധ പ്രശ്നങ്ങള്‍ ചാക്രികമായി അവതരിപ്പിക്കപ്പെടുമ്പോള്‍ ഈ സിനിമ പതര്‍ച്ചകളില്ലാതെ വ്യതിരിക്തമായ ഒരു രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് മുന്നോട്ട് പോവുന്നു. ഇതേസമയം ഉത്കണ്ഠയും, അസ്വസ്ഥതയുമാണ് ഒരു പ്രേക്ഷകന് ഈ സിനിമ സമ്മാനിക്കുന്നത്. അങ്ങനെ സിനിമയുമായി കൂടുതല്‍ അടുക്കുന്ന കാഴ്ചക്കാരന്‍ ഒരു സാങ്കല്പികകഥാപാത്രമായി സ്വയം മാറുകയും വിമര്‍ശനാത്മകമായ രീതിയില്‍ ഓരോ കഥാപാത്രത്തെയും സമീപിക്കുകയും ചെയ്യുന്നു. ഈ അപഗ്രഥനങ്ങള്‍ വഴി സിനിമ അവസാനിക്കുമ്പോഴേക്കും ആ പ്രേക്ഷകന് പല വിഷയങ്ങളോടുമുള്ള തന്റേതായ നിലപാട് രൂപീകരിക്കാനും സാധിക്കുന്നു. &lt;br /&gt;&lt;br /&gt;ഒരു സ്ത്രീയുടെ പ്രസവവേദനയുടെ ഞരക്കത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുക എന്നാല്‍ ഏറ്റവും സന്തോഷകരമായ ഒരവസ്ഥയാണല്ലോ. അതും ഒരു പെണ്‍കുട്ടി. എന്നാല്‍ പിറന്ന കുഞ്ഞിന്റെ അമ്മൂമ്മ ഒരാണ്‍കുഞ്ഞ് ജനിച്ച കാരണം കൊണ്ട് പ്രസവമുറിയില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്. സോണോഗ്രാം ടെസ്റ്റില്‍ ആണ്‍കുട്ടിയാവും എന്ന് കാണിച്ചിരുന്നെങ്കിലും മകള്‍ ജന്മം നല്‍കിയത് ഒരു പെണ്‍കുട്ടിയ്ക്കാണ്. അതുകൊണ്ട് തന്റെ മകളെ മരുമകന്‍ ഉപേക്ഷിക്കുമെന്ന ഭയം അവരെ വേട്ടയാടുന്നു. ആ വേദനയില്‍ മരുമകനെ അഭിമുഖീകരിക്കാനാവാതെ അവര്‍ തെരുവിലേക്ക് ഓടിപ്പോവുകയാണ് ചെയ്യുന്നത്. &lt;br /&gt;&lt;br /&gt;ആ സ്ത്രീയെ പിന്തുടരുന്ന ക്യാമറ പിന്നെ കാണുന്നത് ടെഹ്റാനിലെ തെരുവില്‍ അലയുന്ന മറ്റ് രണ്ട് സ്ത്രീകളെയാണ്. അറേസു, നര്‍ഗീസ് എന്ന രണ്ട് സ്ത്രീകള്‍ ജയിലില്‍ നിന്ന് താല്‍ക്കാലികമായി പുറത്തിറങ്ങിയവരാണ്. ഇനി മടങ്ങിപ്പോകേണ്ട എന്ന് തീരുമാനിച്ച അവര്‍ നര്‍ഗീസിന്റെ ഗ്രാമത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ അവിടേക്ക് പോകാനുള്ള ബസ്സ് ചാര്‍ജ്ജ് ജയിലില്‍ നിന്നും വന്ന അവരുടെ കയ്യിലില്ല. അത് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണവര്‍. അതിനിടയിലാണ് വാന്‍ഗോഗിന്റെ ഒരു ചിത്രം വില്‍ക്കുന്ന സ്റ്റാളിനു മുന്നിലൂടെ അവര്‍ കടന്നുപോകുന്നത്. അവിടെ വില്‍ക്കാന്‍ വച്ചിരിക്കുന്ന വാന്‍ഗോഗിന്റെ ചിത്രം കണ്ട് നര്‍ഗീസ് ഒരു നിമിഷം ആശ്ചര്യപ്പെടുകയും, അത് തന്റെ ഗ്രാമമാണെന്നും തിരിച്ചറിയുന്നു - അവളുടെ സുരക്ഷിതമായ സ്വര്‍ഗ്ഗം, പ്രതീക്ഷകളുടെ നിലവറ. ഈ സമയത്തെല്ലാം നിശബ്ദയായിരുന്ന അറേസു, നര്‍ഗീസ് പണമെല്ലാം എങ്ങനെയോ സംഘടിപ്പിച്ച് ബസ്സില്‍ കയാറാന്‍ പറയുമ്പോള്‍ അവളോട് പറയുന്ന ഒരു സംഭാഷണമുണ്ട്. "I couldn't handle it if your paradise didn't exist" എന്ന് അറേസു പറയുമ്പോള്‍ ആ വാക്കുകള്‍ പ്രേക്ഷകന്റെ ഹൃദയത്തെ നോവിക്കുന്നു. &lt;br /&gt;&lt;br /&gt;ഈ ചിത്രത്തില്‍ രണ്ട് ഘടകങ്ങളെ തമ്മില്‍ സംയോജിപ്പിക്കാനാണ് പനാഹി ശ്രമിക്കുന്നത്. ഒന്ന്,  വ്യക്തിയില്‍ സംഭവിക്കുന്ന മാനസികവ്യാപാരം. രണ്ട്, ആ മാനസികാവസ്ഥയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങള്‍. അവ ഒന്നും തനിച്ച് നില്‍ക്കുന്നില്ല എന്നല്ല തനിച്ച് നില്‍ക്കാന്‍ അവയ്ക്ക് കഴിയുന്നില്ല. അവ രണ്ടും കൂടിച്ചേരുമ്പോഴാണ് കൂടുതല്‍ കണിശതയോടെ ഈ സിനിമയ്ക്ക് കാഴ്ചക്കാരനിലേക്ക് എത്തിച്ചേരാനാവുന്നത്. ഉദാഹരണത്തിന് ഈ ചിത്രത്തെ മേല്‍പ്പറഞ്ഞ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഒന്നാമത്തെ ഘടകമായും, മതത്തോടും സമൂഹത്തോടുമുള്ള അവരുടെ ഭയം രണ്ടാമത്തെ ഘടകമായും മാറുന്നത് നമുക്ക് കാണാന്‍ സാധിക്കും. &lt;br /&gt;&lt;br /&gt;&lt;blockquote&gt;മതം അധീശത്വം സ്ഥാപിച്ച സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ഈ സിനിമ ലോകത്തില്‍ ഇന്നിറങ്ങിയിട്ടുള്ള ഏത് ഫെമിനി സ്വഭാവമുള്ള സിനിമയേക്കാളും മികച്ച ഒന്നാണ്. സ്ത്രീവിഷയങ്ങളെ അധികരിച്ച് ഒരുപാട് ഇറാനിയന്‍ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയെല്ലാം മനുഷ്യത്വപരമായും, രാഷ്ട്രീയപരമായും സുരക്ഷിതമായ ഇടങ്ങളെ മാത്രം പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. എന്നാല്‍ ലോകത്തിലെ ചങ്കൂറ്റമുള്ള കലാകാരന്മാരിലൊരാളായ പനാഹിയുടെ ഈ ചിത്രം എല്ലാ അതിരുകളേയും ഭേദിച്ചുകൊണ്ട് യാഥാസ്ഥിതികരായ പ്രേക്ഷകരില്‍ നിന്ന് അകന്നു നില്‍ക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇറാനില്‍ ഈ ചിത്രത്തിന് നിരോധനം നേരിടേണ്ടി വന്നതും.&lt;/blockquote&gt;ചിത്രത്തിന്റെ അടുത്ത ഘട്ടത്തില്‍ പാരി എന്ന ക്യാമറ എത്തിച്ചേരുന്നത്. ഈ കഥാപാത്രം ഗര്‍ഭച്ഛിദ്രം നടത്താന്‍ വേണ്ടി ജയിലില്‍ നിന്ന് രക്ഷപ്പെട്ടു വരുന്ന ഒരു സ്ത്രീയാണ്. എന്താണ് താന്‍ ചെയ്ത കുറ്റം എന്നുപോലും അറിയാതെ ജയിലിലടയ്ക്കപ്പെട്ട പാരി ഒരു സഹായത്തിനായി എത്തിച്ചേരുന്നത് പണ്ട് തന്നോടൊപ്പം ജയിലിലുണ്ടായിരുന്ന എല്‍ഹാം എന്ന സ്ത്രീക്കരികിലേക്കാണ്. എല്‍ഹാം ഇപ്പോള്‍ ഒരു ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. ഒരു ഡോക്ടറെ വിവാഹം കഴിച്ചിരുന്നുവെങ്കിലും അവരുടെ ഭൂതകാലത്തെപ്പറ്റിയറിഞ്ഞ ഡോക്ടര്‍ അവരെ ഒഴിവാക്കി. ഗര്‍ഭച്ഛിദ്രം നടത്താന്‍ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട പാരിയെ എല്‍ഹാം കയ്യൊഴിഞ്ഞു. മാന്യതയും സുരക്ഷിതത്വവും നേടുക എന്നത് എത്ര വിഷമകരമായ ഒന്നാണെന്ന് ഇതിലൂടെ പനാഹി വിവരിച്ചു തരുന്നു. &lt;br /&gt;&lt;br /&gt; &lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 226px; height: 320px;" src="http://2.bp.blogspot.com/-7B78yjtfWfE/TniHqMtDSWI/AAAAAAAAASw/iiUsCD1A0ZI/s320/The%2BCircle%2B-%2BDayereh%2B%25282000%2529.jpg" border="0" alt=""id="BLOGGER_PHOTO_ID_5654418491198097762" /&gt;&lt;br /&gt;നയേറ എന്ന സ്ത്രീയിലാണ് ക്യാമറ പിന്നീറ്റ് പതിയുന്നത്. തെരുവില്‍ കിടന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കുകയും സാമ്പത്തിക പരാധീനതയും, അരക്ഷിതാവസ്ഥയും മൂലം കുഞ്ഞിനെ ഒരു ഹോട്ടലിന് മുന്നില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്ന ഒരമ്മയുടെ ദയനീയാവസ്ഥ വരച്ചു കാട്ടുന്ന ഒരു ഭാഗമാണിത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഒരു കാറിന് പുറകില്‍ മറഞ്ഞിരുന്ന് "മൂന്നാമത്തെ തവണയാണ് ഞാനിവളെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നത്" എന്ന് പാരിയോട് പറയുമ്പോള്‍ ആ നിസ്സഹായാവസ്ഥ പ്രേക്ഷകര്‍ക്കിടയിലേക്കാണ്  പടരുന്നത്. ക്രൂരയായ ഒരു മാതാവായിട്ടല്ല അവള്‍ ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. തന്റെ പല തവണം തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും തന്നിലെ മാതൃത്വം അതെല്ലാം വിലക്കുന്നു. ഉപേക്ഷിച്ചു മടങ്ങുമ്പോള്‍ അവസാന നോട്ടം അവളെ വീണ്ടും കുഞ്ഞിനെയെടുക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നിട്ടും അവള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്നത് തന്റെ ഗതികേടുകൊണ്ട് മാത്രമാണ്. ഏത് തരത്തിലുള്ള അവസ്ഥയാണ് ഒരു സ്ത്രീയെ ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിക്കുന്നത്? നമുക്ക് സങ്കല്പിക്കാനാവാത്ത ദൃശ്യങ്ങളാല്‍ അവതരിപ്പിക്കപ്പെടുന്ന ഈ രംഗങ്ങളില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയാത്ത ഒരു സ്ത്രീയുടെയും, സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാത്ത ഒരു സ്ത്രീയുടെയും വിഭിന്നദിശയിലുള്ള അവസ്ഥകളെ കൂട്ടിച്ചേര്‍ത്താണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. അവസാനം നയേറ എന്ന സ്ത്രീ എങ്ങിനെയോ തെരുവുവേശ്യകളുടെ കൂട്ടത്തില്‍ പെട്ട് പോലീസ് പിടിയിലാവുന്നു. പോലീസ് അവളെ ക്ഷീണിച്ചവശരായ മറ്റ് വേശ്യകളുടെയും, അവരോടൊപ്പം പിടിക്കപ്പെട്ടവരുടെയും കൂടെ ചെക്ക്പോയിന്റിലേക്ക് കൊണ്ട്പോകുമ്പോള്‍ വിവരിക്കാനാവാത്ത മാനസികാവസ്ഥയിലൂടെ ഓരോ പ്രേക്ഷകനും കടന്നുപോകുന്നു. &lt;br /&gt;&lt;br /&gt;'ദി സര്‍ക്കിള്‍' എന്ന ഈ ചിത്രത്തിന്റെ അവസാനം കേന്ദ്രകഥാപാത്രങ്ങളെല്ലാം ഒരു ജയിലറയില്‍ വീണ്ടും ഒന്നിക്കുകയാണ്. ഈ സമയം കേട്ടുമറന്ന പേരുകളും പ്രതലങ്ങളും ഒരു ജിജ്ഞാസുവിനെപ്പോലെ ഓര്‍ത്തെടുക്കാന്‍ പ്രേക്ഷകന്‍ പലപ്പോഴും നിര്‍ബന്ധിതനാവുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ നിലയ്ക്കാതെ മുഴങ്ങുന്ന ഒരു ഫോണ്‍ബെല്ലോടെ ചിത്രം അവസാനിക്കുന്നു. &lt;br /&gt;&lt;br /&gt;ഈ സിനിമയിലെ ഓരോ ഘട്ടവും തനിച്ച് നില്‍ക്കുമ്പോള്‍ പൂര്‍ണ്ണമല്ലാത്തവയാണ്. എന്നാല്‍ അതൊരു വലയമായി രൂപാന്തരപ്പെടുമ്പോള്‍ അര്‍ത്ഥപൂര്‍ണ്ണവും, യാഥാര്‍ത്ഥ്യങ്ങളെ ഉറക്കെ വിളിച്ചുപറയുന്നതുമായ ഒരു സിനിമയായി മാറുന്നു. ഒരു ചോദ്യത്തിനും അത് ഉത്തരം നല്‍കുന്നില്ല. മറിച്ച് പുതിയ ചോദ്യങ്ങള്‍ പ്രേക്ഷകനോട് ചോദിക്കുകയാണ്. ആരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍? എവിടെയാണ് തടവറയുടെ അതിര്‍ത്തികള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും? ഇങ്ങനെ പല പല ചോദ്യങ്ങള്‍. ഇരുണ്ട നിറത്തില്‍ സാന്ദര്‍ഭികമായി മാത്രം കടന്നുവരുന്ന കളര്‍ പാറ്റേണുകളിലൂടെ ( ഉദാഹരണത്തിന് വാന്‍ഗോഗിന്റെ ചിത്രം കാണിക്കുന്ന രംഗം) സംവിധായകന്‍ അഭിനയത്തേക്കാളും സംഭാഷണത്തേക്കാളും അതീതമായ ഒരു സംവേദനമാണ്  പ്രേക്ഷകനെ അനുഭവിപ്പിക്കുന്നത്. &lt;br /&gt;&lt;br /&gt;വിഷയവുമായി ക്യാമറയ്ക്കുള്ള ബന്ധം മറ്റ് പനാഹി ചിത്രങ്ങളില്‍ നിന്ന് 'ദി സര്‍ക്കിളി'നെ വേറിട്ട് കാണിക്കുന്നുണ്ട്. കഥാപാത്രങ്ങളെല്ലാം വിദൂരതകളുടെ ശകലിതരൂപങ്ങളായി ഇവിടെ പ്രത്യക്ഷപ്പെടുന്നു. കഥാപാത്രങ്ങളനുഭവിക്കുന്ന വിഷമതയും, വേദനയും കാഴ്ചക്കാരനിലേക്കും വ്യാപിക്കുന്നു. അതുവഴി സംവിധായകന് വിഷയത്തോടുള്‍ല പ്രതിബദ്ധത നിറവേറ്റാന്‍ സാധിക്കുന്നുണ്ട്. പരന്നതും മനഃപ്പൂര്‍വ്വം സൃഷ്ടിക്കുന്നതുമായ ദുര്‍ഗ്രാഹ്യമേറിയ രംഗങ്ങള്‍ക്ക് പകരം സന്ദര്യാധിഷ്ഠിതവും കലാപരവുമായ രംഗങ്ങളിലൂടെ കാഴ്ചക്കാരനെ വിഷയതീവ്രത അറിയിക്കുവാനും അവനെ സാന്ത്വനിപ്പിക്കാനും പനാഹി ശ്രമിക്കുന്നുണ്ട് എന്നത് പറയാതെ വയ്യ.  &lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-5022625420387098357?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/5022625420387098357/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/09/blog-post_20.html#comment-form' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/5022625420387098357'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/5022625420387098357'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/09/blog-post_20.html' title='എന്തുകൊണ്ട് ഈ സ്ത്രീകള്‍ പലായനം ചെയ്യുന്നു?'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-eyKTynENdPI/TniGjrQOTvI/AAAAAAAAASo/OWIvoakcui4/s72-c/image-178276-galleryV9mobile-rcnl.jpg' height='72' width='72'/><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-6847833018148304724</id><published>2011-09-13T22:54:00.000-07:00</published><updated>2011-09-13T23:03:00.426-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>കൃഷ്ണവര്‍ണ്ണങ്ങള്‍ പറയുന്നത്..</title><content type='html'>&lt;span style="font-weight:bold;"&gt;കെ.പി.ശൈലജയുടെ 'യശോദ' എന്ന കവിതാസമാഹാരത്തിനെഴുതിയ ആമുഖം &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;font size="2"&gt;കേട്ടുമറന്ന കൃഷ്ണകഥകളുടെ ഒരു കാവ്യപ്പകര്‍ച്ചയാണിത്. ഒരമ്മയുടെ, സഹോദരന്റെ, പിതാവിന്റെ എന്തിന് ജീവിതത്തിന്റെയും കുടുംബത്തിന്റെയും സമസ്തമേഖലകളെയും താണ്ടി കഥപറയാന്‍ ശ്രമിക്കുന്ന കവയിത്രിക്ക് എവിടെയും പിഴയ്ക്കാതെ കടന്നുപോകാനാവുന്നത് പണ്ട് പറഞ്ഞുകേട്ട് ഉള്ളിലൊളിപ്പിച്ചുവച്ച കൃഷ്ണപ്രേമത്തിന്റെ ശക്തികൊണ്ട് മാത്രമാണ്. ആയിരത്താണ്ടുകളുടെ പഴക്കമുള്ള സമൂഹത്തിലെ അധീശശക്തികളിലൊന്നായ മാതൃദേവതാവിശ്വാസത്തെ ഇവിടെ പലയിടങ്ങളിലും രഹസ്യമായി കവയിത്രി ഉപയോഗിക്കുന്നു. അതിലേക്ക് പരിലാളനവും കൊഞ്ചലും വഴക്കുമെല്ലാം ചേര്‍ത്ത് അമ്മയുടെ ഒരു കൊളാഷ് ആണിവിടെ കവയിത്രി ചിത്രീകരിക്കുന്നത്. സംവിധാനതന്ത്രങ്ങളുടെ മിടുക്കറിയാവുന്ന എഴുത്തുകാരി ബോധമനസ്സിന്റെ സഹകരണത്തിലൂടെ യശോദയെന്ന അമ്മയെ ബാഹ്യസംയോജകത്തിലേക്ക് ആവാഹിച്ച് പരിഭാഷപ്പെടുത്തുകയാണ് ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;&lt;blockquote&gt;കവിതയുടെ സമസ്തമേഖലകളിലേയും നിയതമായ അതിരുകളില്‍ നിന്നകന്ന് ഈ കലങ്ങിയ കാലത്തിന്റെ പൊരുത്തക്കേടുകളോട് കലഹിക്കാനോ അവയോട് വിലപേശി തന്റെ നിലപാട് ഉറക്കെപറയാനോ കവയിത്രി ഇവിടെ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. കൃഷ്ണകഥകള്‍ മാത്രം പറയുന്ന അറുപത്തൊമ്പത് കവിതകളുടെ ഈ സമാഹാരം വായനക്കാരന് മുന്നില്‍ അവതരിക്കുന്നത് ജീവത്തായ ഒരു ദൃശ്യമാധ്യമത്തെപ്പോലും വെല്ലുവിളിക്കാനുള്ള കരുത്താര്‍ജ്ജിച്ചുകൊണ്ടാണ്.&lt;/blockquote&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കവിതകള്‍ ഒഴുകുകയാണ്... മൗനത്തിന്റെ അഗാധതലങ്ങളില്‍ നിന്ന് അനുഭൂതിയുടെ ഉള്‍പ്പുളകങ്ങളിലേക്കാണ് ഈ കവിതകളുടെ ഒഴുക്ക്. ബാഹ്യമായ സൗന്ദര്യത്തേക്കാള്‍ ആന്തരികമായ സൗന്ദര്യത്തിനാണിവിടെ പ്രസക്തി. അതുകൊണ്ട് തന്നെ കവിതയുടെ സുന്ദര്യശാസ്ത്രത്തെ മറ്റൊരു കവിതകൊണ്ട് നുള്ളിനോവിക്കാനുള്ള കവയിത്രിയുടെ ഒരു ശ്രമമായി വേണം നമുക്കിതിനെ കരുതാന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;കവിതയുടെ സമസ്തമേഖലകളിലേയും നിയതമായ അതിരുകളില്‍ നിന്നകന്ന് ഈ കലങ്ങിയ കാലത്തിന്റെ പൊരുത്തക്കേടുകളോട് കലഹിക്കാനോ അവയോട് വിലപേശി തന്റെ നിലപാട് ഉറക്കെപറയാനോ കവയിത്രി ഇവിടെ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. കൃഷ്ണകഥകള്‍ മാത്രം പറയുന്ന അറുപത്തൊമ്പത് കവിതകളുടെ ഈ സമാഹാരം വായനക്കാരന് മുന്നില്‍ അവതരിക്കുന്നത് ജീവത്തായ ഒരു ദൃശ്യമാധ്യമത്തെപ്പോലും വെല്ലുവിളിക്കാനുള്ള കരുത്താര്‍ജ്ജിച്ചുകൊണ്ടാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ആഖ്യാനസ്വഭാവമുള്ള കവിതകള്‍ എന്ന നിലയിലാണ് ഞാന്‍ ഈ കവിതകളെ നോക്കിക്കാണുന്നത്. കാഴ്ചകളുടെ 'ഭാഷാചമത്കാര'ത്തിന്റെ സാധ്യതകളെ പലയിടത്തും ഉപയോഗിച്ചുകൊണ്ടാണ് കവയിത്രി കഥ പറഞ്ഞുപോകുന്നത്. യശോദയുടെ മനോവ്യാപാരങ്ങളെപ്പറ്റിയുള്ള മാറിയ കാഴ്ചപ്പാടുകള്‍, രാധയുടെ ചിന്തകളും ആകുലതകളും, കവയിത്രിയിലൂടെ ഉടലെടുക്കുന്ന ദര്‍ശനധാരകള്‍ എന്നിവ പല കൃഷ്ണകഥകളെയും പുനര്‍ചിന്തനത്തിന് വിധേയമാക്കാനാവശ്യപ്പെടുന്നുണ്ട ്. മുന്‍ കാലങ്ങളില്‍ ഇത്തരത്തിലുള്ള കാവ്യധാരകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നത് ഒരു പുരുഷ്കേന്ദ്രീകൃത ഭാഷാവ്യവസ്ഥകളില്‍ നിന്നുകൊണ്ടാണ്. എന്നാല്‍ അതില്‍ നിന്ന് മാറി ഒരു സ്ത്രീ ഇവിടെ കാവ്യസൃഷ്ടി നടത്തുന്നത് ഭാഷയുടെ സിംഫണിയില്‍ ഇതള്‍ വിടര്‍ത്തുന്ന അനുഭവതലത്തിലൂടെയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;കൃഷ്ണന്റെ ജീവിതത്തിലെ മാറിമറഞ്ഞുവരുന്ന സൗന്ദര്യമുഹൂര്‍ത്തങ്ങളുമായുള്ള കവയിത്രിയുടെ നിര്‍മ്മലമായ ലയം വായനക്കാരനും അനുഭവിക്കുന്നു. യുക്ത്യാധിഷ്ഠിതമായ കാവ്യരചനയ്ക്കുള്ളില്‍ ചാലുകള്‍ കീറിക്കൊണ്ട് വികാരനദിയെ പരന്നൊഴുകാന്‍ എഴുത്തുകാരി അനുവദിക്കുന്നതായി കാണാം. ആ ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഉണങ്ങി വരണ്ട് ഊഷരവും, കേവലദൃഷ്ടിക്ക് ഗോചരവുമായ താളാത്മകമല്ലാത്ത ഒരു കാവ്യരീതിയായി ഇത് മാറുമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവിടെ കവയിത്രിയുടെ ഭാഷ ഭാവനയും അഭിലാഷവുമായി രൂപാന്തരം പ്രാപിക്കുകയാണ്. അത് ദൃഢത വിട്ടുണരുന്ന ഒരു പ്രവാഹമായിത്തീരുന്നു. ഒരു സംഗീതികയില്‍ നിന്ന് തെന്നിമാറി സഞ്ചരിക്കുന്ന സ്വരങ്ങളാകുന്നു. അതിന്റെ അനുസ്യൂതിയായി വായനക്കാരന്‍ മാറുന്നു. ഈ വ്യവസ്ഥയിലൂടെ എഴുത്തുകാരി വായനക്കാരന് സ്ഥിരസൗന്ദര്യങ്ങള്‍ക്കതീതമായ വായനയുടെ പുതിയ വാതായനങ്ങള്‍ തുറന്നു തരുന്നു. അതിലൂടെ നാം കാണുന്ന കൃഷ്ണനും യശോദയ്ക്കും രാധയ്ക്കുമെല്ലാം നമ്മളെവിടെയൊക്കെയോ കണ്ടുമറന്ന ചില മുഖങ്ങളുടെ ഭാവങ്ങളുണ്ട്...ചില സാമ്യതകളുണ്ട്...&lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-6847833018148304724?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/6847833018148304724/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/09/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/6847833018148304724'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/6847833018148304724'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/09/blog-post.html' title='കൃഷ്ണവര്‍ണ്ണങ്ങള്‍ പറയുന്നത്..'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-8816205954768183716</id><published>2011-07-09T04:50:00.000-07:00</published><updated>2011-07-09T05:10:29.316-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='അഭിമുഖം'/><title type='text'>ലോകം തമിഴ് സിനിമയെ ഉറ്റുനോക്കുന്നു</title><content type='html'>&lt;font size="2"&gt;തമിഴ് സംവിധായകനായ വെട്രിമാരന്റെ ആടുകളം എന്ന സിനിമ, നാഷണല്‍ അവാര്‍ഡ് അടക്കം ആറ് അവാര്‍ഡുകളാണ് ഈ വര്‍ഷം കരസ്ഥമാക്കിയത്. അതില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് കൂടി ഉള്‍പ്പെടും. തമിഴരുടെ പരമ്പരാഗതവിനോദമായ കോഴിപ്പോരിനെക്കുറിച്ചുള്ള സിനിമയാണിത്. തമിഴ്നാട്ടിലെ റാണിപ്പേട്ട് എന്ന ചെറിയ ഗ്രാമത്തിലെ തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളാണ് വെട്രിമാരന്‍ ഈ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;b&gt;•&lt;/b&gt; &lt;b&gt;ആടുകളം ഈ വര്‍ഷം ആറ് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഈ അംഗീകാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു?&lt;/b&gt;&lt;br /&gt;മുഖ്യധാരാപ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഒരു സിനിമ തെരെഞ്ഞെടുക്കാനാണ് ഇത്തവണ ജൂറി തീരുമാനിച്ചത്. &lt;blockquote&gt;അമീര്‍ സുല്‍ത്താല്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍ എന്ന സിനിമ രണ്ടായിരത്തി എട്ടിലെ ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ നേടി. അതാണ് ആ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം. ഇതിന് മുന്‍പ് വെനീസില്‍ മണിരത്നത്തിന്റെ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകം ഇപ്പോള്‍ തമിഴ് സിനിമയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് വേണം കരുതാന്‍. ദക്ഷിണേന്ത്യ എന്നത് സത്തയുള്ള പഴമകള്‍ ഒരുപാടുള്ള ഒരു ഭാഗമാണ്. വൈകിയാണെങ്കിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ളവരൊക്കെ ഇന്ന് തമിഴ് സിനിമകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. &lt;/blockquote&gt;അതിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയതും. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ആര്‍ട്ട് സിനിമകള്‍ക്കാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിരുന്നത്. ജനപ്രിയ സിനിമകളെ മുഴുവന്‍ അവഗണിച്ചാണ് ജൂറി ഇതെല്ലാം ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂറി ജനപ്രിയസിനിമകളെകൂടി പരിഗണിക്കണമെന്ന് തീരുമാനിച്ചു. അത് നല്ലൊരു പ്രവണത തന്നെയാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;• മുഖ്യധാര സംവിധായകര്‍ക്ക് ഇതൊരു പ്രോത്സാഹനമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?&lt;br /&gt;&lt;/b&gt;&lt;img src="http://1.bp.blogspot.com/-P031ISpwpQs/ThhBW0i7ETI/AAAAAAAAAQ4/Fag-tx28aXA/s320/28b8f12309e9ac4afaade20e5d04ffc2_XL.jpg" style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 239px;" border="0" alt="" id="BLOGGER_PHOTO_ID_5627319594717483314" /&gt;&lt;br /&gt;തീര്‍ച്ചയായും. ഇന്ത്യന്‍ സിനിമയിലെ മധ്യവര്‍ഗ്ഗവിഭാഗത്തില്‍ പെടുന്ന ഇത്തരം സിനിമകള്‍ക്ക് ബാഹ്യസഹായമില്ലാതെ തന്നെ നിലനില്‍ക്കാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യത്തെ എല്ലാവരും അംഗീകരിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.  അതിന്റെ  ഒരു സാക്ഷ്യപ്പെടുത്തല്‍ തന്നെയാണ് ഈ അവാര്‍ഡ് നേട്ടവും.&lt;br /&gt;&lt;br /&gt;&lt;b&gt;• പതിനാല് ദേശീയ അവാര്‍ഡുകള്‍ തമിഴ് സിനിമ ഈ വര്‍ഷം നേടിയിട്ടുണ്ട്. എന്ത് കരുതുന്നു തമിഴ് സിനിമയെപ്പറ്റി?&lt;/b&gt;&lt;br /&gt;&lt;br /&gt;തമിഴ് സിനിമ ഇപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. പുതിയ ജെനറേഷനിലുള്ള യുവസംവിധായകരെല്ലാം നമ്മുടെ പഴയ തലമുറയെ പറ്റി ചിന്തിക്കുന്നവരാണ്. ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്നോ ഹീറോ പരിവേഷത്തില്‍ നിന്നോ പറിച്ചുകൊണ്ടുവരുന്ന കഥാപാത്രങ്ങളേക്കാള്‍ അവരിഷ്ടപ്പെടുന്നത് ഇത്തരത്തിലുള്ള സാധാരണക്കാര്‍ക്കിടയിലെ കഥകളാണ്. വാസ്തവത്തില്‍ രണ്ടായിരം മുതല്‍ തമിഴ് സിനിമ ഒരു മാറ്റത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.&lt;br /&gt;ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന പുതിയ സിനിമകളെല്ലാം തന്നെ നമ്മുറ്റെ സംസ്കാരമായും പൂര്‍വ്വികരുമായുമെല്ലാം അടുത്തു നില്‍ക്കുന്നുണ്ട്. നമ്മൂടെ സിനിമളെല്ലാം മനുഷ്യവര്‍ഗ്ഗപരമായവയാണെങ്കില്‍ മാത്രമെ അവ ലോകനിലവാരത്തിലും മറ്റും ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന് ഞാന്‍ പറയാറുണ്ട്. അമീര്‍ സുല്‍ത്താല്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍ എന്ന സിനിമ രണ്ടായിരത്തി എട്ടിലെ ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ നേടി. അതാണ് ആ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം. ഇതിന് മുന്‍പ് വെനീസില്‍ മണിരത്നത്തിന്റെ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകം ഇപ്പോള്‍ തമിഴ് സിനിമയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് വേണം കരുതാന്‍. ദക്ഷിണേന്ത്യ എന്നത് സത്തയുള്ള പഴമകള്‍ ഒരുപാടുള്ള ഒരു ഭാഗമാണ്. വൈകിയാണെങ്കിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ളവരൊക്കെ ഇന്ന് തമിഴ് സിനിമകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗജിനി പോലുള്ള റീമേക്ക് സിനിമകള്‍ വന്നത് തമിഴില്‍ നിന്നാണ്. അതുപോലെത്തന്നെ തമിഴിലെ ടെക്നീഷ്യന്‍സും ആര്‍ടിസ്റ്റുകളുമെല്ലാം വേള്‍ഡ് ക്ലാസ് ആളുകളാണ്. വ്യക്തിപരമായി എനിക്ക് തോന്നുന്നത് ഞാനടക്കമുള്ള തമിഴ് സിനിമാ സംവിധായകരെല്ലാം ശരിയായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;• മനുഷ്യവര്‍ഗ്ഗപരമായ കഥകളിലേക്ക് തിരിച്ചുപോകുന്നതിന്റെ പ്രാധാന്യം ഒന്ന് വിശദീകരിക്കാമോ?&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-L4HgjcTXqmo/ThhBn3oKx6I/AAAAAAAAARA/hI9GJjwaEg8/s1600/aadukalam_b2.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 234px; height: 320px;" src="http://4.bp.blogspot.com/-L4HgjcTXqmo/ThhBn3oKx6I/AAAAAAAAARA/hI9GJjwaEg8/s320/aadukalam_b2.jpg" border="0" alt="" id="BLOGGER_PHOTO_ID_5627319887602567074" /&gt;&lt;/a&gt;മനുഷ്യവര്‍ഗ്ഗം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്, വ്യക്തിത്വം നഷ്ടപ്പെടാത്ത ഒരു സമൂഹത്തെയാണ്. നിങ്ങള്‍ സംസാരിക്കുന്നത് വ്യക്തിസവിശേഷതയെക്കുറിച്ചാണ്. എന്നാല്‍ ഇന്ന് ആഗോളീകരണം നമ്മുടെ നാടിനെയും മണ്ണിനെയും നമ്മുടെ നല്ല ഗുണങ്ങളെയുമെല്ലാം കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്.  അതുകൊണ്ട് തന്നെ അതിലേക്ക് കടന്നുചെല്ലാനുള്ള സമയം ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളെല്ലാവരും നമ്മളാല്‍ കഴിയും വിധത്തില്‍ ആ പഴയ സംസ്കാരത്തിനും വര്‍ഗപരതയ്ക്കും വേണ്ടി പരിശ്രമിക്കേണ്ടതും അതിനെ പരിപാലിക്കേണ്ടതുമുണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നതും.  അതിന്റെയൊക്കെ എളിയ ശ്രമങ്ങളാണ് ഞങ്ങളില്‍ നിന്നും വരുന്ന ഇത്തരം സിനിമകള്‍.&lt;br /&gt;&lt;br /&gt;&lt;b&gt;• ഏത് തരത്തിലുള്ള സിനിമകളാണ് താങ്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്?  ആരാണ് താങ്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്?&lt;/b&gt;&lt;br /&gt;&lt;br /&gt;എനിക്ക് വഴികാട്ടിയായത് ബാലു മഹേന്ദ്രയാണ്. ഇരുപത്തിരണ്ടോളം അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹം ശക്തമായി ഈ ഫീല്‍ഡില്‍ തുടരുന്നുമുണ്ട്. എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് അകിറ കുറാസോവ, മൈക്കല്‍ ഹനേക്, വെര്‍ണര്‍ ഹെര്‍സോഗ്, ഹെന്‍റി ജോര്‍ജസ് ക്ലൗസോട്ട് തുടങ്ങിയ ചിലരാണ്. സമകാലികരായ ഫിലിം മേക്കേഴ്സില്‍ അലക്സാണ്ട്രോ ഗോണ്‍സാലസ് എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഒലിവര്‍ സ്റ്റോണും എനിക്ക് നല്ലൊരു പ്രചോദനമായിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;b&gt;• തമിഴ് സിനിമയെയും അതുപോലെ മറ്റ് നല്ല പ്രാദേശിക ഭാഷാ ചിത്രങ്ങളെയും അപേക്ഷിച്ച് ഹിന്ദി സിനിമകള്‍ എല്ലാ തരത്തിലും പ്രശസ്തി നേടുന്നത് താങ്കളെ വിഷമിപ്പിച്ചിട്ടുണ്ടോ?&lt;br /&gt;&lt;/b&gt;&lt;br /&gt;ഹിന്ദി സിനിമ മറ്റ് ഭാഷാചിത്രങ്ങളേക്കാള്‍ ഒരുപാട് അകലെയാണ് എന്നംഗീകരിച്ചേ മതിയാവൂ. അതുകൊണ്ട് തന്നെ എനിക്കതില്‍ യാതൊരു വിഷമവുമില്ല. തമിഴ്നാട് ഒരു ചെറിയ സംസ്ഥാനമാണ്. എട്ട് കോടി ആളുകളെ അവിടെയുള്ളു. പിന്നെ ഒരു കോടി തമിഴ് സംസാരിക്കുന്ന ആളുകള്‍ ലോകത്തിലെ മറ്റ് പല സ്ഥലങ്ങളിലുമായി ചിതറിക്കിടക്കുന്നുമുണ്ട്. നമുക്കൊരിക്കലും ബഡ്ജറ്റ് കൊണ്ട് ബോളിവുഡുമായും ഹോളിവുഡുമായും മത്സരിക്കാന്‍ കഴിയില്ല.  എന്നാല്‍ ഉള്ളടക്കത്തിലെ സത്യസന്ധത കൊണ്ടും, പുതുമയുള്ള സാങ്കേതിക മികവുകൊണ്ടും നമ്മള്‍ ലോകത്തിലെ മികച്ച സിനിമകള്‍ക്കൊപ്പം നില്‍ക്കും. &lt;/font&gt;&lt;br /&gt;&lt;br /&gt;മീനാക്ഷി സിംഹയുടെ അഭിമുഖത്തിന്റെ മൊഴിമാറ്റം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-8816205954768183716?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/8816205954768183716/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/07/blog-post_1552.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/8816205954768183716'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/8816205954768183716'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/07/blog-post_1552.html' title='ലോകം തമിഴ് സിനിമയെ ഉറ്റുനോക്കുന്നു'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-P031ISpwpQs/ThhBW0i7ETI/AAAAAAAAAQ4/Fag-tx28aXA/s72-c/28b8f12309e9ac4afaade20e5d04ffc2_XL.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-1681198683169745897</id><published>2011-07-07T21:18:00.000-07:00</published><updated>2011-07-07T22:12:29.778-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><category scheme='http://www.blogger.com/atom/ns#' term='പഠനം'/><title type='text'>പൊട്ടിത്തെറിക്കുന്ന വെളിച്ചം</title><content type='html'>&lt;span style="font-style:italic;"&gt;ഷാജി അമ്പലത്തിന്റെ കവിതാസമാഹാരത്തിന് വേണ്ടി എഴുതിയ പഠനം&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;font size="2"&gt;മനസ്സിലുറഞ്ഞു പോയ നാട്ടുസൗന്ദര്യത്തിന്റെ വ്യാകരണ ക്രമങ്ങളെ കവിതയിലുപയോഗിച്ച് ജീവിതത്തിന്റെ തൊലിപ്പുറത്ത് സൂചിത്തലപ്പു കൊണ്ട് കുത്തി വേദനിപ്പിക്കുകയാണ്&lt;br /&gt;ഷാജി അമ്പലത്തിന്റെ കവിതകള്‍. തന്റെ ജീവിതത്തിന്റെ രണ്ടാംജന്മമായി കവിതയെ ചിത്രീകരിക്കുന്ന ഷാജിക്ക്,കവിത വെറുമൊരു ആവിഷ്ക്കാരോപാധിമാത്രമല്ല.ജീവിതത്തിന്റെ&lt;br /&gt;വിപരീത പ്രവാഹങ്ങളില്‍ പിടഞ്ഞുനീന്താനുള്ള ഒരു ശക്തി കൂടിയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;   സ്ഥിരകാഴ്ചകളുടെ വ്യത്യസ്തമായ കാവ്യാതമകരീതികള്‍ കൊണ്ട് കവി ഇവിടെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു.  ജീവിതത്തോടുള്ള പ്രതികരണമാണ്  ഒരു കവിക്ക്‌  അയാളുടെ&lt;br /&gt;കവിത എങ്കില്‍ ഷാജിക്ക് അത് പ്രതികരണം മാത്രമല്ല അയാളുടെ വിശ്വാസങ്ങളും, അവിശ്വാസങ്ങളും സന്ദേഹങ്ങളുമെല്ലാമാണ്. അനുഭവങ്ങളുടെ നാഡീപ്രവാഹത്തില്‍ നിന്നാണ് കവി ഇവിടെ വാക്കുകള്‍ തിരയുന്നത്. അതുകൊണ്ട് തന്നെ അയാള്‍ക്ക്‌ കവിത ഒരു സാന്ത്വനം കൂടിയായി മാറുകയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;     സംബന്ധങ്ങളെ അസംബന്ധങ്ങളായി ചിത്രീകരിച്ച്‌ കവിതയ്ക്ക് വേറിട്ടൊരു സൗന്ദര്യക്രമം നല്‍കാന്‍ കവി ഇവിടെ ശ്രമിക്കുന്നുണ്ട്. പ്രണയവും, മഴയും, കവിതയുമെല്ലാം ഈ രീതിയില്‍പുതിയൊരു ശാസ്ത്രത്തില്‍ ഇവിടെ പുനര്‍നിര്‍മ്മിക്കപെടുന്നു. ഇങ്ങനെ പുതിയ രീതികളിലൂടെ ഉരുട്ടി കൊണ്ട് വരുന്ന വരികളെ, വാക്കുകളെ, ആശയങ്ങളെ പ്രമേയങ്ങളെ പൊടുന്നനെ വായനക്കാരില്‍&lt;br /&gt;നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന,സര്‍ഗാത്മകതയുടെ തുറന്ന ഇടങ്ങളെ മുറിവേല്‍പ്പിക്കുന്ന വര്‍ത്തമാനകാല ജീവിതാവസ്ഥകളില്‍ നിന്ന് പിറന്നുവീണ നാല്‍പ്പത്തിയഞ്ച് കവിതകളുടെ ഒരു സമാഹാരമാണ് 'ചേര്‍ത്തു പിടിച്ച അകലങ്ങള്‍ ' എന്ന ഈ പുസ്തകം&lt;br /&gt;&lt;br /&gt;&lt;br /&gt;'ഒരു നെല്ലിക്കയില്‍&lt;br /&gt;നീയും ഞാനുമുണ്ട്   &lt;br /&gt;വായിലൂറുന്ന&lt;br /&gt;രസ പകര്‍ച്ചയില്‍&lt;br /&gt;നീ&lt;br /&gt;എനിക്കേതായിരിക്കും&lt;br /&gt;ഞാന്‍&lt;br /&gt;നിനക്കേതായിരിക്കും'&lt;br /&gt;&lt;br /&gt;&lt;br /&gt;         ഓര്‍മകളുടെ വേദനിപ്പിക്കുന്ന ചിരി കൊണ്ടാണ് ഷാജി ഇവിടെ കവിതയെ നേരിടുന്നത് ഇരുട്ടില്‍ പിഴിഞ്ഞെടുത്ത അയാളുടെ ഏകാന്തതയുടെ വാക്കുകള്‍ ഒരു കാലഘട്ടത്തെയാണ്‌&lt;br /&gt;പ്രതിഫലിപ്പിക്കുന്നത് .കടന്നു പോയതോ, പോയികൊണ്ടിരിക്കുന്നതോ ഇവിടെ പ്രസക്തമാവുന്നില്ല. ഓര്‍മകളേക്കാള്‍ ഓര്‍മ്മകള്‍ വേട്ടയാടുന്നവന്റെ മുറിവുകളിലെ വ്രണമായാണ് ഈ&lt;br /&gt;കവിതകള്‍ ഒരു പക്ഷെ വായനക്കാര്‍ക്ക് അനുഭവപ്പെടുക .&lt;br /&gt;         " നഷ്ട്ടത്തിന്റെ ചെവിയോര്‍ക്കലുകളാണ് കവിതകളാകാന്‍ ശ്രമിക്കുന്നത് " എന്ന പി.എന്‍. ഗോപീകൃഷ്ണന്റെ വാക്കുകളെ ഞാനോര്‍ക്കുന്നു. കവിയില്‍ നിന്ന് കാണാതായ&lt;br /&gt;വാക്കുകളെ ,ഓര്‍മകളെ ,കഥാപാത്രങ്ങളെ ,മൗനങ്ങളെ എല്ലാം ഇപ്പോള്‍ ഷാജി കേട്ടെഴുതുകയാണ്. കണ്ട് മറന്ന നാട്ടുശീലുകള്‍,പാടികേട്ട പഴങ്കഥകള്‍,കളിച്ചു വളര്‍ന്ന മാവിന്‍ ചോടുകള്‍&lt;br /&gt;ഇവയെല്ലാം കവിയെ നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;           ഭാഷയെ ഹൃദയമിടിപ്പുപോലെ  ഗാഡമായി പ്രണയിക്കുന്നവനാവണം കവി. എഴുത്തിന്‍റെ മൂല്യം അതിന്റെ ധീരതയാണ്. ഇതെല്ലാം ഓര്‍ത്തുകൊണ്ട്‌ ഭാഷയെ പുതിക്കി പണിയാന്‍&lt;br /&gt;കവി ഇവിടെ ശ്രമിക്കുന്നു. ആ ശ്രമങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തിലെ കവിതകള്‍ക്കുള്ള ഇന്ധനം. മോഷ്ട്ടിക്കപ്പെടുന്നവന്റെയും, വില്‍ക്കപെടുന്നവന്റെയും ഈ കാലത്ത്, മറക്കപ്പെട്ട&lt;br /&gt;വ്യാകുലതകളും, ശാഠ്യങ്ങളും വെച്ച് വായനക്കാരോട് വിലപേശുകയാണ് കവി ഇവിടെ .&lt;br /&gt;&lt;br /&gt;        ഈ സമാഹാരത്തിലെ പല കവിതകളിലും ചെറുതിന്റെ ലാവണ്യം ദര്‍ശിക്കാനാവും. എങ്കില്‍ കൂടി അവക്കൊയ്ക്കെ രാകി മിനുക്കിയ വീശാംകത്തിയുടെ മൂര്‍ച്ച കൂടി അനുഭവിപ്പിക്കാന്‍&lt;br /&gt;കഴിയും എന്ന വസ്തുത നമ്മെ പലവിധത്തിലുള്ള ആശയ സംഘര്‍ഷങ്ങളിലേക്കും, ആത്മനൊമ്പരങ്ങളിലേക്കും കൈ പിടിച്ചു കൊണ്ട് പോകുന്നു.&lt;br /&gt;&lt;br /&gt;&lt;blockquote&gt;സംബന്ധങ്ങളെ അസംബന്ധങ്ങളായി ചിത്രീകരിച്ച്‌ കവിതയ്ക്ക് വേറിട്ടൊരു സൗന്ദര്യക്രമം നല്‍കാന്‍ കവി ഇവിടെ ശ്രമിക്കുന്നുണ്ട്. പ്രണയവും, മഴയും, കവിതയുമെല്ലാം ഈ രീതിയില്‍ പുതിയൊരു ശാസ്ത്രത്തില്‍ ഇവിടെ പുനര്‍നിര്‍മ്മിക്കപെടുന്നു. ഇങ്ങനെ പുതിയ രീതികളിലൂടെ ഉരുട്ടി കൊണ്ട് വരുന്ന വരികളെ, വാക്കുകളെ, ആശയങ്ങളെ പ്രമേയങ്ങളെ പൊടുന്നനെ വായനക്കാരില്‍ നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന,സര്‍ഗാത്മകതയുടെ തുറന്ന ഇടങ്ങളെ മുറിവേല്‍പ്പിക്കുന്ന വര്‍ത്തമാനകാല ജീവിതാവസ്ഥകളില്‍ നിന്ന് പിറന്നുവീണ നാല്‍പ്പത്തിയഞ്ച് കവിതകളുടെ ഒരു സമാഹാരമാണ് 'ചേര്‍ത്തു പിടിച്ച അകലങ്ങള്‍ ' എന്ന ഈ പുസ്തകം&lt;/blockquote&gt;&lt;br /&gt;   &lt;br /&gt;കാവ്യ ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ, ഷാജിയുടെ ഭാവുകത്വം പ്രകൃതിഭംഗിയുടെ സല്ലാപങ്ങളില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ടതായിതോന്നാം. ജീവിതത്തിന്റെ സൂക്ഷ്മസ്ഥലികളിലേക്ക്&lt;br /&gt;എത്തിനോക്കുന്നവയാണ് ഇതിലെ കവിതകള്‍ എങ്കിലും ഭൂതകാലത്തെ ചിത്രീകരിക്കുമ്പോള്‍ ഭൂപ്രകൃതിയെ മറന്നത് ഒരു കുറവുപോലെ അനുഭവപ്പെടുന്നുണ്ട് . ഒരു പക്ഷെ പ്രകൃതിയില്‍ അതീനസത്യം കാണുന്നത് വ്യര്‍ത്ഥമാണെന്ന് അറിഞ്ഞുകൊണ്ടാവാം കവി ഇങ്ങനെ ചെയ്തത്. സമൂഹത്തിന്റെ വികലവിശ്വാസങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഒരു ചിറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാറ്റിന്റെ തലോടലും, കളകളാരവവും കവിയെ ഒട്ടും തന്നെ സ്വാധീനിചിട്ടില്ലായിരിക്കാം .അതുകൊണ്ട് തന്നെയാണ്  തറവാട്ടുമുറ്റവും, അപ്പുമേസ്തിരിയും, കാദര്‍സാഹിബുമെല്ലാം കവിതയിലേക്ക് കടന്നുവരുമ്പോള്‍ ഓരോ സിദ്ധാന്ധങ്ങളുടെ പിന്തുണ പറ്റുന്നതും.&lt;br /&gt;&lt;br /&gt;&lt;br /&gt;  " സ്വന്തമായി&lt;br /&gt;    ജീവിതമില്ലാതത്കൊണ്ടാണ്&lt;br /&gt;    ഞാന്‍&lt;br /&gt;    നിങ്ങളിലൂടെ ജീവിച്ചുതീരുന്നത്"&lt;br /&gt;&lt;br /&gt;&lt;br /&gt;    പരോക്ഷമായി സൂക്ഷ്മരാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നുണ്ട് ഷാജിയുടെ കവിതകള്‍. അതിന്‌ ഉദാഹരണങ്ങളാണ് "ഗുഡ് ഫ്രൈഡേ", "അപ്പനും മക്കളും" തുടങ്ങിയ കവിതകള്‍. വീടും നാടുമെല്ലാം ഇരുട്ടിലും കണ്ണീരിലും നിര്‍വചിക്കപെടുമ്പോള്‍ ഷാജിയുടെ കവിതകള്‍ തീക്ഷ്ണ വാങ്ങ്മയങ്ങളാല്‍ സമൃദ്ധമാവുകയാണ്.&lt;br /&gt;&lt;br /&gt;&lt;img src="http://4.bp.blogspot.com/-DwVLh0xorLw/ThaFm7v4Y-I/AAAAAAAAAQg/WqLvpp-iyao/s320/ccc.jpg" style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 202px; height: 320px;" border="0" alt="" id="BLOGGER_PHOTO_ID_5626831688366056418" /&gt;&lt;br /&gt;          ഹൃദയത്തിന്റെ താക്കോല്‍ പഴുതിലൂടെ പറന്നുപോയവളെതേടിയും, ഒളിഞ്ഞുനിന്ന പ്രണയത്തില്‍ പടവെട്ടിയും പ്രണയമെന്ന വാക്കിന്‍ കൊത്തുപണി നടത്തുന്ന കവി, വാക്കുകള്‍ കറങ്ങികൊണ്ടിരിക്കുന്നത് ഭ്രമണ നിയമത്തിലാണെന്നും  അതുകൊണ്ടാണ് വാക്കുകള്‍ അഴുകിപോകാത്തതും നമ്മള്‍ ചീഞ്ഞു നാറുന്നതും എന്ന് സമര്‍ഥിക്കുന്നു. ഈ പ്രണയ കവിതകളിലെല്ലാം ആസക്തികളെക്കാളേറെ വേര്‍പാടുകളും ഉന്മാദങ്ങളുമാണ് നിറയുന്നത് .&lt;br /&gt;&lt;br /&gt;&lt;br /&gt;         "കവി കുടുംബത്തിന്റെ&lt;br /&gt;          വിശപ്പുമാറ്റാന്‍&lt;br /&gt;          അറിഞ്ഞുകൊണ്ടൂര്‍ന്നുവീഴുന്ന&lt;br /&gt;          സാരിത്തലപ്പുകൊണ്ട്&lt;br /&gt;          റേഷന്‍ വാങ്ങിയെടുക്കുന്ന&lt;br /&gt;          ഈ രാധാമണിയുടെ&lt;br /&gt;          മുഖമുണ്ടോ " എന്നും&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;        " വാക്കുകളുടെ വാതിലടച്ച്‌&lt;br /&gt;           എന്നോട് ചേര്‍ന്ന്&lt;br /&gt;           കവിതക്കുള്ളില്‍&lt;br /&gt;           തീ കാഞ്ഞിരിക്കുമ്പോള്‍ മാത്രം&lt;br /&gt;           ഭയപ്പെടാറില്ലവള്‍ ആരെയും " എന്നും കവി പറയുമ്പോള്‍ ഭാഷയില്‍ ആരും കാണാതെ അമര്‍ന്നു മുഴങ്ങുന്ന ഒരു അധോലോകമുണ്ടെന്ന് നാം അറിയുന്നു. രാധാമണി, തീരം, ഉമ്മ, മഴ,&lt;br /&gt;ഇടവഴികള്‍ എന്നീ കവിതകളും മേല്‍ പറഞ്ഞതിനോട് ചേര്‍ത്തുവെയ്ക്കാം.&lt;br /&gt;&lt;br /&gt;&lt;br /&gt;         കവിത എന്നും ഷാജിയ്ക്ക് തിമിര്‍ത്തു പെയ്യുന്ന ഒരു മഴയാണ് ഇടവഴിയില്‍ ഒറ്റയ്ക്ക് കരയുമ്പോഴെല്ലാം ഓടിയെത്തി കണ്ണീര്‍ പകുത്തെടുത്ത മഴ. ഇടവഴികളില്‍ എല്ലാ മഴയെത്തും അയാള്‍ നനഞ്ഞൊലിച്ചു നടന്നു. അതിന്റെ ജലച്ചായചിത്രങ്ങളാണ് ഈ പുസ്തകത്തിലെ പല കവിതകളും. ഇവയിലെല്ലാം തന്നെ 'അവള്‍ ' എന്ന ഒരു കേന്ദ്രീയ കഥാപാത്രം കടന്നു വരുന്നുണ്ട്. ഓര്‍മകളുടെ ഭാണ്ഡക്കെട്ടുകളിലും, ചില്ലിട്ടു വച്ച  ചിത്രങ്ങളിലും അവള്‍ തന്നെയാണ് കവിക്ക്‌ എല്ലാമാവുന്നത്. അവളിലൂടെ ഈ ലോകത്തെ നേടാന്‍ കവിയുടെ ഉള്ളം വെമ്പുന്നുണ്ട് .&lt;br /&gt;&lt;br /&gt;&lt;br /&gt;         " ഏറെ കേട്ടിട്ടും മനസ്സിലാവാതെ&lt;br /&gt;            മഴയുടെ വര്‍ത്തമാനം&lt;br /&gt;            വിവര്‍ത്തനം ചെയ്യാന്‍&lt;br /&gt;            ശ്രമിച്ചു ശ്രമിച്ചു&lt;br /&gt;            അവള്‍&lt;br /&gt;            പരാജയപെടുന്നുണ്ടാവുമോ "&lt;br /&gt;&lt;br /&gt;&lt;br /&gt;            അപഹരിക്കപെട്ട അനുഭവത്തിന്റെ പച്ചതുരുത്തുകളെയും, തരിശുനിലങ്ങളെയും തിരിച്ചു പിടിക്കുവാനും അതിലൂടെ തന്റേതായ പ്രത്യയശാസ്ത്രങ്ങളെ നിര്‍വചിക്കുവാനും&lt;br /&gt;കവി ശ്രമിക്കുന്നുണ്ട് . തന്റെ ദേശത്തെ പോലെ മറ്റെവിടെയോ ഇതുപോലത്തെ ഒരു ദേശമുണ്ടാവില്ലേ എന്നും അവിടെയും ഇത് പോലെ ഒരു പെണ്‍കുട്ടി മഴ കാണുന്നുണ്ടാവില്ലേ എന്നും കവി&lt;br /&gt;ചോദിക്കുന്നത് തന്റേതായ പ്രത്യയശാസ്ത്രങ്ങളെ മാത്രം അധികരിച്ച് കൊണ്ട് തന്നെയാണ് .&lt;br /&gt;&lt;br /&gt;&lt;br /&gt;            പുതുകവിതയുടെ നവശിഖരങ്ങളില്‍ വിളഞ്ഞ ഈ സമാഹാരത്തിലെ നാല്‍പ്പതിയഞ്ചു കവിതകളിലും തെളിയുന്നത് വര്‍ത്തമാനകാല ജീവിതത്തിന്റെ സങ്കീര്‍ണമായ നിഴല്‍&lt;br /&gt;രൂപങ്ങളാണ്. ആ നിഴല്‍ രൂപങ്ങള്‍ വായനക്കാരന്‍റെ മനസ്സിലെത്തി മഴ നനയുകയാണ്‌. അങ്ങനെ ഉതിര്‍ന്നു വീഴുന്ന ആ മഴയ്ക്ക് ഒരു കുട വാങ്ങി കൊടുക്കുകയാണ്  കവി , മഴയ്ക്ക്‌&lt;br /&gt;ഒട്ടും തന്നെ വെയില് കൊള്ളാതിരിക്കാന്‍ ...!&lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-1681198683169745897?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/1681198683169745897/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/07/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/1681198683169745897'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/1681198683169745897'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/07/blog-post.html' title='പൊട്ടിത്തെറിക്കുന്ന വെളിച്ചം'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-DwVLh0xorLw/ThaFm7v4Y-I/AAAAAAAAAQg/WqLvpp-iyao/s72-c/ccc.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-3108564732218959250</id><published>2011-04-07T23:23:00.000-07:00</published><updated>2011-04-07T23:40:19.910-07:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>മാറാന്‍ കൊതിക്കുന്ന ഇന്ത്യ, മാറ്റാന്‍ ഹസാരെ</title><content type='html'>&lt;/br&gt;&lt;/br&gt;&lt;font size="5"&gt;&lt;b&gt;ഇ&lt;/b&gt;&lt;/font&gt;&lt;font size="2.5"&gt;ന്ത്യന്‍ ഗവണ്മെന്റിന്റെ അഴിമതിയില്‍ കുതിര്‍ന്ന ഭരണത്തിനെതിരെ അവസാനം ഒരു വെള്ളത്തൊപ്പിക്കാരന്‍ പ്രതികരിച്ചിരിക്കുന്നു. അന്നാ ഹസാരെ എന്ന ഗാന്ധിയന്‍, തന്റെ ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ടാണ് അഴിമതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് ആരംഭിച്ച മരണം വരെയുള്ള അദ്ദേഹത്തിന്റെ നിരാഹാരം ഇന്ന് മൂന്ന് ദിവസം പിന്നിട്ട് കഴിഞ്ഞു. സന്ധിസംഭാഷണങ്ങള്‍ക്ക് സമീപിച്ച എല്ലാവരെയും മടക്കിയയച്ചുകൊണ്ട് 'ലോക്പാല്‍ ബില്‍' എന്ന തന്റെ/ജനതയുടെ ആവശ്യത്തില്‍ ഊന്നി നിന്നുകൊണ്ട് ഹസാരെ ഇന്ന് ഒരു ജനതയ്ക്ക് വേണ്ടി പൊരുതുകയാണ്.&lt;br /&gt;&lt;br /&gt;പാര്‍ലമെന്റില്‍ നിന്ന് അധികം ദൂരെയല്ലാതെ വെറുമൊരു വെള്ളപ്പായയില്‍ കിടന്നുകൊണ്ട് ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന യുവജനതയെ മുഴുവന്‍ അഴിമതിക്കെതിരെ രംഗത്ത് വരാന്‍ പ്രേരിപ്പിക്കുകയാണ് അദ്ദേഹം. ഹസാരയെ പിന്തുണച്ചുകൊണ്ട് അസംഖ്യം എസ്.എം.എസുകളാണ് ഇന്ന് ഇന്ത്യയിലൊട്ടാകെ പ്രവഹിക്കുന്നത്. ഉറങ്ങിക്കിടക്കാതെ, അഴിമതിക്കെതിരെ ഉണര്‍ന്ന് പോരാടാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളിലെല്ലാം തന്നെ ഒരു മാറ്റത്തിന് വേണ്ടി കൊതിക്കുന്ന ഭാരതീയന്റെ നെഞ്ചിടിപ്പുകളുണ്ട്. &lt;blockquote&gt;&lt;font size="3"&gt;2008ല്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം പാര്‍ലിമെന്റിലെ അഞ്ഞൂറ്റിനാല്പത് പേരില്‍ ഏകദേശം നാലില്‍ ഒരു ഭാഗം ആളുകള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അവരില്‍ തട്ടിക്കൊണ്ട് പോകല്‍, കൈക്കൂലി,ബലാത്സംഗം എന്തിന് കൊലപാതകക്കുറ്റത്തില്‍ വരെ അകപ്പെട്ട ആളുകളുണ്ട്. 2010ല്‍ വന്ന ട്രാന്‍സ്പാരന്റ് ഇന്റര്‍നാഷണല്‍ എന്ന  ഒരു സ്വകാര്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന ഒമ്പതാമത്തെ രാജ്യമാണ്. ഇന്ത്യയിലെ അമ്പത്തിനാല് ശതമാനം ആളുകളും ഇന്ന് കാര്യങ്ങള്‍ നടത്താന്‍ കൈക്കൂലി കൊടുക്കുന്നുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.&lt;/font&gt;&lt;/blockquote&gt;&lt;br /&gt;&lt;br /&gt;ഇന്ന് ഹസാരെ നിരാഹാരം കിടക്കുന്നത് ജന്‍ലോക്പാല്‍ ബില്‍ പാര്‍ലിമെന്റില്‍ പാസാക്കുന്നതിനുവേണ്ടിയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും അവര്‍ക്കെതിരെ അന്വേഷണം നടത്താനും ഒരു ഒംബുഡ്സ്മാന് അധികാരം നല്‍കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 1972ലാണ് ഈ ബില്ലിനെപ്പറ്റി ആദ്യം ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ നാല്പത് വര്‍ഷത്തോളമായിട്ടും മാറി മാറി വരുന്ന ഗവണ്മെന്റുകള്‍ ഒന്നും തന്നെ ഈ ബില്‍ പാസാക്കാന്‍ ശ്രമിച്ചിട്ടേ ഇല്ല.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-D7VjhRgV8yc/TZ6qdLW9XjI/AAAAAAAAAP0/Gz1994uqgwM/s1600/7Hazare.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 225px;" src="http://2.bp.blogspot.com/-D7VjhRgV8yc/TZ6qdLW9XjI/AAAAAAAAAP0/Gz1994uqgwM/s320/7Hazare.jpg" border="0" alt="" id="BLOGGER_PHOTO_ID_5593095205482749490" /&gt;&lt;/a&gt;&lt;br /&gt;ഹസാരെയുടെ ഈ പ്രതിരോധം ശരത്പവാറിനെപ്പോലുള്ള ഒരു ശക്തനായ മന്ത്രിയെ രാജിയിലേക്ക് നയിക്കാന്‍ പര്യാപ്തമായെങ്കില്‍ ഈ ബില്‍ പാസാക്കിയാല്‍ എന്തെല്ലാം മാറ്റങ്ങള്‍ ഇവിടെ സംഭവിക്കും എന്നതിനെക്കുറിച്ച് പറയുക അസാധ്യമായിരിക്കും.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ഗവണ്മെന്റിന് അഴിമതി എന്നത് ദീര്‍ഘകാലമായി ഒരു വലിയ തലവേദന തന്നെയാണ്. 2008ല്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം പാര്‍ലിമെന്റിലെ അഞ്ഞൂറ്റിനാല്പത് പേരില്‍ ഏകദേശം നാലില്‍ ഒരു ഭാഗം ആളുകള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അവരില്‍ തട്ടിക്കൊണ്ട് പോകല്‍, കൈക്കൂലി,ബലാത്സംഗം എന്തിന് കൊലപാതകക്കുറ്റത്തില്‍ വരെ അകപ്പെട്ട ആളുകളുണ്ട്. 2010ല്‍ വന്ന ട്രാന്‍സ്പാരന്റ് ഇന്റര്‍നാഷണല്‍ എന്ന  ഒരു സ്വകാര്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന ഒമ്പതാമത്തെ രാജ്യമാണ്. ഇന്ത്യയിലെ അമ്പത്തിനാല് ശതമാനം ആളുകളും ഇന്ന് കാര്യങ്ങള്‍ നടത്താന്‍ കൈക്കൂലി കൊടുക്കുന്നുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-HDWzxLTcxuY/TZ6qm3d5UqI/AAAAAAAAAP8/gERji0gB2Go/s1600/techreuters_a-anti-corruption-helpline-6.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 285px;" src="http://1.bp.blogspot.com/-HDWzxLTcxuY/TZ6qm3d5UqI/AAAAAAAAAP8/gERji0gB2Go/s320/techreuters_a-anti-corruption-helpline-6.jpg" border="0" alt="" id="BLOGGER_PHOTO_ID_5593095371941827234" /&gt;&lt;/a&gt;&lt;br /&gt;മൂന്ന് വലിയ അഴിമതികളാണ് ഈ അടുത്തകാലത്ത് ഇന്ത്യയില്‍ നടന്നിട്ടുള്ളത്. അവയെല്ലാം തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെ പിടിച്ചുലച്ചിട്ടുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഇവിടെ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയിലെ പരമോന്നത ന്യായപീഠത്തിന് പോലും ഈ രാജ്യത്ത് എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് ചോദിക്കേണ്ടി വരുന്നു. ഈ ഒരവസ്ഥയിലാണ് അന്നാ ഹസാരെ എന്ന ഗാന്ധിയന്റെ രംഗപ്രവേശം. ഈ എഴുപത്തിമൂന്നുകാരന്റെ നിരാഹാരം ഇന്ത്യന്‍ സര്‍ക്കാരിന് സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഹസാരെയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. നിരന്തരം ജനപക്ഷത്തുനിന്നും സ്വന്തം മനസ്സാക്ഷിക്കുമൊപ്പം ചേര്‍ന്നും പ്രതികരിക്കുന്ന ഹസാരെ മഹാരാഷ്ട്രയില്‍ ഒരു മാതൃകാഗ്രാമം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികളെ മാനിച്ചുകൊണ്ട് ഭാരതസര്‍ക്കാര്‍ പത്മഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുള്ളതുമാണ്. കൂടാതെ  1998ല്‍ മഹാരാഷ്ട്ര സോഷ്യല്‍ വെല്‍ഫെയര്‍ മിനിസ്റ്റര്‍ ബാബന്‍ റാവു ഗോലപ് ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ അറസ്റ്റിലായ ഹസാരെ പുറത്തിറങ്ങിയത് ശക്തമായ ജനപ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് എന്നതും നാം മറന്നുകൂടാ.&lt;br /&gt;&lt;br /&gt;അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിച്ചവരില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുന്നുണ്ട് ഹസാരെ. കാരണം, ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നി, ഗാന്ധിയന്‍ സമരരീതികളിലൂടെ അഴിമതിക്കെതിരെ അദ്ദേഹം പോരാടുമ്പോള്‍ സ്മരിക്കപ്പെടുന്നത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധികൂടിയാണ്. "പാക്കിസ്ഥാനല്ല, അഴിമതിയാണ് ഇന്ന് ഇന്ത്യയുടെ പ്രധാന ഭീഷണി" എന്ന് ഹസാരെ പറയുമ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ പോലും ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കും കഴിയില്ല.&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/-LguydYqXwF4/TZ6quMVWKcI/AAAAAAAAAQE/HgnSWWE777k/s1600/you-can-stop-corruption-freehindu-supports-anti-corruption-freehindu-online-magazine-freehindu-online-all-information-website-FREEHINDU-is-a-socially-responsible-website.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 137px;" src="http://3.bp.blogspot.com/-LguydYqXwF4/TZ6quMVWKcI/AAAAAAAAAQE/HgnSWWE777k/s320/you-can-stop-corruption-freehindu-supports-anti-corruption-freehindu-online-magazine-freehindu-online-all-information-website-FREEHINDU-is-a-socially-responsible-website.jpg" border="0" alt="" id="BLOGGER_PHOTO_ID_5593095497802197442" /&gt;&lt;/a&gt;നിലവിലെ സാഹചര്യങ്ങളില്‍, ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തിലും ഒരാള്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വരുമ്പോള്‍ ലോക്പാല്‍ ബില്‍ പൊതുസമൂഹത്തിന് വലിയൊരു ആശ്വാസം തന്നെയായിരിക്കും.&lt;br /&gt;&lt;br /&gt;ഒരുപക്ഷേ, അഴിമതിക്കെതിരെയുള്ള ഈ പോരാട്ടം ഒരു രാഷ്ട്രീയ മുതലെടുപ്പിന് ഇടംകൊടുത്തേക്കാം. ഹസാരെ ചിലപ്പോള്‍ കുറ്റക്കാരനായും വന്നേക്കാം. ബിനായക് സെന്നിനെപ്പോലും കാരാഗൃഹത്തിലേക്കയച്ചവരാണല്ലോ നമ്മള്‍. എന്തുവന്നാലും  121 കോടി വരുന്ന ഇന്ത്യന്‍ ജനത ഹസാരെയ്ക്കൊപ്പമാണ് എന്നുതന്നെ നമുക്ക് വിശ്വസിക്കാം.  അഴിമതിക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ എല്ലാവരും ഹസാരെയ്ക്കൊപ്പം അണിചേരുക.. ജയ് ഹിന്ദ്..!&lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-3108564732218959250?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/3108564732218959250/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/04/blog-post_07.html#comment-form' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/3108564732218959250'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/3108564732218959250'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/04/blog-post_07.html' title='&lt;center&gt;മാറാന്‍ കൊതിക്കുന്ന ഇന്ത്യ, മാറ്റാന്‍ ഹസാരെ&lt;/center&gt;'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-D7VjhRgV8yc/TZ6qdLW9XjI/AAAAAAAAAP0/Gz1994uqgwM/s72-c/7Hazare.jpg' height='72' width='72'/><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-8220612961222866831</id><published>2011-04-05T11:51:00.000-07:00</published><updated>2011-04-07T23:28:55.935-07:00</updated><category scheme='http://www.blogger.com/atom/ns#' term='kalamandalam kshemavathy'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='അഭിമുഖം'/><title type='text'>ലാസ്യം, ലാവണ്യം</title><content type='html'>നാല്പ്പത്തെട്ട് വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം ക്ഷേമാവതി ടീച്ചറോട് ജീവിതത്തില്‍ ഏറ്റവുമധികം പ്രണയം എന്തിനോടാണെന്ന് ചോദിച്ചാല്‍ നൃത്തത്തോടും കുടുംബത്തോടും എന്നാണ് പറയുക. 1948 ജൂണ്‍ 10ന് സുകുമാരന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെ മകളായി ജനിച്ച ക്ഷേമാവതി ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും പേരെടുത്ത ഒരു നര്‍ത്തകി കൂടിയാണ്. നൃത്തരംഗത്തെ അവരുടെ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട്  ഭാരതസര്‍ക്കാര്‍ ഇത്തവണ ടീച്ചര്‍ക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. നൃത്തത്തിന്റെ തിരക്കുകള്‍ക്കിടയിലെ ഒരു ഇടവേളയില്‍ ടീച്ചര്‍ തന്റെ നൃത്തജീവിതത്തെയും സപര്യയെയും കുറിച്ച് ഒരല്പനേരം സംസാരിക്കുന്നു.&lt;br /&gt;&lt;br /&gt;█ പൊന്‍കുന്നം  വര്‍ക്കിയുടെ ക്ഷണപ്രകാരമാണല്ലോ 1970ല്‍ ടീച്ചര്‍ എറണാംകുളത്ത് ഒരു പരിപാടി അവതരിപ്പിച്ചത്. ആ പരിപാടിയാണ് ടീച്ചറുടെ നൃത്തജീവിതത്തെ മാറ്റിമറിച്ച പരിപാടിയും. അതിന്റെ ഓര്‍മ്മ ഒന്ന് പങ്ക് വയ്ക്കാമോ?&lt;br /&gt;&lt;br /&gt;എനിക്ക് വേദികള്‍ ഒരുക്കിത്തരാമെന്നും, പണം നല്‍കാന്‍ കഴിയില്ലെന്നും പൊന്‍കുന്നം വര്‍ക്കി സാര്‍ എന്നോട് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ്  എറണാംകുളത്ത് വച്ച് നടന്ന ഒന്‍പതാം കോണ്‍ഗ്രസില്‍ പരിപാടി അവതരിപ്പിക്കാന്‍ എന്നെ വിളിക്കുന്നത്. ടി.വി ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ പത്രമാധ്യമങ്ങളിലൂടെയുള്ള ഒരു പ്രശസ്തി ഞാന്‍ അനുഭവിച്ചത് ആ പരിപാടിയിലൂടെയായിരുന്നു. വിവിധ പത്രങ്ങളില്‍ അടിക്കുറിപ്പുകളോടെയുള്ള ചിത്രങ്ങളോട് കൂടി ഒരേ സമയം വാര്‍ത്ത വന്നത് ന്നെ കൂടുതല്‍ ശ്രദ്ധേയയാക്കി. സത്യത്തില്‍ ആ ഒരു പരിപാടിയാണ് കലാമണ്ഡലം ക്ഷേമാവതി എന്ന നര്‍ത്തകിയെ കേരളത്തിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. അതെന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നതും.&lt;br /&gt;&lt;br /&gt;█ നൃത്തം ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?&lt;br /&gt;&lt;br /&gt;എന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് നൃത്തം മാത്രമാണ്. അമ്മയ്ക്ക് നൃത്തം കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്ന് എന്റെ മക്കള്‍ തന്നെ പറയാറുണ്ട്. അതിനു മാത്രമേ എന്റെ ജീവിതത്തില്‍ ഞാന്‍ എന്നും മുന്‍തൂക്കം കൊടുത്തിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഒരു വിവാഹജീവിതം പോലും വൈകിയാണ് എനിക്ക് ലഭിച്ചത്.&lt;br /&gt;&lt;br /&gt;█ എല്ലാ സീനിയര്‍ കലാകാരന്മാര്‍ക്കും ഇന്ന് പല സര്‍വ്വകലാശാലകളും ഡി-ലിറ്റ് നല്‍കുന്നുണ്ടല്ലോ. എന്നാല്‍ മോഹിനിയാട്ടം എന്ന നൃത്തകലയില്‍ ഏറ്റവും കൂടുതല്‍ കാലം ഇടപഴകിയിട്ടുള്ള ടീച്ചര്‍ക്ക് ഒരു സര്‍വ്വകലാശാലയും ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ നല്‍കിയിട്ടില്ല. ഇതിനെക്കുറിച്ച്?&lt;br /&gt;&lt;br /&gt;ഞാന്‍ ഒരു അംഗീകാരത്തെയും പറ്റി ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ എനിക്കത് ലഭിച്ചില്ലല്ലോ, മറ്റുള്ളവര്‍ക്ക് അത് ലഭിച്ചല്ലോ എന്നിങ്ങനെയുള്ള വേവലാതികള്‍ ഒന്നും തന്നെ എന്നെ അലട്ടാറുമില്ല. ഞാന്‍ ഭരതനാട്യവും, മോഹിനിയാട്ടവും,കുച്ചിപ്പുടിയും എല്ലാം പഠിച്ചിട്ടുണ്ട്.   79-80കളിലാണ് ഞാന്‍ മോഹിനിയാട്ടത്തിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1975ല്‍ സംഗീതനാടക അക്കാദമി ഭരതനാട്യത്തിനാണ് എനിക്ക് അവാര്‍ഡ് നല്‍കിയത്. 93ല്‍ മോഹിനിയാട്ടത്തിന് കലാമണ്ഡലം അവാര്‍ഡ് നല്‍കി.99 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയും എനിക്ക് അവാര്‍ഡ് സമ്മാനിച്ചു. 2008ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യ പുരസ്കാരം ലഭിച്ചു. ഇവയെല്ലാം ലഭിക്കുമ്പോഴും &lt;a href="http://www.malayalanatu.com/images/stories/dsc1256.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 298px; height: 448px;" src="http://www.malayalanatu.com/images/stories/dsc1256.jpg" border="0" alt="" /&gt;&lt;/a&gt;എന്തുകൊണ്ട് മറ്റുള്ള അവാര്‍ഡുകള്‍ എനിക്ക് ലഭിച്ചില്ല എന്ന് ഞാന്‍ ചിന്തിച്ചിട്ടേയില്ല. അതുപോലെത്തന്നെ ഇവയെല്ലാം ലഭിക്കുമ്പോള്‍ ഞാന്‍ മതിമറന്ന് സന്തോഷിച്ചിട്ടുമില്ല. അതുകൊണ്ടൊക്കെത്തന്നെ എനിക്ക് ഒന്നിനും ഒരു പരാതിയുമില്ലതാനും. ജീവിതത്തില്‍ നമുക്ക് അനുഭവിക്കാന്‍ ഭാഗ്യമുള്ളതൊക്കെ അതാതു സമയത്ത് നമ്മെ തേടിയെത്തും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ അവയെക്കുറിച്ചൊന്നും ഞാന്‍ വേവലാതിപ്പെടുന്നില്ല എന്നുമാത്രമല്ല ആലോചിക്കാറുപോലുമില്ല.&lt;br /&gt;&lt;br /&gt;█ സിനിമകളെയും മറ്റ് നൃത്തരൂപങ്ങളെയും വച്ച്  താരതമ്യപ്പെടുത്തുമ്പോള്‍ മോഹിനിയാട്ടവും, പവിത്രന്റെ സിനിമകളും മൊത്തത്തില്‍ ഒരു സ്ലോ മൂവ്മെന്റ്സ് ആണല്ലോ. ഈ ഒരു ഘടകമായിരുന്നോ നിങ്ങളെ തമ്മില്‍ അടുപ്പിച്ചത്?&lt;br /&gt;&lt;br /&gt;ഈ ഘടകം ഞങ്ങളുടെ ജീവിതത്തിനിടയില്‍ അറിഞ്ഞുകൊണ്ട് ഉണ്ടായിട്ടുള്ളതല്ല. സിനിമയില്‍ അദ്ദേഹം ആര്‍ട് ഫിലിം എടുത്തിരുന്നതും ഞാന്‍ നൃത്തത്തില്‍ സ്ലോ ഐറ്റമായ മോഹിനിയാട്ടം എടുത്തിരുന്നതും ഞങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. സത്യത്തില്‍ ഈ ഒരു ഘടകം കൂടി ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു എന്നത് വിനീത് ഇത് ചോദിച്ചപ്പോഴാണ് ഞാന്‍ ചിഞിക്കുന്നത് തന്നെ. എന്റെ ചെറുപ്പത്തില്‍ ആര്‍ട് സിനിമകളൊന്നും കാണാത്ത ഒരാളായിരുന്നു ഞാന്‍. അവയുടെ മൂല്യങ്ങളെക്കുറിച്ചൊന്നും എനിക്കന്ന് അറിവുണ്ടായിരുന്നില്ല. എന്റെ പ്രൊഫഷന്റെ തിരക്കുകളിലൂടെ കടന്നുപോകുന്നതിനിടയില്‍ ഓര്‍ക്കാപ്പുറത്ത് ഒരു വിവാഹജീവിതത്തിലേക്ക് കടക്കുകയായിരുന്നു ഞാന്‍. ആ വിവാഹത്തിന് ശേഷമാണ് ഞാന്‍ അല്പമെങ്കിലും ആര്‍ട് സിനിമകളോട് അടുക്കുന്നത് തന്നെ.&lt;br /&gt;&lt;br /&gt;█ മോഹിനിയാട്ടത്തില്‍ നടത്തുന്ന പരീക്ഷണങ്ങളെപ്പറ്റി? അവ ഇന്നത്തെ സമൂഹത്തില്‍ എത്രമാത്രം സ്വീകരിക്കപ്പെടുന്നുണ്ട്?&lt;br /&gt;&lt;br /&gt;പാരമ്പര്യത്തിലൂന്നിയ പരീക്ഷണങ്ങളാണ് ഇന്ന് മോഹിനിയാട്ടത്തില്‍ നടന്നുവരുന്നത്. അല്ലാതെ പെട്ടെന്നൊരു വിപ്ലവം സൃഷ്ടിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങളല്ല. ഓരോ കാലഘട്ടത്തിനനുസരിച്ചും ഇവിടെ പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്. പണ്ട് സംഭാഷണങ്ങള്‍ ഇല്ലാത്ത സിനിമകളും, നാടകീയ പര്യവസായിയായ സിനിമകളും ഉണ്ടായിരുന്നില്ലേ? ഇവയില്‍ നിന്നെല്ലാം മാറി ഇന്ന് മലയാളസിനിമ എവിടെ എത്തി നില്‍ക്കുന്നു. അതിനെ പ്രേക്ഷകസമൂഹം ആസ്വദിക്കുന്നു, സ്വീകരിക്കുന്നു. എന്നാല്‍ ഇപ്പോഴും ആ പഴയ ശൈലിയില്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത് എങ്കില്‍ ഇന്നത്തെ സമൂഹം ആ സിനിമകളെ സ്വീകരിക്കുമോ? അതുപോലെത്തന്നെയാണ് മോഹിനിയാട്ടത്തിലും. തിരക്കേറിയ ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ആളുകളിലുണ്ടായ ചിന്താഗതികള്‍ എല്ലാ മേഖലകളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ ഒരു ചലനം എന്തുകൊണ്ട് മോഹിനിയാട്ടത്തിലും വന്നുകൂടാ? മോഹിനിയാട്ടം പോലുള്ള ക്ലാസിക് കലകളുടെ ആസ്വാദകരുടെ എണ്ണം ഇന്ന് പരിമിതമാണ്. ഒരു ചെറിയ സമൂഹം മാത്രമാണ് ഇന്ന് ഇത്തരം കലകളെ ആസ്വദിക്കുന്നത്. ആ ആസ്വാദകസമൂഹത്തെ തുടര്‍ന്നും നിലനിര്‍ത്തിക്കൊണ്ട് വരണമെങ്കില്‍ പാരമ്പര്യം നഷ്ടപ്പെടുത്താതെ അതില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തി മോഹിനിയാട്ടത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടിയിരിക്കുന്നു. ആ ശ്രമങ്ങളാണ് ഇന്ന് ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നതും. പക്ഷേ, അതെല്ലാം ഒരു പരിധി വരെ മാത്രമേ സാധ്യമാകൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇതു പോലെയുള്ള പരീക്ഷണങ്ങള്‍ മറ്റെല്ലാ കലകളിലും ഇന്ന് നടന്നുവരുന്നുണ്ട്. ഒരുപക്ഷേ, മോഹിനിയാട്ടം മാത്രമായിരിക്കാം അഹ്ര വേഗത്തില്‍ മുന്നോട്ട് പോകാത്തത് എന്ന് വേണമെങ്കില്‍ പറയാം.&lt;br /&gt;&lt;br /&gt;█ ടീച്ചര്‍ ആദ്യകാലങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളെപ്പാറ്റി?&lt;br /&gt;&lt;br /&gt;മോഹിനിയാട്ടത്തില്‍ ആദ്യമായി പരീക്ഷണങ്ങള്‍ നടത്തി മുന്നോട്ട് പോവാന്‍ കഴിഞ്ഞിട്ടുള്ളത് എനിക്കാണെന്ന് ഞാന്‍ അവകാശപ്പെടും. കാരണം, കവിതകള്‍ക്കൊന്നും ആരും നൃത്താവിഷ്കാരം നടത്താന്‍ പോവാത്ത കാലഘട്ടത്തില്‍ ഞാന്‍ ചെറുശ്ശേരിയുടെ വേണുഗാനത്തിന് നൃത്തഭാഷ്യം നല്‍കിയിട്ടുണ്ട്. അതില്‍ ഒരു രംഗത്തിന്റെ അവതരണത്തില്‍ ഞാനേറെ വിമര്‍ശനം കേട്ടിട്ടുമുണ്ട്. ആ കവിതയില്‍ ഒരു ആന പട്ട തിന്നു കൊണ്ടിരിക്കുമ്പോള്‍, ഒരു സിംഹം ആ ആനയെ മസ്തകത്തിലടിച്ച് കൊല്ലാന്‍ വരുന്ന ഒരു രംഗമുണ്ട്. ആ ഭാഗത്ത് ഒരല്പം രൗദ്രഭാവമാണ് അവതരിപ്പിക്കേണ്ടത്. അതുവരെ മോഹിനിയാട്ടത്തില്‍ പ്രയോഗിക്കാതിരുന്ന രൗദ്രഭാവം ഞാന്‍ അന്ന് വേദിയില്‍ അവതരിപ്പിച്ചു. ശൃംഗാരവും കരുണവും മാത്രമെ അന്ന് മോഹിനിയാട്ടത്തില്‍ പ്രയോഗിച്ചിരുന്നുള്ളൂ എന്നുകൂടി ഓര്‍ക്കണം. അതുകൊണ്ട് തന്നെ ആ ഭാഗം അംഗീകരിക്കാന്‍ വിമര്‍ശകര്‍ ആരും തന്നെ തയ്യാറായില്ല. പിറ്റേ ദിവസം പ്രബന്ധാവതരണ സമയത്ത് പലരും അത് ചൂണ്ടിക്കാണിച്ചു. അതിനു മറുപടിയായി ഞാന്‍ ചോദിച്ചത് മോഹിനിയാട്ടത്തില്‍ ശൃംഗാരമാണ് രാജാവ്, എങ്കിലും മറ്റുള്ള രസങ്ങള്‍ എന്തുകൊണ്ട് ചിലയിടങ്ങളില്‍ സഞ്ചരിച്ചുകൂടാ എന്നാണ്. ഇന്ന് മോഹിനിയാട്ടം ഒന്ന് ശ്രദ്ധിച്ചു നോക്കൂ. പഴയതില്‍ നിന്നും എത്ര മാറ്റങ്ങള്‍ക്ക് അത് വിധേയമായിട്ടുണ്ട്. എഴുപതുകളുടെ അവസാനത്തിലാണ് ഞാന്‍ ഈ പരീക്ഷണം നടത്തിയത്. ആ മാറ്റങ്ങളെയും അഹിന്റെ തുടര്‍ച്ചകളെയും തന്നെയല്ലേ ഇന്നത്തെ ആസ്വാദകരും സ്വീകരിക്കുന്നത്.&lt;br /&gt;&lt;br /&gt;█ ഒരുപാട് കവിതകളുടെ നൃത്താവിഷ്കാരങ്ങള്‍ ടീച്ചര്‍ നടത്തിയിട്ടുണ്ടല്ലോ. കവിതകള്‍ക്ക് നൃത്തഭാഷ്യം നല്‍കുമ്പോള്‍ കവിതയുടെ അതേ ഭാവുകത്വത്തെ പകര്‍ത്താനാണോ ശ്രമിക്കാറുള്ളത്?&lt;br /&gt;&lt;br /&gt;കവി, കവിതയിലൂടെ പറയാന്‍ ഉദ്ദേശിച്ച കാര്യത്തെ കവിതയിലെ ഒരു ഭാഗവും ഒഴിവാക്കാതെ അതേപടി ആവിഷ്കരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അല്ലാതെ വരികളുടെ അര്‍ത്ഥത്തിലൂടെയുള്ള സഞ്ചാരത്തിനല്ല ഞാന്‍ പ്രാധാന്യം നല്‍കാറുള്ളത്. കവിതയുടെ ആന്തരാര്‍ത്ഥത്തിന്റെ കൊറിയോഗ്രാഫിയിലാണ് ഞാന്‍ കൂടുതലും ശ്രദ്ധ പതിപ്പിക്കുന്നത്. എങ്കില്‍ മാത്രമേ ആ കവിതയ്ക്ക് പൂര്‍ണ്ണത ലഭിയ്ക്കൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കവിതയേക്കാള്‍ അതിന്റെ ആന്തരാര്‍ത്ഥത്തിനും, ഭാവത്തിനുമാണ് നൃത്തത്തില്‍ പ്രാധാന്യമുള്ളത്. അതുപോലെത്തന്നെ കൊറിയോഗ്രാഫിക്കും. ഇതില്‍ കൊറിയോഗ്രാഫി ചെയ്യാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്.&lt;br /&gt;സുഗതകുമാരിയുടെ കൃഷ്ണാ നീയെന്നെ അറിയില്ല, രാത്രിമഴ തുടങ്ങിയവയെല്ലാം ഞാന്‍ നൃത്താവിഷ്കാരം നടത്തിയിട്ടുണ്ട്. രാത്രിമഴ എന്ന കവിതയില്‍ രോഹിണി എന്ന സ്ത്രീ മഴ കാണുമ്പോള്‍ ആശുപത്രിക്കിടക്കയില്‍ കിടന്ന് അവരുടെ ഭൂതകാലത്തെപ്പറ്റി ചിന്തിക്കുകയാണ്. ആ രംഗങ്ങളിലെല്ലാം കൊറിയോഗാഫിക്ക് വളേയേറെ പ്രാധാന്യം ഉണ്ട് എന്ന് &lt;a href="http://www.malayalanatu.com/images/stories/dsc1257.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 298px; height: 448px;" src="http://www.malayalanatu.com/images/stories/dsc1257.jpg" border="0" alt="" /&gt;&lt;/a&gt;അത് കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാവും. അവിടെ രോഹിണി എന്ന കഥാപാത്രം നേരിട്ട് തന്റെ ഭൂതകാലത്തെപ്പറ്റി ആലോചിക്കുന്ന ഒരു രംഗം വന്നാല്‍ കാണികള്‍ക്ക് ആ കവിതയെ പിന്തുടരാനാവാതെ വരും. അതൊഴിവാക്കാനായി ഞാന്‍ ചെയ്തത്, ദുഃഖിതയായ രോഹിണി കതകു തുറന്നു നോക്കുമ്പോള്‍ ഒരു മഴത്തുള്ളി അവരുടെ മുഖത്തേക്ക് വീഴുന്നു. ആ സമയം അവരൊന്ന് ഞെട്ടുകയാണ്. ആ ഞെട്ടലിലാണ് രോഹിണി അവളുടെ ഓര്‍മ്മകളിലേക്ക് കടക്കുന്നത്. ഈ സമയം നര്‍ത്തകി കവയിത്രിയായി മാറുകയാണ്. ആ കവയിത്രിയിലൂടെയാണ് ഞാന്‍ രാത്രിമഴയെ അവതരിപ്പിക്കുന്നത്. അങ്ങനെ ഔ കഥാപാത്രത്തെ മറ്റൊന്നിലേക്ക് മാറ്റുമ്പോള്‍, ആ മാറ്റം സാധ്യമാവുന്നത് കൊറിയോഗ്രാഫിയിലൂടെ മാത്രമാണ്.&lt;br /&gt;&lt;br /&gt;█ ഒരു വലിയ ശിഷ്യഗണത്തെത്തന്നെ ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവരില്‍ അധികം പേരും പ്രശസ്തരും. തന്റെ ശിഷ്യകളെ എങ്ങനെ നോക്കിക്കാണുന്നു?&lt;br /&gt;&lt;br /&gt;എന്റെ ശിഷ്യകളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നാറുള്ളത്. എന്റെ കാലശേഷം എന്റെ പേര് നിലനില്‍ക്കണം എന്നുണ്ടെങ്കില്‍ അതെന്റെ ശിഷ്യകളിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂ. എനിക്ക് കഴിയും വിധമെല്ലാം ഞാന്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്. അതില്‍ പലരും ഇന്ന് ശ്രദ്ധേയരാര നര്‍ത്തകിമാരാണ്. അവരെല്ലാം കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തണം എന്നതാണ് എന്റെ പ്രാര്‍ത്ഥന. എന്റെ ഒരു പരിപാടി കഴിയുമ്പോള്‍ ആളുകള്‍ എന്നെ അഭിനന്ദിക്കാറുള്ളതുപോലെ എന്റെ ശിഷ്യകളെയും ഇതുപോലെ ആളുകള്‍ അഭിനന്ദിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടൊക്കെത്തന്നെ നൃത്തം പ്രൊഫഷനാക്കാന്‍ താത്പര്യമുള്ളവരെ പഠിപ്പിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. കാരണം അവരുടെ കൈകളിലാണ് നമ്മുടെ കലകള്‍ സുരക്ഷിതമാവുകയുള്ളൂ. അല്ലാതെ കേവലം മത്സരാര്‍ത്ഥികളുടെ കൈകളില്‍ കലകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല.&lt;br /&gt;&lt;br /&gt;█ മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ക്ഷേമാവതി എന്നൊരു ശൈലി തന്നെയുണ്ട് എന്ന് കേട്ടിട്ടുണ്ടല്ലോ?&lt;br /&gt;&lt;br /&gt;അങ്ങനെ പലരും പറയാറുണ്ട്. പക്ഷേ, എന്റേതായ ശൈലിക്ക് വേണ്ടി ഞാന്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നതാണ് സത്യം. കലാമണ്ഡലത്തില്‍ നിന്ന് പഠിച്ച ശൈലി തന്നെയാണ് ഞാന്‍ സ്വീകരിച്ചു പോരുന്നത്. എന്നാല്‍ പുതിയ നൃത്തരംഗങ്ങള്‍ കമ്പോസ് ചെയ്യുന്ന സമയത്ത് എന്റെ ഉള്ളില്‍ നിന്ന് വരുന്ന ചില ചലനങ്ങള്‍ക്ക് വ്യത്യാസമുണ്ടാകുമ്പോള്‍ അതിനെ ഇവര്‍ ശൈലി എന്ന് വിളിക്കുന്നതായിരിക്കാം. അല്ലാതെ ഞാന്‍ മനഃപ്പൂര്‍വ്വം അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. ചില അംഗചലനങ്ങള്‍ സ്വയം ഉണ്ടാക്കുമ്പോള്‍ അത് ഇന്നിന്ന ഭാഗത്ത് നിന്ന് എടുത്താലാവും അതിന് ഭംഗി എന്ന് എനിക്ക് തോന്നുകയാണെങ്കില്‍, അതില്‍ ഒരുപക്ഷേ വ്യത്യാസം തോന്നിയേക്കാം. അതും ഈ പറയുന്നതിന് ഒരു കാരണമായി എനിക്ക് തോന്നിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;█ നൃത്തരംഗത്തേക്ക് വരാനുണ്ടായ കാരണം?&lt;br /&gt;&lt;br /&gt;എനിക്ക് ചെറുപ്പം മുതലേ നൃത്തത്തോടായിരുന്നു താത്പര്യം. വീട്ടുകാരാല്‍ പഠിക്കാന്‍ നിര്‍ബന്ധിതയായ ഞാന്‍ നൃത്തം മതി എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോഴാണ് അച്ഛന്‍ എന്നെ കലാമണ്ഡലത്തില്‍ ചേര്‍ത്തത്. എന്റെ പതിനൊന്നാമത്തെ വയസ്സിലാണ് ഞാന്‍ അവിടെ ചേരുന്നത്. അവിടെ അഞ്ച് വര്‍ഷം മോഹിനിയാട്ടവും, ഭരതനാട്യവും അഭ്യസിച്ചു. തുടര്‍ന്ന് മദ്രാസിലായിരുന്നു ഭരതനാട്യത്തിലെ എന്റെ ഉപരിപഠനം. ഗുരു മുത്തുസ്വാമി പിള്ളൈ, ചിത്ര വിശ്വേശരന്‍, അഡയാര്‍ ലക്ഷ്മണ്‍ എന്നിവരുടെ കീഴിലായിരുന്നു മദ്രാസില്‍ ഞാന്‍ നൃത്തം അഭ്യസിച്ചത്. എല്ലാ വര്‍ഷവും നാട്ടില്‍ പ്രോഗ്രാമുകളില്ലാത്ത സമയത്ത് ഞാന്‍ മദ്രാസില്‍ പോവാറുണ്ടയിരുന്നു. അങ്ങനെ എന്റെ ജീവിതത്തിന്റെ പകുതിയിലേറെയെടുത്ത മദ്രാസ് എന്ന കലാസാംസ്കാരിക നഗരമാണ് എന്നെ നാലാളറിയുന്ന ക്ഷേമാവതിയാക്കി മാറ്റിയത്. കാരണം, അവിടെ വച്ചാണ് നല്ല കലകള്‍ കാണാനും, അവയെപ്പറ്റി കേള്‍ക്കാനുമൊക്കെ എനിക്ക് സാഹചര്യമുണ്ടായത്. ഡിസംബര്‍ മുതല്‍ ജനുവരി വരെ അവിടെ സീസണ്‍ ഫെസ്റ്റിവല്‍ നടന്നിരുന്നു. അവിടെ പതിവായി പങ്കെടുക്കുകയും മറ്റും ചെയ്താണ് ഞാന്‍ പലരുമായും സൗഹൃദം സ്ഥാപിക്കുന്നത്. അതേ സമയം ഞാന്‍ ഇവിടെയായിരുന്നു എങ്കില്‍ ഇന്ന് നിങ്ങളറിയുന്ന ഒരു ക്ഷേമാവതിയാവാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇന്നത്തെപ്പോലെ വലിയ വലിയ നര്‍ത്തകരും, മറ്റ് കലാകാരന്മാരുമൊന്നും അന്ന് കേരളത്തിലേക്ക് വന്നിരുന്നില്ല. എന്നാല്‍ സീസണ്‍ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ അറിയപ്പെടുന്ന കലാകാരന്മാരെല്ലാം പങ്കെടുത്തിരുന്നു. ആ പരിചയങ്ങളെല്ലാം തന്നെ എന്നിലെ നര്‍ത്തകിയെ പാകപ്പെടുത്തിയെടുക്കാന്‍ എനിക്ക് സഹായകമായി. വിവാഹം കഴിഞ്ഞ് രണ്ട് മക്കളായ ശേഷവും ഞാന്‍ മദ്രാസിലേക്ക് പോകാറുണ്ടായിരുന്നു. ഒരിക്കല്‍ പവിത്രന്‍ എന്നോട് ചോദിച്ചത് നീ എത്ര കാലമായി പഠിക്കുന്നു, ഇതുവരെ നിന്റെ നൃത്തപഠനം കഴിഞ്ഞില്ലേ എന്നാണ്.&lt;br /&gt;&lt;br /&gt;█ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിലേക്ക് ഒരു സ്ത്രീ നൃത്തവുമായി മുന്‍ കാലങ്ങളില്‍ കടന്നുവരുമ്പോള്‍ ഒരുപക്ഷേ ഒരുപാട് എതിര്‍പ്പുകളെ നേരിട്ടിട്ടുണ്ടായിരിക്കാം. അത്തരത്തിലുള്ള എതിര്‍പ്പുകള്‍?&lt;br /&gt;&lt;br /&gt;ഒരുപാടുണ്ടായിട്ടുണ്ട്. അന്നൊക്കെ ആളുകള്‍ എന്നെ പരിഹസിക്കുമായിരുന്നു. പുറത്തേക്കിറങ്ങുമ്പോഴും ആള്‍ക്കൂട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴുമൊക്കെ ഞാന്‍ എന്നും ഒരു പരിഹാസപാത്രമായി മാറിയിട്ടുണ്ട്. ഈ ഒരു രംഗത്ത് ഞാന്‍ പേരെടുക്കാന്‍ തുടങ്ങിയതോട് കൂടിയാണ്  ഇത് അല്പമെങ്കിലും കുറഞ്ഞുതുടങ്ങിയത്. ആ സമയത്തൊക്കെ ഈ ഒരു ലോകത്തില്‍, ഈ രംഗത്ത് നിന്നുകൊണ്ട് രക്ഷപ്പെടാനാവുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. ഒരു നൃത്താദ്ധ്യാപിക ആയതിനു ശേഷമാണ് എനിക്ക് അല്പമെങ്കിലും ധൈര്യം വന്നത്. അവിടുന്നങ്ങോട്ട് ഓരോ വര്‍ഷം ചെല്ലുന്തോറും എനിക്ക് ഈ രംഗത്ത് മുന്നേറാന്‍ കഴിഞ്ഞു. പുറത്ത് പരിപാടികള്‍ക്ക് പോകാന്‍ തുടങ്ങിയപ്പോഴും, പത്രങ്ങളില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയപ്പോഴുമാണ് ആളുകളുടെ പരിഹാഅത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടത്. അതുവരെ ഞാന്‍ എന്നും ആളുകള്‍ക്കിടയിലെ ഒരു പരിഹാസ കഥാപാത്രം തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;a href="http://www.malayalanatu.com/images/stories/pavithran.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 309px; height: 350px;" src="http://www.malayalanatu.com/images/stories/pavithran.jpg" border="0" alt="" /&gt;&lt;/a&gt;█ "ഞാന്‍ ഒരു കൊമേഴ്സ്യന്‍ പടമെടുക്കാം, നിനക്ക് നാടോടിനൃത്തത്തിനിറങ്ങാമോ?" എന്ന ടീച്ചറോട് പവിത്രന്‍ ചോദിച്ചിട്ടുള്ള ഈ ചോദ്യം അദ്ദേഹത്തിന് കൊമേഴ്സ്യല്‍ സിനിമകളോടുണ്ടായിരുന്ന എതിര്‍പ്പായി കണക്കാക്കാനാവുമോ?&lt;br /&gt;&lt;br /&gt;തീര്‍ച്ചയായും. കാരണം, പവിത്രന്‍ സിനിമയൊന്നും ചെയ്യാതെ ഇരിക്കുന്ന സമയത്താണ് ഞാന്‍ ഒരു സീരിയലോ, കൊമേഴ്സ്യല്‍ സിനിമയോ ചെയ്തുകൂടെ എന്ന് ചോദിക്കുന്നത്. അപ്പോഴാണ് അദ്ദേഹം ഈ ചോദ്യം എന്നോട് തിരിച്ച് ചോദിക്കുന്നത്. കൊമേഴ്സ്യല്‍ സിനിമകള്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല. അത്തരത്തിലുള്ള സംഭാഷണങ്ങളിലെല്ലാം അദ്ദേഹമത് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;█ ടീച്ചറുടെ കുടുംബപശ്ചാത്തലം കലകളുമായി എങ്ങനെ അടുത്തുനില്‍ക്കുന്നു?&lt;br /&gt;&lt;br /&gt;എന്റെ അച്ഛന്‍ ഒരു നെയ്ത്തുകാരനായിരുന്നു.. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് സാംസ്കാരികവകുപ്പ് മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണനുമൊത്ത് തൃപ്പൂണിത്തുറയില്‍ ചില നാടകങ്ങളിലൊക്കെ അഭിനയിച്ചിഉന്നു എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ന്റെ ചേച്ചിയും ഒരു നാടകനടിയായിരുന്നു. വിവാഹശേഷമാണ് അവര്‍ അഭിനയരംഗത്ത് നിന്ന് മാറിനിന്നത്. കൂടാതെ എന്റെ താവഴിയിലുള്ള ചിലര്‍ നാദസ്വരവിദ്വാന്മാരായിരുന്നു എന്ന് ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെയൊക്കെ നോക്കുമ്പോള്‍ അവയില്‍ നിന്നെല്ലാം രൂപാന്തരപ്പെട്ട ഒരാള്‍ തന്നെയാണ് ഞാനും.&lt;br /&gt;&lt;br /&gt;█ നൃത്തരഗത്ത് വീട്ടുകാരുടെ പിന്തുണ?&lt;br /&gt;&lt;br /&gt;അച്ഛനും അമ്മയുമൊക്കെ നൃത്തരംഗത്ത് എനിക്ക് ഒരുപാട് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. പക്ഷേ, അച്ഛനെന്നും ഞാനൊരു പെണ്‍കുട്ടിയാണ്, കലാരംഗത്തേക്കിറങ്ങിയാല്‍ വഴിതെറ്റിപ്പോകുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പലപ്പോഴും എന്നെ ഉപദേശിക്കാറുമുണ്ടായിരുന്നു. പരിപാടികള്‍ക്കെല്ലാം എന്റെ കൂടെ വന്നിരുന്നത് അമ്മയായിരുന്നു. വല്ലപ്പോഴും അച്ഛനും കൂടെ വരും. സത്യത്തില്‍ അമ്മയായിരുന്നു എനിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു തന്നിരുന്നത്. നൃത്തത്തിനുവേണ്ട വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു തരികയും, കളി കഴിയുമ്പോഴേക്കും ഓടിയെത്തി വിയര്‍പ്പ് തുടച്ചു തരികയുമൊക്കെ ചെയ്യാറുണ്ടായിരുന്നത് അമ്മയായിരുന്നു. വയ്യാതാവുന്നതുവരെ എന്നോടൊത്ത് എല്ലാ പരിപാടികള്‍ക്കും അമ്മ വന്നിരുന്നു.&lt;br /&gt;&lt;br /&gt;█ നൃത്തമില്ലായിരുന്നുവെങ്കില്‍ ഇന്നത്ത് ക്ഷേമാവതി ആരാകുമായിരുന്നു?&lt;br /&gt;&lt;br /&gt;ഇത് ഞാന്‍ പലപ്പോഴും ആലോചിക്കാറുള്ള ഒരു ചോദ്യമാണ്. കല്യാണം കഴിഞ്ഞ് ഒരു സാധാരണ വീട്ടമ്മയായി, കുഞ്ഞുങ്ങളെ നോക്കി ഏതെങ്കിലും ഒരു അടുക്കളയില്‍ കഴിയുന്ന ക്ഷേമാവതിയെ എനിക്ക് സങ്കല്പിക്കാന്‍ കൂടി കഴിയില്ല. ഒരുപക്ഷേ, ഈ കലയില്ലായിരുന്നെങ്കില്‍ ഞാന്‍ പവിത്രനെ കണ്ടുമുട്ടുക പോലും ഇല്ലായിരുന്നു.&lt;br /&gt;&lt;br /&gt;█ മോഹിനിയാട്ടത്തിലെ കല്യാണിക്കുട്ടിയമ്മയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി?&lt;br /&gt;&lt;br /&gt;ആദ്യമേ പറയട്ടെ, കല്യാണിക്കുട്ടിയമ്മ ടീച്ചര്‍ എന്നെ പഠിപ്പിച്ചിട്ടില്ല. ഞാന്‍ കലാമണ്ഡലത്തില്‍ നൃത്തം അഭ്യസിച്ചത് തോട്ടശ്ശേരി ചിന്നമ്മു അമ്മ ടീച്ചറുടെയും കലാമണ്ഡലം സത്യഭാമ ടീച്ചറുടെയും കീഴിലായിരുന്നു. അതുകൊണ്ട് അവരുടെ വ്യക്തിപരമായ കാര്യങ്ങളെയൊ താത്പര്യങ്ങളെയോ കുറിച്ച് എനിക്കൊന്നും കൂടുതല്‍ അറിയില്ല. അവര്‍ സ്വന്തമായി പാട്ടുകളെഴുതി, ആ പാട്ടുകള്‍ കമ്പോസ് ചെയ്യാറുള്ള ഒരാളായിരുന്നു. കൂടാതെ ഒരുപാട് നല്ല ശിഷ്യകളെ &lt;a href="http://www.malayalanatu.com/images/stories/dsc2563.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 298px; height: 448px;" src="http://www.malayalanatu.com/images/stories/dsc2563.jpg" border="0" alt="" /&gt;&lt;/a&gt;&lt;br /&gt;വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെത്തന്നെ കുറേയേറെ അടവുകളും, വായ്ത്താരികളുമെല്ലാം മോഹിനിയാട്ടത്തിന് സംഭാവന ചെയ്തത് കല്യാണിക്കുട്ടിയമ്മയാണ്. മോഹിനിയാട്ടത്തിന് വേണ്ടി മാത്രം ജീവിച്ച ഒരു കലാകാരിയാണവര്‍. കലാമണ്ഡലം ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു ശൈലിയാണ് കല്യാണിക്കുട്ടിയമ്മയുടേത്. ഭരതനാട്യത്തിലെ തഞ്ചാവൂര്‍,പന്തനെല്ലൂര്‍,വഴൂര്‍,കലാക്ഷേത്ര ശൈലികളെ കാണുന്നതുപോലെത്തന്നെ വേണം മോഹിനിയാട്ടത്തിലെ കല്യാണിക്കുട്ടിയമ്മ ശൈലിയേയും കാണാന്‍. ആ ശൈലി നിലനിര്‍ത്തിവരാന്‍ അവരുടെ മക്കള്‍ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;█ മോഹിനിയാട്ടത്തില്‍ സമീപകാലത്ത് വന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങള്‍ പലതും അതിന്റെ തനിമ നശിപ്പിക്കുന്നു എന്ന് തോന്നിയിട്ടുണ്ടോ?&lt;br /&gt;&lt;br /&gt;മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. പഴയ കാലം പോലെയല്ല ഇന്ന്‍. ഇന്ന് ഒരു 'ഹായ്' ബന്ധം മാത്രം വച്ചു പുലര്‍ത്തുന്ന ഒരു തലമുറയാണ് നിലനില്‍ക്കുന്നത്. പഴയ ആളുകള്‍ക്ക് ഒരിക്കലും ആ ഒരു തലത്തിലേക്ക് മാറാന്‍ കഴിയില്ല. അവര്‍ക്ക് എന്നും പഴയ രീതികളോടായിരിക്കും താത്പര്യം. ഞാനടക്കം അങ്ങനെ ആഗ്രഹിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ പാരമ്പര്യത്തിലൂന്നി നൃത്താഭ്യാസം നടത്തിവന്നിട്ടുള്ള ഒരാള്‍ക്ക് ഒരിക്കലും മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണമോ, പരിഷ്കാരമോ നടത്താന്‍ സാധിക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതുവരെയുള്ള പരിഷ്കരണങ്ങളിലൊന്നും തനിമ നഷ്ടപ്പെട്ടതായി എനിക്ക് തോന്നിയിട്ടില്ല. ഇനി നടക്കാനിരിക്കുന്ന പരീക്ഷണങ്ങളെപ്പറ്റി ഒന്നും പറയാനുമാവില്ല.&lt;br /&gt;&lt;br /&gt;█ കാവാലം, കനക് റെലെ, ഭാരതി ശിവാജി തുടങ്ങിയവരുടെ ഇടപെടലുകളെ എങ്ങനെ വിലയിരുത്തുന്നു?&lt;br /&gt;&lt;br /&gt;കാവാലം കലാരംഗത്തെക്കുറിച്ച് നല്ല അവഗാഹമുള്ള ഒരു വ്യക്തിയാണ്. അദ്ദേഹം സോപാനസംഗീതത്തില്‍ ഒരുപാട് വായ്ത്താരികളും, പാട്ടുകളുമൊക്കെ എഴുതി പലര്‍ക്കും നല്‍കുന്നുണ്ട്. ഞാന്‍ തന്നെ അദ്ദേഹത്തെക്കൊണ്ട് പാട്ട് ട്യൂണ്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. സോപാനസംഗീതത്തെ നൃത്തവുമായി കൂടുതല്‍ അടുപ്പിച്ചത് കാവാലം തന്നെയാണ്. നൃത്തം കര്‍ണ്ണാടക സംഗീതാലാപനശൈലിയിലാണ് പഠിപ്പിക്കപ്പെടുന്നത് എന്നതുകൊണ്ട് സോപാനസംഗീതത്തിന് വ്യക്തമായ ഒരു മുന്‍തൂക്കം ഈ രംഗത്ത് ലഭിക്കുന്നില്ല. എങ്കില്‍ പോലും ഒരു പ്രത്യേകശ്രദ്ധ നേടാന്‍ കാവാലത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് തള്ളിക്കളയാനാവില്ല.&lt;br /&gt;കേരളത്തില്‍ വന്ന് മോഹിനിയാട്ടം അഭ്യസിച്ച ഭാരതിയും കനക് റെലെയുമൊക്കെ അന്യനാട്ടുകാരാണ്. മോഹിനിയാട്ടം പഠിക്കാനായി ഒരുപാട് കഷ്ടപ്പെടുകയും, അതിനുശേഷം മഹാരാഷ്ട്രയിലും ഡെല്‍ഹിയിലുമൊക്കെ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുള്ളവരുമാണ് ഇവര്‍. അതൊന്നും നമുക്ക് നിഷേധിക്കാനാവില്ല. പക്ഷേ, മോഹിനിയാട്ടം ആരംഭിച്ചതും, മോഹിനിയാട്ട നര്‍ത്തകര്‍ ആദ്യം ഉണ്ടായതും കേരളത്തിലാണ് എന്ന വസ്തത ആരും മറക്കരുത്.&lt;br /&gt;&lt;br /&gt;█ ഭരതനാട്യം പോലെ ഒരു പ്രൊഫഷന്‍ ആയി മോഹിനിയാട്ടത്തെ കാണാവുന്ന ഒരവസ്ഥ ഇന്ന് കേരളത്തില്‍ ഉണ്ടോ?&lt;br /&gt;&lt;br /&gt;നൃത്തം പഠിച്ചു എന്നതുകൊണ്ട് മാത്രം സാധിക്കില്ല. ആ നര്‍ത്തകി ഒരു നല്ല പെര്‍ഫോമര്‍ കൂടി ആണെങ്കില്‍ തീര്‍ച്ചയായും കഴിയും. ഞാന്‍ തന്നെ മോഹിനിയാട്ടം പ്രൊഫഷന്‍ ആയി സ്വീകരിച്ച് ഇതുവരെ എത്തിയ ഒരാളാണ്.&lt;br /&gt;&lt;br /&gt;█ മോഹിനിയാട്ടം പ്രൊഫഷന്‍ ആയി സ്വീകരിക്കാനുണ്ടായ കാരണം?&lt;br /&gt;&lt;br /&gt;എന്റെ ചെറുപ്പത്തില്‍ ഫാസ്റ്റ് നമ്പേഴ്സിനോടായിരുന്നു എനിക്ക് കൂടുതല്‍ താത്പര്യം. 75ന് ശേഷമാണ് ഞാന്‍ മോഹിനിയാട്ടത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തത് എന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അതിന് കാരണം, ഞാന്‍ മദ്രാസില്‍ ഒരുപാട് നൃത്തപരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. അന്ന് മോഹിനിയാട്ടം,ഭരതനാട്യം,കുച്ചിപ്പുടി,കഥകളി തുടങ്ങിയ എല്ലാ ശൈലികളും ഉള്‍പ്പെടുത്തിയായിരുന്നു ഞാന്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. അങ്ങനെയിരിക്കെ ഡെല്‍ഹിയില്‍ വള്ളത്തോള്‍ സെന്റിനറി വന്നപ്പോള്‍ എനിക്ക് മോഹിനിയാട്ടത്തിന് ക്ഷണം ലഭിച്ചു. അന്ന് ഞാന്‍ കരുതിയത്, എന്തിനാണ് എന്നെ മോഹിനിയാട്ടത്തിന് വിളിച്ചത്, ഞാന്‍ മോഹിനിയാട്ടത്തില്‍ അത്ര മികച്ച ഒരാളല്ലല്ലോ എന്നായിരുന്നു. അന്നത്തെ ആ ക്ഷണം എനിക്കത്ര താത്പര്യം തോന്നിയുമില്ല. കാരണം ഫാസ്റ്റ് നമ്പേഴ്സിനോടായിരുന്നല്ലോ എനിക്കന്ന് പ്രിയം. അങ്ങനെ ഞാന്‍ ഡെല്‍ഹിയില്‍ ചെന്ന് മോഹിനിയാട്ടം അവതരിപ്പിച്ചു. അന്ന് എനിക്ക് നല്ല അഭിപ്രായമാണ് എനിക്കവിടെ നിന്ന് ലഭിച്ചത്. അതിനുശേഷം  81ല്‍ പാരീസിലെ ഓട്ടം ഫെസ്റ്റിവലിന് മോഹിനിയാട്ടത്തിന് എനിക്ക് ക്ഷണം ലഭിച്ചു. അപ്പോഴാണ് ഞാന്‍ മോഹിനിയാട്ടം ഒരു പ്രൊഫഷനായി എടുക്കാം എന്ന് ചിന്തിച്ചു തുടങ്ങിയത്. കാരണം, എല്ലാ ഫെസ്റ്റിവലുകള്‍ക്കും അതാത് സംസ്ഥാനത്തെ കലകളില്‍ നിന്ന് ഒരാളെ മാത്രമെ തെരെഞ്ഞെടുക്കുകയുള്ളൂ. തമിഴ്നാട്ടില്‍ നിന്നാണെങ്കില്‍ ഭരതനാട്യത്തിന് ഒരുപാട് നല്ല നര്‍ത്തകരുണ്ട്. അതുപോലെത്തന്നെ ആന്ധ്രയില്‍ കുച്ചുപ്പുടിക്ക് പേരുകേട്ട എത്രയോ പേരുണ്ട്. അതുകൊണ്ടാണ് ഞാന്‍ മോഹിനിയാട്ടത്തില്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. അതുവഴി ഒട്ടുമിക്ക ഫെസ്റ്റിവലുകളിലും മോഹിനിയാട്ടം അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിക്കുകയും ചെയ്തു.&lt;br /&gt;മോഹിനിയാട്ടത്തില്‍ മാത്രം ഉറച്ചുനില്‍ക്കുന്ന കലാകാരികള്‍ ഇന്ന് കൂടുതലായി വരുന്നുണ്ടോ?&lt;br /&gt;ഒരുപാട് പേര്‍ ഇന്ന് മോഹിനിയാട്ടത്തില്‍ മാത്രം പ്രാക്ടീസ് ചെയ്തുവരുന്നുണ്ട്. ഡോ: നീന പ്രസാദ്, വിനിത നെടുങ്ങാടി, പല്ലവി കൃഷ്ണ, ഗോപികാ വര്‍മ്മ, ഉഷാ സുരേഷ് ബാലാജി, സുജാതാ രാമചന്ദ്രന്‍, ഗായകന്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രിയ ഉണ്ണിക്ലൃഷ്ണന്‍, നടന്‍ ജയറാമിന്റെ ഭാര്യ പാര്‍വ്വതി തുടങ്ങിയവരൊക്കെ മോഹിനിയാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. ഇവരില്‍ പലരും ഇന്ന് മോഹിനിയാട്ടം ഒരു പ്രൊഫഷനായി കൊണ്ടുനടക്കുന്നുണ്ട്. പൊതുധാരയില്‍ തന്നെ മോഹിനിയാട്ടത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;█ കെ.പി.എ.സി.ലളിതയുടെ ആത്മകഥയില്‍ പവിത്രനും, നിങ്ങളുടെ കുടുംബജീവിതവും നിറസാന്നിദ്ധ്യമാണ്. നിങ്ങളുടെ കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധം ഒന്ന് വിശദീകരിക്കാമോ?&lt;br /&gt;&lt;br /&gt;അക്കാദമിയുടെ ഒമ്പതാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ഞാന്‍ ആദ്യമായി ലളിതച്ചേച്ചിയെ കാണുന്നതും പരിചയപ്പെടുന്നതും. അതിനുശേഷം മദ്രാസില്‍ ഞാന്‍ നൃത്തപഠനത്തിന് പോയിരുന്നപ്പോള്‍ താമസിച്ചിരുന്നത് ലളിതച്ചേച്ചിയുടെ വീട്ടിലായിരുന്നു. അവിടെ വച്ചാണ് അവരുമായി ഞാന്‍ കൂടുതല്‍ അടുക്കുന്നത്. കൂടാതെ പവിത്രന്‍ ഭരതേട്ടനുമായി നല്ല അടുപ്പത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഇടക്കിടെ അവരുടെ വീട്ടിലേക്കും അവര്‍ ഞങ്ങളുടെ വീട്ടിലേക്കും വരാറുണ്ടായിരുന്നു. ഭരതേട്ടനും ലളിതച്ചേച്ചിയും വടക്കാഞ്ചേരിയിലെ വീട്ടിലെത്തുമ്പോഴൊക്കെ ഞങ്ങള്‍ മുടങ്ങാതെ അങ്ങോട്ട് പോകുമായിരുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്.&lt;br /&gt;&lt;br /&gt;█ കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തില്‍ ടീച്ചര്‍ ജഡ്ജായിരുന്നല്ലോ. ആ ഒരനുഭവം ഒന്ന് പങ്കു വയ്ക്കാമോ?&lt;br /&gt;&lt;br /&gt;വളരെ കുറച്ച് പരിപാടികള്‍ക്കേ ഞാന്‍ ജഡ്ജ് ആയി പോയിട്ടുള്ളൂ. കാരണം, വിധികര്‍ത്താവായിരിക്കുക എന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. ഏറെ നിബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ അന്ന് സംസ്ഥാന കലോത്സവത്തിന് മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും ജഡ്ജായത്. അന്നെനിക്ക് തോന്നിയത് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കുട്ടികളും കഴിവുള്ളവരാണ്. ആ കഴിവുകളെല്ലാം തന്നെ വെറുമൊരു മത്സരത്തോട് കൂടി അവ അവസാനിപ്പിക്കുന്നു. അക്കാര്യത്തില്‍ ഞാനേറെ ദുഃഖിതയാണ്. മത്സരരംഗത്തെ വീറും വാശിയുമൊന്നും അവര്‍ക്ക് തുടര്‍ന്നും കാണിക്കാനാവുന്നില്ല. അവരെല്ലാം ഒരു സംസ്ഥാനകലോത്സവംഓ, കോളേജ് പഠനമോ കഴിയുന്നതോട് കൂടി എ രംഗത്ത് നിന്ന് മാറിപ്പോവുന്നു. അതൊരു വല്ലാത്ത പ്രവണതയാണ്. അതിലാണ് എനിക്ക് ഏറെ വിഷമം തോന്നിയിട്ടുള്ളത്.&lt;br /&gt;&lt;iframe title="YouTube video player" width="480" height="390" src="http://www.youtube.com/embed/1U9fo1UfjJE" frameborder="0"&gt;&lt;/iframe&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-8220612961222866831?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/8220612961222866831/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/04/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/8220612961222866831'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/8220612961222866831'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/04/blog-post.html' title='ലാസ്യം, ലാവണ്യം'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://img.youtube.com/vi/1U9fo1UfjJE/default.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-6435026798630359127</id><published>2011-03-10T02:17:00.000-08:00</published><updated>2011-04-06T10:37:32.405-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>വിദ്യാഭ്യാസക്കച്ചവടത്തിന്റെ വക്രിച്ച മുഖങ്ങള്‍</title><content type='html'>ഞാനെഴുതുന്നത് കേവലമൊരു വെറും വായനയ്ക്കുള്ള കോറിയിടലുകളല്ല. ഇന്നും വിദ്യാര്‍ത്ഥിസമൂഹങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മളൊന്നും അറിയാതെ പോകുന്ന ചില കാഴ്ചകളുടെ പകര്‍ത്തെഴുത്താണ്. ഈ സംഭവത്തെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ ഒരു മനുഷ്യജീവി/ജീവികള്‍ ഇത്രയേറെ അധഃപ്പതിച്ചു പോകുമോ എന്നുവരെ എനിക്ക് തോന്നി. അതുകൊണ്ട് തന്നെ ഇതേപ്പറ്റി അന്വേഷിക്കാന്‍ വീണ്ടും ഞാന്‍ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഗന്ധം പറ്റിനില്‍ക്കുന്ന ആ പഴയ തെരുവിലേക്ക് കടന്നുചെല്ലുമ്പോള്‍ അവിടെ മുന്‍പ് കണ്ടിരുന്ന ചങ്കൂറ്റത്തിന്റെ പൊ&lt;img src="http://4.bp.blogspot.com/-M41t4cBbcFQ/TXkWSlV-1YI/AAAAAAAAAOs/2B_iOSBYvB8/s320/KERALA_COLLEGE_11594f.jpg" style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 222px;" border="0" alt="" id="BLOGGER_PHOTO_ID_5582517721620206978" /&gt;ലിവുകളില്ല, പൊട്ടിത്തെറികളില്ല, രോഷം കലര്‍ന്ന നോട്ടങ്ങളില്ല. മൗനത്തിന്റെ ഒട്ടും നേര്‍ത്തതല്ലാത്ത ഒരു ചട്ടക്കൂടിനുള്ളിലായിരുന്നു ആ തെരുവ്. എന്തൊക്കെയോ ദുരൂഹമായ കാര്യങ്ങള്‍ ആ മൗനത്തിന് വിളിച്ചോതാനുണ്ടെന്ന് വരെ എനിക്ക് തോന്നിപ്പോയി.&lt;br /&gt;&lt;br /&gt;ഈ സംഭവത്തെപ്പറ്റി പറയുന്നതിന് മുന്‍പ്, ഞാന്‍ ഈ പറഞ്ഞ തെരുവിനെപ്പറ്റിയും അവിടെയുള്ള കോളനിയെപ്പറ്റിയും പറയേണ്ടിയിരിക്കുന്നു. കാരണം, ഒരുപക്ഷേ നിങ്ങള്‍ ഈ സംഭവത്തെപ്പറ്റി അറിഞ്ഞിട്ടുണ്ടെങ്കില്‍ ആ സംഭവം ഈ തെരുവിനോട് ബന്ധപ്പെട്ടായിരിക്കും കേട്ടിരിക്കുക എന്ന് എനിക്കുറപ്പുണ്ട്. തമിഴ്നാടിന്റെ അതിര്‍ത്തിപ്രദേശമായ ഈ സ്ഥലം ഒരു റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഒരു വലിയ സിമന്റ് ഫാക്ടറിയോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലത്ത് താമസിക്കുന്നവര്‍ ഏറെയും കുടിയേറപ്പെട്ട മലയാളികളാണ്. തമിഴര്‍ ആണെങ്കില്‍ സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ആളുകള്‍. അവര്‍ക്കും താഴെ ഇനി മറ്റൊരു ജനത ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നേരം വെളുക്കുമ്പോഴേക്കും ചായയ്ക്ക് പകരം മദ്യവും കഞ്ചാവും ഭക്ഷണമാക്കിയവര്‍. പണി കഴിഞ്ഞ് വീട്ടിലെത്തുന്നതിനു മുന്‍പേ കഴിച്ച ലഹരിയില്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നവര്‍. ഇതൊക്കെയാണ് എനിക്ക് അവരെക്കുറിച്ചും ആ സ്ഥലത്തെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത്. എന്റെ ആറു വര്‍ഷത്തെ വിദ്യാര്‍ത്ഥിജീവിതം ഞാന്‍ ചെലവഴിച്ചത് ആ ഗ്രാമത്തിലെ തെരുവോരങ്ങളിലും അവിടെയുള്ള ആളുകള്‍ക്കിടയിലുമായിരുന്നു. ഞാന്‍ ഒരു കഥാകൃത്തെങ്ങാനുമായിരുന്നെങ്കില്‍ എത്രയോ കഥകള്‍ക്കുള്ള ത്രെഡുകള്‍ എനിക്കവിടെ നിന്ന് ലഭിച്ചേനെ. പുതിയ തമിഴ് സിനിമകളിലെ ഗ്രാമങ്ങള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ. ഏകദേശം അതിലും ദയനീയമായിരിക്കും ഇവിടുത്തെ സ്ഥിതി. ജാതി,അയിത്തം തുടങ്ങിയ എല്ലാ വേര്‍തിരിവുകളും നിലനിന്നിരുന്ന ഇവിടം ഒരര്‍ത്ഥത്തില്‍ അവിടെയുള്ള മുഖ്യധാര സമൂഹത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സ്ഥലം കൂടിയാണ്.&lt;br /&gt;&lt;br /&gt;ആദ്യമായി ഞാന്‍ അവിടെ താമസിക്കാന്‍ എത്തുമ്പോള്‍ ഏകദേശം ഇരുപത്തഞ്ചോളം പേരായിരുന്നു വിദ്യാര്‍ത്ഥികളായി ഉണ്ടായിരുന്നത്. ഞാന്‍ പഠനം കഴിഞ്ഞ് പോരുമ്പോള്‍ ഇരുപത്തഞ്ച് എന്നത് ഏകദേശം ഇരുന്നൂറിനടുത്തെത്തിയിട്ടുണ്ട്. ഈ ഒരു വിദ്യാര്‍ത്ഥിസംഘം തദ്ദേശീയരായ ആളുകളോടൊത്തു ചേര്‍ന്ന് ഒരു 'ഗുണ്ടാസംഘ'മായി പ്രവര്‍ത്തിച്ചിരുന്നു എന്നത് പോലീസ്/കോളേജ് അധികൃതരുടെ ഭാഷ്യം. ഒരു തരത്തില്‍ നോക്കിയാല്‍ ആ ഒരു പ്രയോഗമായിരിക്കണം അവിടെയുള്ളവരെ വഴിതെറ്റിക്കാനിടയാക്കിയതും. &lt;blockquote&gt;&lt;span &gt;അന്ന് ഞാന്‍ കാണുന്നത്, ഏത് സംഘടനയ്ക്കും വളര്‍ച്ച കൈവരിക്കുമ്പോള്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ അവിടെയും സംഭവിച്ചു എന്നതാണ്. കരിങ്കാലികള്‍, വിമതര്‍, പഴയ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍, സ്വത്വവാദികള്‍, പ്രാദേശിക വാദികള്‍ അങ്ങനെ ഒരിടത്തു തന്നെ പല പല സംഘങ്ങള്‍. അവിടുന്നങ്ങോട്ടാണ് കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിയുന്നത്. എല്ലാവരും ഒരുമിച്ചുണ്ടായിരുന്ന ഒരു സന്തുലിതാവസ്ഥ നഷ്ടപ്പെട്ടപ്പോള്‍ പാസ്പരം സംഘട്ടനങ്ങളും വാക്കേറ്റങ്ങളും അവിടെ സ്ഥിരമായി.&lt;/span&gt;&lt;/blockquote&gt;ഭയപ്പാടോടെയുള്ള മറ്റ് വിദ്യാര്‍ത്ഥികളുടെ നോട്ടം, അധ്യാപകരുടെ മനഃപ്പൂര്‍വമുള്ള ഒഴിവാക്കലുകള്‍ തുടങ്ങിയവ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നതോടെ ആ ഒരു ചിന്താഗതി ഞങ്ങളിലെല്ലാവരിലും ശക്തിപ്പെട്ടു എന്നുവേണം കരുതാന്‍. അവിടുന്നങ്ങോട്ട് പോലീസ് ഭാഷ്യത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമായിരുന്നു ഞങ്ങളുടേത്. ക്രൂരമായ റാഗിങ്ങുകള്‍, കൂട്ടം ചേര്‍ന്നുള്ള സംഘട്ടനങ്ങള്‍, മയക്കുമരുന്ന് വിതരണം(ജീവിതത്തിലാദ്യമായി പത്രത്തില്‍ മാത്രം കേട്ട് പരിചയമുള്ള സാധനങ്ങള്‍ ഞാന്‍ കാണുന്നത് അവിടെ വച്ചാണ്.) തുടങ്ങിയ അരാജകവും ഭീതിതവുമായ ഒരു ജീവിതശൈലി അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രൂപപ്പെട്ടു വന്നു. ഈ ഒരു രീതി ക്രമേണ മറ്റു കോളേജുകളിലേക്ക് വ്യാപിക്കുകയും, അവിടെയെല്ലാം ഞങ്ങള്‍ക്ക് കീഴില്‍ ഓരോ സംഘങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. അവസാനം ആ പ്രദേശത്തെ ഏത് കോളേജിലും എന്ത് പ്രശ്നം വന്നാലും പോലീസ് ആദ്യം ഞങ്ങളുടെ താമസസ്ഥലത്തേക്ക് എത്തുന്നതുവരെയായി കാര്യങ്ങള്‍.&lt;br /&gt;&lt;br /&gt;എന്റെ  ഡിഗ്രി പഠനം അവസാനിക്കുന്നതുവരെ ഏകദേശം മൂന്നുവര്‍ഷക്കാലം വളരെ സംഘടിതമായ രീതിയില്‍ ഈ വിദ്യാര്‍ത്ഥിസംഘം നിലനിന്നിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍ ഒരു ഗുണ്ടാസംഘത്തെപ്പോലെത്തന്നെ. ഒരു തലവന്‍ ഉണ്ടായിരിക്കും, അവന്റെ തീരുമാനമായിരിക്കും അവസാനത്തേത്. അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അധികാരമുണ്ടായിരിക്കില്ല. അതുവരെ ആരും അത്തരം തീരുമാനങ്ങളെ എതിര്‍ത്തിട്ടുമില്ല. ക്രൂരമായ റാഗിങ്ങുകളിലൂടെ പാകപ്പെടുത്തിയെടുക്കുന്നവരെ സംഘത്തില്‍ ചേര്‍ത്തും, എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയും ഏകദേശം ഫോര്‍ട്ട് കൊച്ചി സ്റ്റൈലിലായിരുന്നു എല്ലാവരുടെയും ജീവിതം. എന്തിനും ഏതിനും ഒരു ഫുള്‍ കൊടുത്താല്‍ കൂടെ നില്‍ക്കുന്ന തദ്ദേശീയരായ ചെറുപ്പക്കാര്‍. പിന്നെന്തു വേണം ഞങ്ങള്‍ക്ക്? ആരും വഴി പിഴച്ചുപോകാവുന്ന ഒരു സാഹചര്യം.&lt;br /&gt;&lt;br /&gt;ആ മൂന്നു വര്‍ഷക്കാലം കോളേജ് ജീവിതം ഞങ്ങള്‍ അത്രമാത്രം ആസ്വദിച്ചിരുന്നു. സസ്പെന്‍ഷനുകളും പോലീസ് സ്റ്റേഷനുകളിലെ രാത്രികളും ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നുണ്ട്. &lt;a href="http://4.bp.blogspot.com/-RidzUxCp_70/TXkWpikeuPI/AAAAAAAAAO0/C8vNxwEsbCc/s1600/1227622850228_first%252Byear%252Bragging%255B1%255D_t.JPG" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 319px; height: 320px;" src="http://4.bp.blogspot.com/-RidzUxCp_70/TXkWpikeuPI/AAAAAAAAAO0/C8vNxwEsbCc/s320/1227622850228_first%252Byear%252Bragging%255B1%255D_t.JPG" border="0" alt="" id="BLOGGER_PHOTO_ID_5582518116012701938" /&gt;&lt;/a&gt;പ്രാദേശിക മതവാദികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ഞങ്ങളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകര്‍. അവരുടെ പല കൊള്ളരുതായ്മകളും അരങ്ങേറുന്നത് ഞങ്ങളുടെ വീട്ടില്‍. ഞങ്ങള്‍ക്ക് മറിച്ചൊന്നും പറയാനാവാത്ത അവസ്ഥ. ആരും ഒന്നും മിണ്ടിയില്ല. അവരുടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം തുടര്‍ന്നുപോയിക്കൊണ്ടേയിരുന്നു. കാരണം, കോളേജിലെ സസ്പെന്‍ഷനുകളും, ഒത്തുതീര്‍പ്പുചര്‍ച്ചകളുമെല്ലാം ഇവര്‍ വഴിയായിരുന്നു ഞങ്ങള്‍ ശരിയാക്കിക്കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഒരു മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിങ്ങില്‍ കാര്യങ്ങളെല്ലാം മുന്നോട്ട് പോയി.&lt;br /&gt;&lt;br /&gt;അങ്ങനെ ഞങ്ങളുടെ പഠനം കഴിഞ്ഞ് എല്ലാവരും അവരവരുടെ ഇടങ്ങളിലേക്ക് പിരിഞ്ഞുപോയി. അതില്‍ ഞാന്‍ മാത്രം ഉപരിപഠനത്തിനായി വീണ്ടും അവിടെത്തന്നെ എത്തിപ്പെട്ടു. അന്ന് ഞാന്‍ കാണുന്നത്, ഏത് സംഘടനയ്ക്കും വളര്‍ച്ച കൈവരിക്കുമ്പോള്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ അവിടെയും സംഭവിച്ചു എന്നതാണ്. കരിങ്കാലികള്‍, വിമതര്‍, പഴയ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍, സ്വത്വവാദികള്‍, പ്രാദേശിക വാദികള്‍ അങ്ങനെ ഒരിടത്തു തന്നെ പല പല സംഘങ്ങള്‍. അവിടുന്നങ്ങോട്ടാണ് കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിയുന്നത്. എല്ലാവരും ഒരുമിച്ചുണ്ടായിരുന്ന ഒരു സന്തുലിതാവസ്ഥ നഷ്ടപ്പെട്ടപ്പോള്‍ പാസ്പരം സംഘട്ടനങ്ങളും വാക്കേറ്റങ്ങളും അവിടെ സ്ഥിരമായി. ഈ അവസാം മുതലെടുത്തത് മുന്‍കാലങ്ങളില്‍ ഞങ്ങള്‍ക്കെതിരെ നിന്നിരുന്ന ചിലരായിരുന്നു. റാഗിങ്ങ്, മയക്കുമരുന്ന് വിതരണം തുടങ്ങിയവയുടെ പേരില്‍ തദ്ദേശീയരായ ആളുകള്‍ തങ്ങള്‍ക്ക് താത്പര്യമില്ലാത്തവരെയെല്ലാം ആക്രമിച്ചുതുടങ്ങി. കോളേജ് അധികൃതര്‍ പഴയ വൈരാഗ്യം വച്ച് അവസരങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇതിനിടയിലെല്ലാം പലപ്പോഴും കുടുങ്ങിയിരുന്നത് ഒന്നുമറിയാത്ത ചില പാവങ്ങളായിരുന്നു.&lt;br /&gt;&lt;blockquote&gt;&lt;span &gt; " എനിക്ക് കേരളത്തിനകത്തും പുറത്തുമായി പതിമൂന്ന് കോളേജുകളുണ്ട്. അതുകൊണ്ട് ഈ ഒരു കോളേജ് കുറച്ചുകാലം അടച്ചിട്ടു എന്നു കരുതി എനിക്ക് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല. നിങ്ങളുടെ മക്കള്‍ക്ക് ഞാന്‍ രണ്ട് ദിവസത്തെ അവധി തരാം. അതിനുശേഷവും ആരും ക്ലാസില്‍ കയറിയില്ലെങ്കില്‍ ഞാന്‍  ഞാന്‍ ഈ കോളേജ് അടച്ചിടും. പിന്നെ ആര്‍ക്കാണ് നഷ്ടം എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..!" ഇതായിരുന്നു ആ കോളേജധികാരിയുടെ വിധിതീര്‍പ്പ്.&lt;/span&gt;&lt;/blockquote&gt;&lt;br /&gt;മലയാളി വിദ്യാര്‍ത്ഥികളുടെയും കോളേജുകളുടെയും ക്രമാതീതമായ വര്‍ദ്ധനവ്, ഒരു താമസസ്ഥലം എന്ന അടിസ്ഥാന ആവശ്യത്തെ പലപ്പോഴും എതിര്‍ത്ത് നിന്നപ്പോള്‍ പല വിദ്യാര്‍ത്ഥികള്‍ക്കും ഈ തെരുവിനെ ആശ്രയിക്കേണ്ടി വന്നു. അതുവഴി അവര്‍ പോലും ഈ പകവീട്ടലില്‍ ഒന്നും അറിയാതെ പെട്ടുപോകാറുണ്ടായിരുന്നു. അതായിരുന്നു ഏറെ സങ്കടകരം. അത്തരക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും ആളുകള്‍ പറയുന്നത്, 'അവര്‍ മയക്കുമരുന്ന് ഉപയോഗിച്ച് നടക്കുന്നവരല്ലേ ആ പ്രശ്നത്തില്‍ നമ്മള്‍ ഇടപെടേണ്ട' എന്നായിരുന്നു. ഇതാണ് ഒരു പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് !!&lt;br /&gt;&lt;br /&gt;ഇനിയാണ് ഞാന്‍ യഥാര്‍ത്ഥസംഭവത്തിലേക്ക് കടക്കുന്നത്. നഗരത്തിലെ ഒരു പേരുകേട്ട കോളേജ്. കേരളത്തിനകത്തും എന്തിന് ഇന്ത്യയ്ക്ക് പുറത്തുപോലും ഈ കോളേജിന്റെ പേരറിയാത്തവര്‍ വിരളം. അവിടെ ഒരു മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഈ അടുത്ത് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി താമസിച്ചിരുന്നത് ഞാന്‍ മുകളില്‍ സൂചിപ്പിച്ച് സ്ഥലത്താണ്. മരണപ്പെട്ടത് ഒരു പാവം തമിഴ് വിദ്യാര്‍ത്ഥി, പേര് വിഘ്നേഷ്. ഇനി എന്തിനാണ് അവന്‍ ആത്മഹത്യ ചെയ്തത് എന്നുകൂടി കേള്‍ക്കുക. ഇന്റേണല്‍ എക്സാമിന് ടീച്ചര്‍ മനഃപ്പൂര്‍വ്വം പരാജയപ്പെടുത്തിയ കാരണത്താലാണ് അവന്‍ ഈ കടുംകൈ ചെയ്തത്. ഇത് ഞങ്ങള്‍ പറയുന്നതല്ല. മരിക്കും മുന്‍പ് വിഘ്നേഷ് എഴുതിയ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങളാണ്. ഈ സംഭവം ഒരു ചര്‍ച്ചാവിഷയമായി. പൊതുവെ ഇത് കേന്ദ്രീകരിക്കപ്പെട്ടത് ആ സ്ഥലത്തേയും സാഹചര്യങ്ങളേയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു. പക്ഷേ, ഈ ആത്മഹത്യാക്കുറിപ്പ് എല്ലാവരുടെയും എന്തിന് മറ്റ് വിദ്യാര്‍ത്ഥികളുടെ പോലും മുന്‍ധാരണകളെ അട്ടിമറിച്ചു.&lt;br /&gt;&lt;br /&gt;മരിച്ച വിദ്യാര്‍ത്ഥിയുടെ സംസ്കാരച്ചടങ്ങിന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഒട്ടുമിക്കവരും പങ്കെടുത്തു. എന്നാല്‍ കോളേജ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതിനിധി പോലും അന്ന് അവിടേക്ക് എത്തിയില്ലത്രെ. അതൊന്നും ആരും അത്ര കാര്യമാക്കി എടുത്തില്ല. എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ ആരും പിന്നീട് ക്ലാസില്‍ കയറിയില്ല. വിഘ്നേഷിന്റെ മരണത്തിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അവര്‍ സമരമാരംഭിച്ചു. മൂന്നു ദിവസത്തോളം മാത്രമെ സമരം നീണ്ടുനിന്നുള്ളൂ. സെക്രട്ടറി ടൂറിലാണെന്നും വന്നാല്‍ മാത്രമേ എന്തെങ്കിലും ചര്‍ച്ച ചെയ്യാനാവൂ എന്നുമായിരുന്നു കോളേജധികൃതരുടെ നിലപാട്. നൂറു കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ വിഘ്നേഷിന്റെ ആത്മഹത്യാക്കുറിപ്പുകളുടെ കോപ്പികളും ഉയര്‍ത്തിപ്പിടിച്ച് കോളേജിന് മുന്നില്‍ കാത്തുനിന്നു.&lt;br /&gt;&lt;br /&gt;മൂന്നു ദിവസത്തിനു ശേഷം ടൂര്‍ കഴിഞ്ഞെത്തിയ സെക്രട്ടറി, അടിയന്തിരമായി ഒരു പാരന്റ്സ് മീറ്റിംഗ് വിളിച്ചു. അതില്‍ അദ്ദേഹം അറിയിച്ച തന്റെ തീരുമാനം ഇതായിരുന്നു. " എനിക്ക് കേരളത്തിനകത്തും പുറത്തുമായി പതിമൂന്ന് കോളേജുകളുണ്ട്. അതുകൊണ്ട് ഈ ഒരു കോളേജ് കുറച്ചുകാലം അടച്ചിട്ടു എന്നു കരുതി എനിക്ക് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല. നിങ്ങളുടെ മക്കള്‍ക്ക് ഞാന്‍ രണ്ട് ദിവസത്തെ അവധി തരാം. അതിനുശേഷവും ആരും ക്ലാസില്‍ കയറിയില്ലെങ്കില്‍ ഞാന്‍  ഞാന്‍ ഈ കോളേജ് അടച്ചിടും. പിന്നെ ആര്‍ക്കാണ് നഷ്ടം എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..!" ഇതായിരുന്നു ആ കോളേജധികാരിയുടെ വിധിതീര്‍പ്പ്. ആരോപണവിധേയയായ അധ്യാപികയെ ഒരു പ്രഹസനത്തിനു പോലും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യാന്‍ തയ്യാറാവാതെ ആ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ നിഷ്കരുണം അവഹേളിച്ച ഒരു വിദ്യാഭ്യാസക്കച്ചവടക്കാരന്റെ ധാര്‍ഷ്ട്യം സാംസ്കാരികകേരളത്തിനു പോലും ശാപമാകുന്നത് അയാളൊരു മലയാളി ആണ് എന്ന് കേള്‍ക്കുമ്പോഴാണ്.&lt;br /&gt;&lt;br /&gt;ഈ സംഭവം ഇന്ന് കേരളത്തിലാണ് നടന്നിരുന്നത് എങ്കില്‍ എന്തെല്ലാം സംഭവിക്കുമായിരുന്നു. ദൃശ്യ-പത്രമാധ്യമങ്ങളും സമരമുഖങ്ങളും ഇതിനെതിരെ എങ്ങനെ പ്രതികരിക്കുമായിരുന്നു? എന്നാള്‍ അവിടെ ഈ സംഭവം യാതൊരു ചലനവും സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല ഒരു പ്രാദേശിക റിപ്പോര്‍ട്ടര്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികാരവര്‍ഗ്ഗത്തിന്റെ കറുത്ത കൈകള്‍ക്കിടയില്‍ കിടന്ന് ഞെരിഞ്ഞമരുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹമാണ് അന്യസംസ്ഥാനങ്ങളില്‍ ഇന്ന് കാണുന്നത്. കേവലം ഈ കോളേജില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇത്തരം സംഭവങ്ങള്‍. വിദ്യാഭ്യാസത്തെ കച്ചവടമായി കാണുന്ന ഏതൊരിടത്തും സംഭവിക്കാവുന്ന/സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണിത്. വിഘ്നേഷ് അതിന്റെ ഒരു പ്രതിനിധി മാത്രമായിരിക്കാം. ഇവരെപ്പോലുള്ളവരുടെ അച്ഛനമ്മമാര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ പ്രതീക്ഷകളാണ്, സ്വപ്നങ്ങളാണ്.&lt;br /&gt;&lt;br /&gt;ഇതുമാത്രമല്ല, റാഗിങ്ങിനെതിരെ ഘോരഘോരം സംസാരിക്കൂന്ന പല മാനേജ്മെന്റുകളേയും നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ. ഒരു കാര്യം ചോദിക്കാട്ടെ, Ragging is a practice in educational institutions that involves existing students baiting or bullying new students. It often takes a malignant form wherein the newcomers may be subjected to psychological or physical torture. ഇതാണല്ലോ റാഗിങ്ങ്. എങ്കില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആകെ രണ്ട് മാസക്കാലത്തോളമെ ഇതിനിറങ്ങിത്തിരിക്കൂ. എന്നാല്‍ കോളേജ് അധികാരികളും അധ്യാപകരും വിദ്യാര്‍ത്ഥികളെ എത്രമാത്രം മാനസികമായി ടോര്‍ച്ചര്‍ ചെയ്യുന്നുണ്ട് എന്നുള്ളത് ഒരു സര്‍വ്വേ വന്നാല്‍ നമുക്ക് മനസിലാക്കാനാവും. അതും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടല്ല്ലാതെ.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ ഈ റാഗിങ്ങും മറ്റുമായി നടന്നിരുന്ന കാലത്തെല്ലാം ഒട്ടുമിക്ക സീനിയര്‍ അധ്യാപകരുമായി ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അതൊന്നും തന്നെ പഠനത്തിന്റെ മികവിലായിരുന്നില്ല എന്നുമാത്രം. അതില്‍ പലര്‍ക്കും ഞങ്ങളെക്കൊണ്ട് പലതരത്തിലുള്ള ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ ഇത്തരത്തില്‍ ഇന്റേണലിലും മറ്റും പരാജയപ്പെടുന്ന ചിലരെയെങ്കിലും ഞങ്ങള്‍ക്ക് സഹായിക്കാണ്‍ കഴിഞ്ഞിട്ടുണ്ട്. അന്ന് പലര്‍ക്കും വേണ്ടി ശുപാര്‍ശ ചെയ്യുമ്പോഴും ഞങ്ങള്‍ക്ക് ഒന്നും തോന്നിയിട്ടില്ല. ആരുടെയും വീട്ടുകാര്‍ വിഷമിക്കരുത് എന്നുള്ളത് മാത്രമേ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കൂട്ടതിലെ പലരുടെയും ശരിയായ മുഖങ്ങള്‍ ഞാന്‍ കാണുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെയായിരുന്നു. തെമ്മാടികളായവര്‍ പോലും ചില സമയങ്ങളില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രിന്‍സിപ്പലിന്റെയും മറ്റുള്ളവരുടെയുമൊക്കെ കാലുപിടിക്കുമ്പോള്‍ ഞാന്‍ പലപ്പൊഴും &lt;a href="http://4.bp.blogspot.com/-JkLx5qasqgQ/TXkYFguCJXI/AAAAAAAAAO8/GmwTc1KEZ0A/s1600/2187344.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 313px; height: 234px;" src="http://4.bp.blogspot.com/-JkLx5qasqgQ/TXkYFguCJXI/AAAAAAAAAO8/GmwTc1KEZ0A/s400/2187344.jpg" border="0" alt="" id="BLOGGER_PHOTO_ID_5582519696063866226" /&gt;&lt;/a&gt;അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം സ്വന്തം ആവശ്യത്തിനുപോലും ഇവരാരും ആരുടെയും കാലുപിടിക്കാനൊ അപേക്ഷിക്കാനോ പോവാറില്ലായിരുന്നു. ഇന്ന് വിഘ്നേഷിന്റെ കാര്യം ആലോചിക്കുമ്പോള്‍ തോന്നുന്നു എത്ര വലിയ കാര്യങ്ങളാണ് അന്ന് അവര്‍ ചെയ്തിരുന്നത് എന്ന്. ഇന്നലെ കോളേജില്‍ പോയപ്പോള്‍ ഞങ്ങളുടെ പഴയ അധ്യാപകന്‍ പറഞ്ഞതും ഇതു തന്നെയായിരുന്നു. "നിങ്ങളുടെ കാര്യങ്ങള്‍ക്കൊന്നും നിങ്ങള്‍ ഇവിടെ വന്നിട്ടില്ല. നിങ്ങള്‍ എന്നും കൈനീട്ടിയിരുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നല്ലോ". ഈ വാക്കുകള്‍ക്കിടയില്‍ എവിടെയൊ തേങ്ങുന്ന വിഘ്നേഷിന്റെ അച്ഛനമ്മമാരുടെ കണ്ണീരാണ് തെളിഞ്ഞു വന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-6435026798630359127?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/6435026798630359127/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/03/blog-post_10.html#comment-form' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/6435026798630359127'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/6435026798630359127'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/03/blog-post_10.html' title='വിദ്യാഭ്യാസക്കച്ചവടത്തിന്റെ വക്രിച്ച മുഖങ്ങള്‍'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-M41t4cBbcFQ/TXkWSlV-1YI/AAAAAAAAAOs/2B_iOSBYvB8/s72-c/KERALA_COLLEGE_11594f.jpg' height='72' width='72'/><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-4287364739861187361</id><published>2011-03-02T11:41:00.000-08:00</published><updated>2011-03-10T03:45:22.186-08:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>വായനക്കാരന്‍ ഒരു വാരികയെ നോക്കുമ്പോള്‍</title><content type='html'>എല്ലാവരും പാടുന്ന പല്ലവിയില്‍ നിന്ന് വ്യത്യസ്തമായി ഒന്ന് ഉരിയാടിയാല്‍ അത് സെന്‍സേഷണലിസമാകുമോ? അറിയില്ല. പക്ഷേ, ഈ അടുത്ത കാലത്തായി മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുമ്പോള്‍ അങ്ങിനെയാണ് തോന്നുന്നത്.ഞാന്‍  കാലങ്ങളായി മുടങ്ങാതെ ആഴ്ചപ്പതിപ്പ് വായിക്കുന്ന ഒരു വായനക്കാരനൊന്നുമല്ല. ഏറിയാല്‍ ഒരു ഒന്നരക്കൊല്ലം അതിനപ്പുറത്തേക്ക് കടക്കില്ല മാതൃഭൂമി ആഴ്ചപ്പതിപ്പുമായുള്ള എന്റെ ബന്ധം. "തിങ്കളും ചൊവ്വയുമൊക്കെ ആവാന്‍ ഞങ്ങള്‍ കാത്തിരിക്കാറുണ്ട്. കാരണം അന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുന്ന ദിവസം. അന്നേ ദിവസം കാലത്ത് അത് ആദ്യം വായിക്കാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരുന്നിരുന്നു" എന്നൊക്കെ പലരും പലയിടത്തും എഴുതിയത് വായിച്ചിട്ടുണ്ട്. ആ കാലത്തെക്കുറിച്ച് എനിക്ക് അത്ഭുതം തോന്നുന്നു. കാരണം, ഇന്ന് ആ ആഴ്ചപ്പതിപ്പ് ചൊവ്വാഴ്ച കയ്യില്‍ കിട്ടിയാല്‍  ഒന്ന് ഓടിച്ചു നോക്കും. പുറകില്‍ നിന്നാണ് എന്ന് മാത്രം. മികച്ച വായന കിട്ടുന്നത് കോളേജ് മാഗസിനിലും ബാലപംക്തിയിലുമാണ്. പിന്നെ കണ്ണുകള്‍ തിരയുന്നത് അജീബ് കോമാച്ചിയുടെ പേജുകളാണ്. കാത്തിരുന്ന വായന അതോടെ കഴിഞ്ഞു. ബ്ലോഗനയില്‍ വരുന്ന മിക്ക രചനകളും മുന്‍പ് എങ്ങനെയെങ്കിലുമൊക്കെ ഒന്ന് പരതിപ്പോയിട്ടെങ്കിലുമുണ്ടാവും. അതുകൊണ്ട് തന്നെ അതിന് ഞാനത്ര പ്രാധാന്യം കൊടുക്കാറുമില്ല. &lt;br /&gt;&lt;br /&gt;മാതൃഭൂമിയിലെ അഭിമുഖങ്ങളെ പറ്റി പറയുകയാണെങ്കില്‍, ഒരു വായനക്കാരനെ എങ്ങിനെ ബോറടിപ്പിച്ചു കൊല്ലാം എന്നതിനെപ്പറ്റി ഗവേഷണം നടത്തുകയാണ് സബ് എഡിറ്റര്‍ എന്ന് തോന്നിപ്പോകും. മുന്‍പ് സഖാവ് വേണുവിന്റെ ഒരു അഭിമുഖം വന്നിരുന്നത് ഓര്‍മയുണ്ടോ? പല പല ലക്കങ്ങള്‍ കടന്നുപോയിട്ടും സഖാവിന് പറയാനുണ്ടായിരുന്നതൊന്നും കഴിഞ്ഞില്ല. അവസാനം പുള്ളിയുടെ ഒരു ലേഖനവും കൂടി കൂട്ടിച്ചേര്‍ത്താണ് ആ അഭിമുഖവധ പരമ്പര അവസാനിപ്പിച്ചത്. അതിന്റെയെല്ലാം തുടര്‍പ്രകമ്പനങ്ങളില്‍ വായനക്കാരില്‍ പലര്‍ക്കും ഇന്നും പരിക്കേല്‍ക്കുന്നുണ്ട് എന്ന വസ്തുത മാതൃഭൂമി കാണുന്നുണ്ടോ ആവോ? &lt;br /&gt;&lt;br /&gt;ഏകദേശം അഭിമുഖത്തിന്റെ നിലപാട് തന്നെയാണ് അഴീക്കോട് മാഷിന്റെ കാര്യത്തിലും അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതും. ആദ്യമൊക്കെ ആ വായനക്ക് നല്ല രസം തോന്നിയിരുന്നെങ്കിലും, ഇന്ന് ആ പേജ് കാണുമ്പോഴേക്കും മറിച്ചു പോവാന്‍ തോന്നും. ഈ പംക്തിയെയും അതിന്റെ തുടര്‍ യാത്രയെയും പറ്റി 'സാഹിത്യവിമര്‍ശം' എന്ന ത്രൈമാസികയില്‍ വന്ന വിമര്‍ശം എത്ര സത്യം. &lt;br /&gt;&lt;br /&gt;കവിതയും കഥയും പേരിനൊന്നു ചേര്‍ക്കാം എന്ന മട്ടിലാണ് ഇവര്‍. കേരളത്തില്‍ പുതിയ പല കവികളും കഥാകാരന്മാരും വന്നതൊന്നും അവര്‍ അറിഞ്ഞിട്ടേയില്ല എന്നു തോന്നുന്നു. അന്നും ഇന്നും എന്നും അവര്‍ക്ക് ഒരേ ആളുകള്‍ തന്നെ കവികളും കഥാകാരന്മാരും. ഒരു നോവല്‍ തുടങ്ങുമ്പോള്‍ എഴുത്തുകാരന്‍ കാണിച്ചിരുന്ന &lt;blockquote&gt;&lt;font size="3"&gt;&lt;bold&gt;നേരത്തും കാലത്തും പത്രം വായിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ പാവം ദിനപ്പത്ര വായനക്കാര്‍, പത്തുമണിയോടെ പത്രം വിതരണം ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട പാവം ഏജന്റുമാര്‍. ഇവരൊന്നും തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉദ്ബുദ്ധരാക്കപ്പെട്ട വായനക്കാരല്ല. പിന്നെ ഇവരൊക്കെ എന്ത് പിഴച്ചു. ഇതൊക്കെയാണോ സുഹൃത്തേ സെന്‍സേഷണലിസവും മോഡേണ്‍ ജേര്‍ണലിസവും?&lt;/font&gt;&lt;/bold&gt;&lt;/blockquote&gt;ശുഷ്കാന്തിയൊന്നും അതിന്റെ തുടര്‍ലക്കങ്ങളില്‍ കാണാനുമില്ല. നോവല്‍ വരുന്നതിന് മുന്‍പ് ഇരുപുറം ചട്ടകളിലുമായി കളര്‍ചിത്രങ്ങളില്‍ നോവലിസ്റ്റ് എങ്ങോട്ടോ നോക്കുന്ന ഒരു ചിത്രമുണ്ടായിരുന്നു. ആ അവ്സ്ഥയിലാണ് ഇന്ന് ആ നോവലിന്റെ വായനക്കാര്‍. നോവലിസ്റ്റ് കൊണ്ടുവന്ന ആ പുതിയ ആഖ്യാനരീതി ഒരിക്കലും ഒരു വാരികയ്ക്ക് പറ്റുന്നതായിരുന്നില്ല. അത് ഒരു പുസ്തകമായിട്ടാണ് വന്നിരുന്നതെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത അതിന് ലഭിക്കുമായിരുന്നു. &lt;br /&gt;&lt;br /&gt;ഇനിയാണ് കവര്‍സ്റ്റോറികളുടെ കഥ പറയാനുള്ളത്. കവര്‍സ്റ്റോറി സെന്‍സേഷണല്‍ ഐറ്റംസുകള്‍ മാത്രമായിരിക്കും എന്നത് മാതൃഭൂമിയുടെ മുഖമുദ്ര. ഓരോ പുതിയ ലക്കവും പുതുമ നിറഞ്ഞതാക്കണം എന്നതാണ് അവരുടെ ശ്രമം. അതെത്ര മാത്രം വിജയിക്കുന്നു എന്ന് കണ്ടറിയണം. &lt;br /&gt;&lt;br /&gt;അല്പകാലം മുന്‍പ് പ്രൊഫ: ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയപ്പോള്‍ മാതൃഭൂമി ചെയ്തത് മിശ്രവിവാഹിതരായ സെലിബ്രിറ്റികളുടെ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഒരു പ്രത്യേക പതിപ്പായിരുന്നു. അതും സ്ഥിരം പംക്തികള്‍ പോലും ഒഴിവാക്കിക്കൊണ്ട്. അതുപോലെ എന്റൊസള്‍ഫാന്‍ ഇഷ്യു വന്നപ്പോള്‍ ദേ വരുന്നു മധുരാജിന്റെ ഒരു ഫോട്ടോ ഫീച്ചര്‍. അതെല്ലാം ഓകെ. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു കഴിഞ്ഞ ലക്കം. ആര്‍.എസ്.എസ്.ഭീകരത ഇന്ത്യയെ വിഴുങ്ങുമോ? നൂറ്റിമൂന്നു കോടി ജീവിതങ്ങളെ ആര്‍.എസ്.എസ്.എങ്ങിനെയാണ് തകര്‍ക്കാന്‍ പോകുന്നത്? തുടങ്ങിയ വാചകങ്ങള്‍ ക്വോട്ട് ചെയ്യപ്പെട്ട ആ പതിപ്പ് മുഴുവന്‍ എങ്ങിനെയൊക്കെ ആര്‍.എസ്.എസിനെ കുറ്റം പറയാം എന്നതിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്. കാഴ്ചയില്‍ തന്നെ ഒരു ഭീകരരൂപമായി സൃഷ്ടിക്കപ്പെട്ട ആ ലക്കം ഉള്ളില്‍ കൂടുതല്‍ &lt;a href="http://1.bp.blogspot.com/-R2jrjQPe2FI/TW6ej8Y9ZgI/AAAAAAAAANc/kg8947lx_6M/s1600/m42.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 243px; height: 320px;" src="http://1.bp.blogspot.com/-R2jrjQPe2FI/TW6ej8Y9ZgI/AAAAAAAAANc/kg8947lx_6M/s320/m42.jpg" border="0" alt=""id="BLOGGER_PHOTO_ID_5579571328702047746" /&gt;&lt;/a&gt;&lt;br /&gt;പ്രശ്നബാധിതമായ ഒന്നായിരുന്നു. മാധ്യമസ്വാതന്ത്ര്യം വച്ച് നിങ്ങള്‍ക്ക് ആര്‍.എസ്.എസിനെയോ, പോപ്പുലാര്‍ ഫ്രണ്ടിനെയോ, നക്സലൈറ്റുകളെയൊ കുറിച്ചൊക്കെ എന്തും എഴുതാം. എന്നാല്‍ ഇതൊന്നുമല്ല ഇവിടെ ഞാന്‍ പറയാന്‍ പോകുന്ന കാര്യം. ഞാന്‍ പറയാന്‍ പോകുന്ന കാര്യം സംഭവിച്ചത് ഈ ലക്കം ഇറങ്ങിയതിന്റെ തൊട്ടടുത്തുള്ള ദിവസമാണ്. പാലക്കാട് ജില്ലയില്‍ പലയിടത്തും അന്നത്തെ മാതൃഭൂമി ദിനപ്പത്രം കാണാനില്ല. എന്താണ് കാര്യം എന്ന് തിരക്കിയപ്പോള്‍ അറിഞ്ഞത്, കഴിഞ്ഞ ദിവസം ഇറങ്ങിയ ആര്‍.എസ്.എസ് സ്പെഷല്‍ ആഴ്ചപ്പതിപ്പിന്റെ ബാക്കിപത്രമാണ് ഇത് എന്നാണ്. &lt;br /&gt;&lt;br /&gt; &lt;br /&gt;നേരത്തും കാലത്തും പത്രം വായിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ പാവം ദിനപ്പത്ര വായനക്കാര്‍, പത്തുമണിയോടെ പത്രം വിതരണം ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട പാവം ഏജന്റുമാര്‍. ഇവരൊന്നും തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉദ്ബുദ്ധരാക്കപ്പെട്ട വായനക്കാരല്ല. പിന്നെ ഇവരൊക്കെ എന്ത് പിഴച്ചു. ഇതൊക്കെയാണോ സുഹൃത്തേ സെന്‍സേഷണലിസവും മോഡേണ്‍ ജേര്‍ണലിസവും?&lt;br /&gt;&lt;br /&gt;ഇതിലും രസകരമാണ്ഒരു മാതൃഭൂമി ഏജന്റ് പറയുന്ന ഈ കാര്യം. ഒരു ദിവസം ഈ ഏജന്റുമായി സംസാരിച്ചുകൊണ്ടിരിക്കെ അയാള്‍ പറഞ്ഞു. "ഞാന്‍ കമല്‍ റാം സജീവിന് ഒരു കത്തെഴുതാന്‍ പോവുകയാ." "എന്തിനാ?" ഞാന്‍ ചോദിച്ചു. തികച്ചും സ്വാഭാവികമായ എന്റെ ചോദ്യം. കാരണം ഒരു ഏജന്റ് എന്തിനാണ് ഒരു വാരികയുടെ സബ് എഡിറ്റര്‍ക്ക് കത്തെഴുതുന്നത്? "അങ്ങോര്‍ക്ക് ഒരു മാസം തികഞ്ഞാല്‍ കറക്റ്റ് ശമ്പളം കിട്ടും. നമ്മടെ കാര്യം അങ്ങനല്ല. ഈ വന്നു കെടക്കണതൊക്കെ വിറ്റാലെ നമ്മടെ വീട്ടിലെ അടുപ്പ് പുകയൂ. ഈ പണ്ടാരാണെല്‍ പതിനഞ്ച് കോപ്പി വന്നാ ഏറിക്കൂട്യാല്‍ മൂന്ന്, നാല്. അതിനപ്പുറം പോണില്ല്യ. മുന്‍പാണേല്‍ പത്തും പന്ത്രണ്ടും പോയിരുന്നതാ. കാര്യമായിട്ട് ഒരു കത്തങ്ങെഴുതിയാല്‍ ഒരല്പം മനഃസ്സമാധാനമെങ്കിലും കിട്ടൂലോ." നിഷ്കളങ്കമായ ആ മറുപടി കേട്ടപ്പോള്‍ ചിരി തോന്നിയെങ്കിലും സംഗതിയുടെ മറുപുറം ഞാനൊന്ന് ആലോചിച്ചു നോക്കി. സംഭവം ശരിയാണ്. ഗ്രാമങ്ങളിലെ കടകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇന്ന് പോകുന്നത് ഒന്നോ രണ്ടോ എണ്ണം മാത്രമാണ്. ആരാണ് ഇതിന് ഉത്തരവാദി? &lt;br /&gt;&lt;a href="http://1.bp.blogspot.com/-daL2ryCaM20/TW6e0cGL-_I/AAAAAAAAANk/RKosCJY4mgA/s1600/m28-1.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 230px; height: 320px;" src="http://1.bp.blogspot.com/-daL2ryCaM20/TW6e0cGL-_I/AAAAAAAAANk/RKosCJY4mgA/s320/m28-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5579571612091153394" /&gt;&lt;/a&gt;&lt;br /&gt;ഇതുപോലെയുള്ള ഒരുപാറ്റ് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടാണ് ഞാനിതെഴുതുന്നത് തന്നെ. കാലങ്ങളോളം സൂക്ഷിച്ചുവച്ചിരുന്ന വരിക്കാരെപ്പോലും നഷ്ടപ്പെടുത്തിക്കൊണ്ട് മാതൃഭൂമി എന്ന ഈ മുഖ്യധാര ആഴ്ചപ്പതിപ്പിന്റെ പോക്ക് ഏത് ദിശയിലേക്കാണ്? നിലനില്പിനു വേണ്ടിയുള്ള സമരങ്ങളായിരിക്കാം ഒരുപക്ഷേ ഈ കാണുന്ന നിഴല്‍കൂത്തുകളെല്ലാം. എന്തുവന്നാലും വായനക്കാരന്റെ മനം മടുപ്പിക്കുന്ന ഇത്തരം പ്പ്രവണതകള്‍ ഉപേക്ഷിച്ച് ഇനി എന്നാണാവോ എന്റെ സബ് എഡിറ്റര്‍ ട്രെയിനീ താങ്കള്‍ വഴിമാറുക...??&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-4287364739861187361?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/4287364739861187361/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/03/blog-post.html#comment-form' title='45 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/4287364739861187361'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/4287364739861187361'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/03/blog-post.html' title='വായനക്കാരന്‍ ഒരു വാരികയെ നോക്കുമ്പോള്‍'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-R2jrjQPe2FI/TW6ej8Y9ZgI/AAAAAAAAANc/kg8947lx_6M/s72-c/m42.jpg' height='72' width='72'/><thr:total>45</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-4147175077669566290</id><published>2011-02-13T01:53:00.001-08:00</published><updated>2011-02-13T02:06:25.340-08:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='പഠനം'/><title type='text'>കവിതയിലെ പുനര്‍വിന്യാസങ്ങള്‍</title><content type='html'>&lt;span style="font-family:Meera;"&gt;&lt;span style="font-size:130%;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: rgb(0, 0, 0); font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;font-family:'Times New Roman';font-size:medium;"  &gt;&lt;span class="Apple-style-span" style="text-align: left;font-family:Arial,Verdana,sans-serif;font-size:12px;"  &gt;&lt;p style="margin-top: 0px; margin-bottom: 10px;"&gt;കാല്പനിക ഉന്മാദിയും, കാല്പനിക കലാപകാരിയുമായിരുന്ന ചങ്ങമ്പുഴയുടെ പൂക്കാലത്ത് തന്നെ തെളിഞ്ഞൊഴുകിയ കവിതകളായിരുന്നു വൈലോപ്പിള്ളിക്കവിതകള്‍. തന്റെ നവവയസ്സിലെ ആദ്യപ്രേമമായ ആശന്‍ കവിതകളിലൂടെ മലയാളകവിതയിലേക്ക് കടന്നുവന്ന വൈലോപ്പിള്ളി കവിത, നാടകം, ആത്മകഥ എന്നീ വിഭാഗങ്ങളിലായി മുപ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. കന്നിക്കൊയ്ത്ത്, ശ്രീരേഖ, കുടിയൊഴിക്കല്‍, ഓണപ്പാട്ടുകള്‍, കടല്‍ക്കാക്കകള്‍, കയ്പവല്ലരി, വിട, മകരക്കൊയ്ത്ത് തുടങ്ങിയ പ്രമുഖകാവ്യങ്ങളും കാവ്യലോകസ്മരണകള്‍ എന്ന ആത്മകഥയും ഋഷ്യശൃംഗനും അലക്സാണ്ടറും എന്ന നാടകവും അദ്ദേഹത്തെ മലയാളസാഹിത്യലോകത്തില്‍ അടയാളപ്പ്ടുത്തിയ കൃതികളാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ് തുടങ്ങി അനേകം പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. കവിത്രയത്തിലൂടെ വളര്‍ച്ചയെത്തിയതായി സ്വയം പ്രഖ്യാപിച്ച മലയാളകവിത അവിടെ നിന്നും വീണ്ടും ഔന്നത്യത്തിലെത്തിയത് വൈലോപ്പിള്ളിയിലൂടെയായിരുന്നിരിക്കണം. വിഷയസ്വീകാര്യത്തിലും, ആവിഷ്കാരത്തിലും അതിനെല്ലാം നിദാനമായി വര്‍ത്തിക്കുന്ന ദര്‍ശനങ്ങളിലുമെല്ലാം തികച്ചും വ്യത്യസ്തവും നൂതനവുമായ ലോകം കണ്ടെത്തിയ വൈലോപ്പിള്ളി   1985 ലാണ് അന്തരിച്ചത്.&lt;/p&gt;&lt;p style="margin-top: 0px; margin-bottom: 10px;"&gt;&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;p style="margin-top: 0px; margin-bottom: 10px; text-align: center;"&gt;&lt;img src="http://malayalanatu.com/images/vailoppilli2.jpg" width="292" border="0" height="448" /&gt;&lt;/p&gt;&lt;p style="margin-top: 0px; margin-bottom: 10px;"&gt;സ്വസ്തിയുടെ മറുപുറം തപ്പുന്ന വൈലോപ്പിള്ളി, ജീവിതത്തിന്റെ പ്രസാദാത്മകവും, വിഷാദാത്മകവുമായ വശങ്ങളെ ഒരേസമയം കാണുന്ന കണ്ണുള്ളവനായിരുന്നു. ജീവിതത്തിന്റെ സൗന്ദര്യാത്മകതയ്ക്കൊപ്പം വികൃതാവസ്ഥയെയും അദ്ദേഹം കാണുകയും തിരിച്ചറിയുകയും ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന്റെ കവിതകള്‍ തെളിയിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യബോധത്തില്‍ ഊന്നിനില്‍ക്കുന്ന കാല്പനികന്‍ എന്ന വിശേഷണം മാത്രം മതി മലയാളകവിതയില്‍ വൈലോപ്പിള്ളിയുടെ സ്ഥാനം എന്തായിരുന്നു എന്ന് മനസ്സിലാക്കാന്‍. സൂക്ഷ്മമായ എല്ലാ മാനസികഭാവങ്ങളും കവിതകളിലേക്കാവാഹിക്കാന്‍ കഴിയും എന്ന് തെളിയിച്ചത് ചങ്ങമ്പുഴയായിരുന്നു. എന്നാല്‍ വൈലോപ്പിള്ളിക്കവിതകള്‍ അതിസൂക്ഷ്മമായ മാനസികവ്യാപാരങ്ങളെയാണ് കവിതയിലേക്ക് കൊണ്ടുവന്നത്. അതിലൊരിക്കലും കാല്പനികതയുടെ പ്രകടസ്വഭാവങ്ങളായ അതിവൈകാരികതയും, വിഷാദാത്മകതയും ഉണ്ടായിരുന്നില്ല. അവയെല്ലാം തന്നെ വൈലോപ്പിള്ളി എന്ന കവിക്ക് അന്യമായിരുന്നു. മനുഷ്യമനസ്സിന്റെയും, മനുഷ്യപ്രകൃതിയുടെയും ആഴങ്ങളിലേക്ക് നോക്കുന്ന കവി, വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ സമൂഹസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കവി, സത്യസൗന്ദര്യങ്ങളുടെ പരിണയമാണ് കവിത എന്ന് പറഞ്ഞ കവി തുടങ്ങി ഒരുപാട് വിശേഷണങ്ങള്‍ ഈ കവിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ കഴിയും.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;ഭോഗലാലസവും,സ്ത്രീകേന്ദ്രീക്രിതവും, വര്‍ണ്ണനാപ്രധാനവുമായിരുന്ന മലയാളകവിതയ് ആത്മനിവേദനതലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച കവിത്രയത്തിന്റെ കാലഘട്ടത്തില്‍ നിന്ന് ഊര്‍ജ്ജം കൊണ്ടതാണ് വൈലോപ്പിള്ളിക്കവിത. ഭാവാത്മകത,പ്രണയസങ്കല്പം,സ്തീസങ്കല്പം,ആത്മാലാപം,സ്വാതന്ത്ര്യസങ്കല്പം എന്നീ തലങ്ങളില്‍ പുതുചലനങ്ങള്‍ പകര്‍ന്നു തന്നവരാണ് കവിത്രയം. ഈ പുതുകാവ്യപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരനായാണ് വൈലോപ്പിള്ളി കാവ്യലോകത്തേക്ക് കടന്നുവരുന്നത്. ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടശ്ശേരി, എന്നീ കവികളുടെ സമകാലികനായ വൈലോപ്പിള്ളിക്ക് കാവ്യപരിശ്രമങ്ങളില്‍ ഇടശ്ശേരിയോടാണ് ചായ് വ്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;'തുടുവെള്ളാമ്പല്‍ പൊയ്കയല്ല,ജീവിതത്തിന്റെ&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;കടലേ,കവിതക്ക് ഞങ്ങള്‍ക്ക് മഷിപ്പാത്രം' എന്ന് കവി ഉറക്കെ പ്രഖ്യാപിച്ചത് കാല്പനികതയ്ക്ക് എതിരായി തന്നെയായിരുന്നു. അവിടെ അദ്ദേഹം ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നീലക്കടലാണ് കവിതയ്ക്ക് അടിസ്ഥാനമായി കണ്ടത്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;വൈലോപ്പിള്ളിയുടെ ആദ്യസമാഹാരമാണ് 'കന്നിക്കൊയ്ത്ത്'. പാരമ്പര്യത്തെയും, പൈതൃകത്തെയും കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന കൃതിയാണത്. ആ സമാഹാരത്തിലെ കന്നിക്കൊയ്ത്ത് എന്ന കവിത ജീവിതം വിളയിറക്കുകയും നിയതി കൊയ്തെടുക്കുകയും ചെയ്യുക എന്നതാണ് നിയമം എന്ന് സ്ഥാപിച്ചെടുക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ജീവിതപ്രേമവും,പ്രകൃതിയുടെ ക്രൗര്യവും എക്കാലത്തേയ്യും ദാര്‍ശനികപ്രശ്നമാണ്. ആ ക്രൗര്യത്തെ അതിജീവിക്കുന്ന ജീവിതം മഹത്തരമാണ്. ജീവിതത്തില്‍ അനശ്വരമായ എന്തെങ്കിലുമുണ്ടെങ്കില്‍ അത് ജീവിതത്തിന്റെ തുടര്‍ച്ചയാണ് എന്നെല്ലാം ആ കവിത നമുക്ക് കാണിച്ചുതരുന്നു.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;'ഹാ വിജിഗീഷു മൃത്യുവിന്നാമോ&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍' എന്ന് ചോദിക്കുന്ന കവി, ശുഭപ്രതീക്ഷയോടെ മാത്രം ജീവിതത്തെ കാണുന്നവനാണ്. പ്രതിസന്ധി നിറഞ്ഞ ജീവിതത്തെ പ്രത്യാശയോടെ നേരിടാനും മൃതിയെ കീഴ്പ്പെടുത്താനുമാണ് കവി ശ്രമിക്കുന്നത്. മൃതി എപ്പോഴും ജീവിതത്തിനു മേല്‍ ചാടി വീഴാന്‍ ശ്രമിക്കുകയാണ് എന്ന് വൈലോപ്പിള്ളി പല കവിതകലിലും സൂചിപ്പിക്കുന്നുണ്ട്.  1962ല്‍ എഴുതിയ 'ചേറ്റുപുഴ' എന്ന കവിതയില്‍ ഇതേ ആശയം നമുക്ക് കാണാവുന്നതാണ്. 1961ല്‍ ഉണ്ടായ ചേറ്റുപുഴ ബസ്സപകടത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അതേവഴി ബസ്സില്‍ പോകുന്ന ചെറുപ്പക്കാരന്റെ ഫലിതം കലര്‍ന്ന വാക്കുകളിലൂടെ ഭീകരദുരന്തത്തെ കവി ഫലിതമായി ചിത്രീകരിക്കുന്നു. ഇതിലൂടെ കവി മൃത്യുവിനെ പരിഹസിക്കുകയായിരുനിരിക്കണം ചെയ്തിരിക്കുന്നത്. ബസ്സിലെ കാഴ്ചകളില്‍ ഉത്സാഹത്തിന്റെയും, ജീവിതാജയ്യതയുടെയും സൂചനകളുണ്ട്. അതിന്റെ പരകോടിയിലെത്തുമ്പോഴാണ് ബസ്സ് പാലത്തിനടുത്തെത്തുന്നത്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;'ചേറ്റുപുഴക്കൊലപ്പാലം, വേഗം&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;ചെറ്റു കുറയ്ക്കൂ ചങ്ങാതീ&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;ഇങ്ങോ മൃത്യു പതുങ്ങിയതിപ്പൊഴു&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;മങ്ങോരുണ്ടാമീമടയില്‍' എന്ന് ആ കവിതയിലെ യുവാവ് മരണത്തെത്തന്നെ ഫലിതവിഷയമാക്കിപ്പറയുന്നു. പുലിമടയിലെ പുലിയെപ്പോലെ, മ്രിത്യു ഒളിച്ചിരിക്കുകയാണെന്നും അവസരം നോക്കി ചാടി വീഴാന്‍ അത് കാത്തിരിക്കുകയാണെന്നും കവി സൂചിപ്പിക്കുന്നുണ്ട്.  &lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;മരണത്തിന്റെ തേര്‍ വാഴ്ചയുള്ള പാലത്തില്‍ പുതിയ ജീവിതം ചൂണ്ടലിട്ടിളകാതെയിരിക്കുന്ന കാഴ്ച കാണിച്ചുകൊണ്ടാണ് കവിത വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചെത്തുന്നത്. മരണത്തെപ്പോലും ചൂണ്ടയിട്ട് ആഹാരമാക്കാന്‍ തയ്യാറായ ജീവിതം എന്ന് പാടാന്‍ ഇവിടെ വൈലോപ്പിള്ളിക്ക് മാത്രമേ കഴിയൂ.&lt;span class="quotes" style="padding: 10px; width: 230px; float: left;"&gt;&lt;span class="rbroundbox" style="margin: auto; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;span class="rbtop" style="height: 15px; line-height: 15px; width: 0px; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;/span&gt;&lt;/span&gt;&lt;span class="rbcontent" style="margin: 0pt 15px; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;img src="http://malayalanatu.com/components/com_magazine/layouts/images/quotes_top.gif" alt="Quotation" style="padding: 0px 0px 0px 5px;" align="left" /&gt;മരണത്തെപ്പോലും ചൂണ്ടയിട്ട് ആഹാരമാക്കാന്‍ തയ്യാറായ ജീവിതം എന്ന് പാടാന്‍ ഇവിടെ വൈലോപ്പിള്ളിക്ക് മാത്രമേ കഴിയൂ.&lt;img src="http://malayalanatu.com/components/com_magazine/layouts/images/quotes_bottom.gif" alt="Quotation" style="padding: 0px 0px 0px 5px;" /&gt;&lt;br /&gt;&lt;/span&gt;&lt;span class="rbbot" style="height: 15px; line-height: 15px; width: 0px; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-converted-space"&gt; &lt;/span&gt;ജീവിതമരണങ്ങളുടെ സംഘര്‍ഷത്തിനു മുന്നിലും ഇളകാതിരുന്ന് മരണത്തെ കുടുക്കില്‍ പെടുത്താന്‍ ശ്രമിക്കുന്ന കാഴ്ച എത്ര മനോഹരമായാണ് കവി ചിത്രീകരിച്ചിരിക്കുന്നത്. ജീര്‍ണ്ണതയെ ചേറ്റിലാഴ്ത്തി പൂര്‍ണ്ണതയിലേക്ക് പായുകയാണ് ചേറ്റുപുഴ എന്ന് കവി ഒടുവില്‍ പ്രഖ്യാപിക്കുന്നതോടെ മരണത്തെ പുറകിലേക്ക് തള്ളി മുന്നോട്ട് കുതിക്കുകയാണ് ജീവിതത്തിന്റെ സ്വഭാവം എന്ന് വ്യക്തമാകുന്നു. ജീവിതത്തിന്റെ മുന്നേറ്റവും മരണത്തിന്റെ തിരിച്ചടിയും വേര്‍പിരിക്കാന്‍ പറ്റാത്ത വിധം ഇഴുകിച്ചേര്‍ന്നതാണെന്നും, ആ ഇഴുകിച്ചേരലാണ് ജീവിതത്തിന്റെ അപ്രതിഹത്വത്തിന്നാധാരം എന്നും കവി ഈ കവിതയിലൂടെ കണ്ടെത്തുന്നു.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;മനുഷ്യവീര്യത്തെ പ്രകീര്‍ത്തിക്കുകയും,ജ്വലിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് കവിതകള്‍ വൈലോപ്പിള്ളി രചിച്ചിട്ടുണ്ട്. മല തുരക്കല്‍, പന്തങ്ങള്‍ എന്നിവ അതിന് ഉദാഹരണങ്ങളാണ്. എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തുകൊണ്ട് കുതിച്ചു പായുന്ന മാനവവീര്യത്തിന്റെ അജയ്യതയില്‍ വിശ്വസിക്കുന്ന കവി, 'ഉയിരിന്‍ കൊലക്കുടുക്കാവും കയറിനെ ഉഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍' വെമ്പുന്നവനാണ്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;img src="http://malayalanatu.com/images/kavya_loka.jpg" width="300" border="0" height="440" /&gt;&lt;br /&gt;കാലത്തിന്റെ വെല്ലുവിളികള്‍ക്ക് നായകസ്ഥാനം ചാര്‍ത്തിക്കൊടുത്താണ് വൈലോപ്പിള്ളി ഇത്തരം കവിതകളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കവിതയുടെ സ്വഭാവം നിരീക്ഷിക്കാനും അതില്‍ തന്റെ നിലപാടെന്തെന്ന് നിഷ്കൃഷ്ടമായി പരിശോധിച്ചറിയാനും കവി കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിഷ്ഠയാണ് പല കാവ്യങ്ങള്‍ക്കും പ്രമേയമായി വികസിച്ച് വന്നിട്ടുള്ളത്. തന്റെയും സമുദായത്തിന്റെയും കാലത്തിന്റെയും നിലപാടുകളെ സ്വയം അതിലലിഞ്ഞും എന്നാല്‍ പിന്നീട് തികഞ്ഞ നിസ്സംഗതയോടെയും മൂല്യനിര്‍ണ്ണയം ചെയ്യാന്‍ ഈ കവി നടത്തുന്ന ശ്രമം മലയാളകാവ്യചരിത്രത്തില്‍ അസദൃശ്യമായി നിലകൊള്ളുന്നു. ഇതേപോലെത്തന്നെ നയവും അഭിനയവും കലര്‍ന്ന ദാമ്പത്യത്തിലെ ശീതസമരങ്ങളെയും വൈലോപ്പിള്ളി കവിതയിലേക്ക് ആവിഷ്കരിച്ചിട്ടുണ്ട്. കണ്ണീര്‍പ്പാടം, യുഗപരിവര്‍ത്തനം എന്നീ കവിതകള്‍ അതിന് ഉദാഹരണങ്ങളാണ്. ഫ്യൂഡല്‍ സൗന്ദര്യബോധത്തെ, അതിന്റെ സവിശേഷതയായ മരുമക്കത്തായത്തെ, ഇവിടെ നിലനിന്നിരുന്ന 'സംബന്ധ'രീതിയെ എല്ലാം യുഗപരിവര്‍ത്തനം എന്ന കവിതയില്‍ കവി പ്രതിപാദിക്കുന്നുണ്ട്.  &lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;വൈലോപ്പിള്ളിക്കവിതയുടെ മുഖമുദ്ര ദ്വന്ദ്വാത്മകതയാണ്. പാരമ്പര്യത്തെയും, പൈത്രികത്തെയും, ശാസ്ത്രബോധത്തെയും ഇഴചേര്‍ത്ത് രചിച്ച 'സര്‍പ്പക്കാട്' എന്ന കവിതയില്‍ സര്‍പ്പങ്ങള്‍ക്ക് പകരം ഞാഞ്ഞൂലുകളാണ് ആരാധ്യരെന്ന് കവി വ്യക്തമ്മാക്കുന്നു. അവരെ പുതിയ യുഗത്തിലെ നാഗത്താന്മാരായി അവതരിപ്പിക്കാനാണ് കവി ഈ കവിതയിലൂടെ ശ്രമിക്കുന്നത്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;വിശ്വാസങ്ങളും ആചാരങ്ങളും കെട്ടുപിണഞ്ഞ് പടര്‍ന്നു കിടക്കുന്ന സര്‍പ്പക്കാടാണ് ഭാരതീയസമൂഹം. കവിത സാമൂഹികവിമര്‍ശനമാണെന്ന് വിശ്വസിക്കുന്ന കവി പാരമ്പര്യത്തിലെ ജീര്‍ണ്ണതകളെ വെട്ടിയകറ്റാനും അതിന്റെ സത്ത നിലനിര്‍ത്താനും ബദ്ധശ്രദ്ധനാണ്. ശസ്ത്രീയബോധത്തിന്റെപിന്‍ബലത്തോടെയാണ് കവി ഇതിനെല്ലാം ശ്രമിക്കുന്നത്. അനന്തതയില്‍ വേരുകളാഴ്ത്തി പടര്‍ന്ന സര്‍പ്പക്കാട്, കവി വെട്ടിയെരിച്ച് അന്ധതയെ അകറ്റാനുള്ള വെളിച്ചമുണ്ടാക്കി. അങ്ങനെ പുതിയ തലമുറയോടായി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;'ഒട്ടും പേടിക്കേണ്ടെന്‍ മകനേ&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;മണ്ണറ പൂകിയ ഞാഞ്ഞൂളുകള്‍ തന്‍&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;പുറ്റുകളാണ് - ഇവയല്ലോ നമ്മുടെ&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;പുതിയ യുഗത്തിലെ നാഗത്താന്മാര്‍' &lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;കര്‍ഷകബന്ധുവായ ഞാഞ്ഞൂളിനെയാണ് ആധുനിക മനുഷ്യന്‍ സര്‍പ്പങ്ങളായി ആദരിക്കേണ്ടത് എന്നൊരു ധ്വനി കൂടി കവി ഇതിലൂടെ നല്‍കുന്നു.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;പാരമ്പര്യത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍ വെട്ടിമാറ്റി മാത്രമെ പൈതൃകത്തിന്റെ സാരാംശങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയൂ. അതുപോളെ സൗന്ദര്യബോധത്തോടൊപ്പം ശാസ്ത്രബോധവും ചേര്‍ന്നാലെ മനുഷ്യപുഓഗതിയിലേക്കെത്താനാവൂ എന്ന യാഥാര്‍ത്ഥ്യം കവി ഇവിടെ തിരിച്ചറിയുന്നു.  &lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;ആത്മകഥാപരമായ കവിതകളും വൈലോപ്പിള്ളി രചിച്ചിട്ടുണ്ട്. കവിയുടെ ജീവിതത്തിലെ ദയനീയമായ അനുഭവങ്ങളുടെ ശകലിതചിത്രങ്ങളാണ് ഗീതകവിഭാഗത്തില്‍ പെട്ട 'കുരുവികള്‍'. ഇതൊരു പ്രത്യേക കാലഘട്ടത്തിലെ തന്റെ ഡയറിക്കുറിപ്പുകളാണെന്ന് കവി തന്നെ പറയുന്നുണ്ട്. മുപ്പത്തിമൂന്നാം വയസ്സില്‍ രചിച്ച 'സഹ്യന്റെ മകന്‍' വ്യക്ത്യാനുഭവത്തിന്റെ വൈകാരിക സമ്മര്‍ദഫലമായുണ്ടായതാണെന്നും, 'മാമ്പഴം' കൊച്ചനുജന്റെ മരണം കവിയിലേല്പിച്ച ആഘാതമാണെന്നും കവി തന്റെ സ്വകാര്യസംഭാഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് സൂചിപ്പിച്ച 'യുഗപരിവര്‍ത്തനം' എന്ന കവിത കവിയുടെ തികച്ചും വ്യക്തിപരമായ അനുഭവത്തില്‍ നിന്നും ഉടലെടുത്തതാണത്രെ. ദാമ്പത്യജീവിതം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുമ്പോഴുള്ള  നിലവിളിയാണ് ഈ കവിത. ദാമ്പത്യജീവിതത്തിന്റെ ഹൃദയരക്തം കൊണ്ടെഴുതിയ മറ്റൊരു കവിതയാണ് 'കണ്ണീര്‍പ്പാടം'. ഈ ദാമ്പത്യജീവിതത്തിന്റെ മറുപുറമാണ് 'ഉജ്ജ്വലമുഹൂര്‍ത്തം' എന്ന കവിത. സപ്തതിയോടടുത്ത് എഴുതിയ കവിതയാണ് 'സാവിത്രി'. വ്യക്തിസത്തയുടെയും സാമൂഹികസത്തയുടെയും പ്രസക്തിയും നിലനില്പും സംബന്ധിച്ച അന്വേഷണമാണ് ഈ കവിത. തീഷ്ണവൈരുദ്ധ്യങ്ങളുടെ പരസ്പര സമ്മര്‍ദ്ദവും സമന്വയവുമാണ് വൈലോപ്പിള്ളിക്കവിതയില്‍ കാണുന്നത്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;സാമൂഹികപരിവര്‍ത്തനത്തെ അനുകൂലിക്കുന്ന കവിയാണ് വൈലോപ്പിള്ളി. സാമൂഹികപരിവര്‍ത്തനത്തില്‍ വിപ്ലവത്തിന്റെ ആത്യന്തികത കണ്ടറിയുന്നതോടൊപ്പം അതിന്റെ സൃഷ്ട്യുന്മുഖതയെയും, നാശോന്മുഖതയെയും കുറിച്ച് ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രശസ്തകവിതയായ 'കുടിയൊഴിക്കല്‍' സാമൂഹികപരിണാമത്തിന്റെ നിര്‍ണ്ണായകഘട്ടത്തില്‍, ഒരനിവാര്യതയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇടതുപക്ഷചിന്താഗതിയും തൊഴിലാളി സംഘടനകളും രൂപം കൊണ്ട 1920കള്‍ക്ക് ശേഷം മാറി വരുന്ന കേരളസാമൂഹ്യപരിസരമാണ് ഇതിന്റെ പശ്ചാത്തലം. 1935ല്‍ കേരളകര്‍ഷകപ്രസ്ഥാനരൂപീകരണത്തോടെ വടക്കേ മലബാറില്‍ രൂപം കൊണ്ട കര്‍ഷകസമരങ്ങള്‍ സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി. ഫ്യൂഡലിസത്തിന്റെ ആലസ്യത്തില്‍ നിന്ന് ജന്മിത്വത്തെ ഞെട്ടിപ്പിച്ചുണര്‍ത്തിയ ഒരു ഷോക്ട്രീറ്റ്മെന്റായിരുന്നു ഈ സമരങ്ങള്‍. സാമൂഹികപ്രതിബദ്ധതയുള്ള കവിക്ക് വിപ്ലവം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യബോധമുണ്ട്. ഉപരിവര്‍ഗ്ഗക്കാരനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുകയും തൊഴിലാളി വര്‍ഗ്ഗത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന കവിക്ക്  വിപ്ലവത്തോടുള്ള കാഴ്ചപ്പാടെന്താണെന്ന് വ്യക്തമാക്കുന്ന കവിതയാണ് 'കുടിയൊഴിക്കല്‍'.&lt;span class="quotes" style="padding: 10px; width: 230px; float: left;"&gt;&lt;span class="rbroundbox" style="margin: auto; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;span class="rbtop" style="height: 15px; line-height: 15px; width: 0px; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;/span&gt;&lt;/span&gt;&lt;span class="rbcontent" style="margin: 0pt 15px; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;img src="http://malayalanatu.com/components/com_magazine/layouts/images/quotes_top.gif" alt="Quotation" style="padding: 0px 0px 0px 5px;" align="left" /&gt;ഉപരിവര്‍ഗ്ഗക്കാരനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുകയും തൊഴിലാളി വര്‍ഗ്ഗത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന കവിക്ക്  വിപ്ലവത്തോടുള്ള കാഴ്ചപ്പാടെന്താണെന്ന് വ്യക്തമാക്കുന്ന കവിതയാണ് 'കുടിയൊഴിക്കല്‍'.&lt;img src="http://malayalanatu.com/components/com_magazine/layouts/images/quotes_bottom.gif" alt="Quotation" style="padding: 0px 0px 0px 5px;" /&gt;&lt;br /&gt;&lt;/span&gt;&lt;span class="rbbot" style="height: 15px; line-height: 15px; width: 0px; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;വിപ്ലവത്തിന്റെ അനിവാര്യതയില്‍ വിശ്വസിക്കുമ്പോഴും ജന്മം കൊണ്ട് മധ്യവര്‍ഗ്ഗസംസ്കാരമുള്ള കവിയുടെ ധര്‍മ്മസങ്കടം, സംഘര്‍ഷം എന്നിവയാണ് ഇതില്‍ ആവിഷ്കരിക്കുന്നത്. വിപ്ലവത്തോടുള്ള തന്റെയും സമുദായത്തിന്റെയും കാലത്തിന്റെയും നിലപാടുകളെ വിപ്ലവത്തോട് ചേര്‍ന്നു നിന്നും നിസ്സംഗനായി നിന്നും മൂല്യനിര്‍ണ്ണയം ചെയ്യുകയാണ് കവി. വിപ്ലവത്തിന്റെ വിജയത്തില്‍ സന്തോഷിക്കുകയും അതിന്റെ രൂക്ഷതയെ ചൊല്ലി വിലപിക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹാര്‍ദ്രനാണ് കവി. അതുകൊണ്ട് തന്നെയാണ് കവി ഇങ്ങനെ ചോദിക്കുന്നത്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;'വിശ്വസംസ്കാരപാലകരാകൂ&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;വിജ്ഞരേ യുഗം വെല്ലുവിളിപ്പൂ&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;ആകുമോ ഭവാന്മാര്‍ക്കു നികത്താന്‍&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;ലോകസാമൂഹ്യ ദുര്‍നിയമങ്ങള്‍&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;സ്നേഹസുന്ദര പാതയിലൂടെ?'&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;h3&gt;വൈലോപ്പിള്ളിക്കവിതയിലെ കേരളീയത :&lt;/h3&gt;&lt;p style="margin-top: 0px; margin-bottom: 10px;"&gt;&lt;br /&gt;കേരളീയപ്രകൃതിയേക്കാള്‍ കേരളീയസംസ്കൃതി നിറഞ്ഞു നില്‍ക്കുന്നുണ്ട് വൈലോപ്പിള്ളിക്കവിതയില്‍. കര്‍ഷകജീവിത പശ്ചാത്തലത്തിലാണ് ഗ്രാമജീവിതത്തിന്റെ വിശുദ്ധിയും ദൈന്യവുമെല്ലാം അദ്ദേഹം  ചിത്രീകരിക്കുന്നത്. ഗ്രാമീണപ്രകൃതിയില്‍ നിന്ന് രൂപം കൊണ്ട ഇമേജറികളെക്കൊണ്ട് സമ്പന്നമാണ് ഈ കവിതകള്‍. കാല്പനികതയുടെ സ്വഭാവമായ ഗ്രാമസമ്രിദ്ധിയെ വാഴ്ത്തിപ്പാടല്‍ പല രൂപത്തില്‍ വൈലോപ്പിള്ളിക്കവിതയില്‍ കാണാം. ഗൃഹാതുരത്വമായും, ഗന്ധസ്മൃതികളായും, വെണ്മയുടെ വിശുദ്ധിയായും പല രൂപത്തില്‍ ഇത്  പ്രകടമാണ്. കൊയ്ത്തുനെല്ലിന്റെ പുതുഗന്ധം, മാവിന്‍ ചുനയുടെ ഗന്ധം, പുന്നെല്ലിന്റെ പുതുമണം, ഓട്ടുകിണ്ണത്തില്‍ വിളമ്പിയ നെല്ലരിക്കഞ്ഞിയുടെ ഗന്ധം - ഇങ്ങനെ ഗന്ധബിംബങ്ങള്‍ ഗൃഹാതുരത്വത്തിന്റെ സ്വരഭേദങ്ങളായി വരുന്നു. കാലിമേക്കുന്നവരുടെ മദ്യശാലയായ കശുമാവിന്‍ തോപ്പ്, കീറത്തുണി പുതച്ച് ചവറടിച്ച് കൂട്ടി തീ കായുന്ന ഗ്രാമീണ ബാലര്‍, ശങ്കിച്ചും നീട്ടിയും ചിലയ്ക്കുന്ന കിളി, ചിരിയ്ക്കുന്ന വെള്ളില വള്ളികള്‍ നാണം കുണുങ്ങികളായ കുളക്കോഴികള്‍, കണ്മഷിയെഴുതിയ കുന്നിക്കുരു, കൂത്താടുന്ന പശുക്കുട്ടി, പുഴയില്‍ അലസമായി കണ്ണുചിമ്മിക്കിടക്കുന്ന എരുമകള്‍ തുടങ്ങിയവയുടെ കാഴ്ചപ്പുറങ്ങളിലൂടെ നാട്ടിന്‍പുറത്തിന്റെ സ്പന്ദമാപിനിയാകുന്നു ഈ കവിതകള്‍. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും വൈലോപ്പിള്ളിക്കവിതയില്‍ പ്രത്യക്ഷപ്പെടുന്നു. കാലടി പോലുള്ള തുമ്പപ്പൂ, കമ്മലിട്ട മുക്കുറ്റി, കിരീടം വച്ച ആമ്പല്‍, കാക്ക, കുളക്കോഴി, കാലന്‍ കോഴി, മാടത്ത, കരിയിലാം പീച്ചി, കുരുവി, മഞ്ഞക്കിളി, മാവ്,പ്ലാവ്, മുരുക്ക്, പുളി, നാട്ടിന്‍പുറത്തെ കൃഷിക്കാര്‍ എന്നിങ്ങനെ ജൈവവൈവിധ്യം മുഴുവന്‍ അദ്ദേഹത്തിന്റെ കാവ്യലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമീണസംസ്കൃതിയുടെ ധ്വനികേന്ദ്രമായ ഓണം, വിഷു, തിരുവാതിര എന്നീ ആഘോഷങ്ങളും നാട്ടാചാരങ്ങളും ഉത്സവങ്ങളും കൊണ്ട് മുദ്രിതമാക്കപ്പെട്ടതാണ് ഈ കാവ്യവേദി. ഓണത്തെപ്പറ്റി ഏറെ എഴുതിയ കവിയാണ് വൈലോപ്പിള്ളി. ഓണത്തെക്കുറിച്ച് ധാരാളമായി എഴുതിയ മറ്റൊരു കവി പി.കുഞ്ഞിരാമന്‍ നായരാണ്. പി ക്ക് ഓണം സൗന്ദര്യവും ആഹ്ലാദവും മാത്രമാണ്. വൈലോപ്പിള്ളിക്കത് പൂര്‍ണ്ണതയുടെ സാക്ഷാത്കാരമാണ്.&lt;span class="quotes" style="padding: 10px; width: 230px; float: left;"&gt;&lt;span class="rbroundbox" style="margin: auto; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;span class="rbtop" style="height: 15px; line-height: 15px; width: 0px; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;/span&gt;&lt;/span&gt;&lt;span class="rbcontent" style="margin: 0pt 15px; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;img src="http://malayalanatu.com/components/com_magazine/layouts/images/quotes_top.gif" alt="Quotation" style="padding: 0px 0px 0px 5px;" align="left" /&gt;പി ക്ക് ഓണം സൗന്ദര്യവും ആഹ്ലാദവും മാത്രമാണ്. വൈലോപ്പിള്ളിക്കത് പൂര്‍ണ്ണതയുടെ സാക്ഷാത്കാരമാണ്.&lt;img src="http://malayalanatu.com/components/com_magazine/layouts/images/quotes_bottom.gif" alt="Quotation" style="padding: 0px 0px 0px 5px;" /&gt;&lt;br /&gt;&lt;/span&gt;&lt;span class="rbbot" style="height: 15px; line-height: 15px; width: 0px; color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:14px;" &gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-converted-space"&gt; &lt;/span&gt;അതുകൊണ്ട് ഓണത്തെക്കുറിച്ച് നിരന്തരം പാടി, കവി സ്വന്തം കവിതയെ ഓണപ്പാട്ടുകളെന്നാണ് വിശേഷിപ്പിക്കുന്നത്. ഓണക്കവിത, ഓണക്കളിക്കാര്‍, ഓണക്കാഴ്ച, ഓണക്കിനാവ്, ഓണത്തല്ല്, ഓണപ്പാട്ടുകാര്‍, ഓണമുറ്റത്ത്, ഓണം, പൂക്കാലം, അഭിവാദനം, പൂവിളി, മാവേലി നാടു വാണീടും കാലം എന്നിങ്ങനെ ഓണത്ത് കേന്ദ്രവിഷയമാക്കിയ നിരവധി കവിതകള്‍ക്ക് പുറമെ ഓണം പരാമര്‍ശവിഷയമായ കവിതകളും ധാരാളമുണ്ട്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;'എത്ര പാട്ടുകള്‍ പാടീ നമ്മളെന്നാലോണത്തെ&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;പ്പറ്റി മൂളിയ പാട്ടിന്‍ മാധുരി വേറൊന്നല്ലേ'  - എന്നാണ് കവി പ്രസ്താവിക്കുന്നത്.   &lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;h3&gt;കറുപ്പിന്റെ സൗന്ദര്യശാസ്ത്രം :&lt;/h3&gt;&lt;p style="margin-top: 0px; margin-bottom: 10px;"&gt;&lt;br /&gt;നിറങ്ങളില്‍ ഏഴഴകുള്ള കറുപ്പിനോടാവണം വൈലോപ്പിള്ളിക്കേറെയിഷ്ടം. നമ്മുടെ സൗന്ദര്യസങ്കല്പത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട നിറമാണ് കറുപ്പ്. എന്നാല്‍ ദ്രാവിഡസൗന്ദര്യശാസ്ത്രത്തില്‍ കറുപ്പിനാണ് സൗന്ദര്യത്തികവ്. ശ്യാമസുന്ദരനായ കൃഷ്ണനും ശ്യാമളനിറം പൂണ്ട ലോകാഭിരാമനായ രാമനും കാമരൂപന്മാരായിരുന്നു. ചരിത്രഗതിയിലെവിടെയോ വച്ച് കറുപ്പ് അധമനിറമായും വെളുപ്പ് വിശിഷ്ട നിറമായും മാറി. കറുത്ത സൗന്ദര്യത്തെക്കുറിച്ച് പാടിയ കവിയാണ് വൈലോപ്പിള്ളി. കറുപ്പിന്റെ മൂര്‍ത്തീരൂപമായ കാക്കയാണ് കവിക്കിഷ്ടപ്പെട്ട പക്ഷി. 'കാക്ക' എന്ന പേരിലുള്ള കവിത കവിയുടെ ഈ സൗന്ദര്യപക്ഷപാതത്തെ വെളിവാക്കുന്നുണ്ട്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;img src="http://malayalanatu.com/images/vailoppilli.jpg" style="float: right;" width="201" border="0" height="251" /&gt;&lt;br /&gt;കിഴക്ക് വെള്ള കീറുമ്പോള്‍ വീട്ടുമുറ്റത്തെ പുളിമരക്കൊമ്പില്‍ വന്നിരുന്ന് വീട്ടുകാരെ വിളിച്ചുണര്‍ത്തുന്ന കാക്ക 'കൂരിരുട്ടിന്റെ കിടാത്തിയാണ്'. എന്നാല്‍ അവള്‍ പകലിന്റെ ഉറ്റതോഴിയാണ്. വീടും പരിസരവും വ്രിത്തിയാക്കുന്ന കാക്ക,&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;'ചീത്തകള്‍ കൊത്തിവലിക്കുകിലും,&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;ഏറ്റവും വ്രിത്തി വെടിപ്പെഴുന്നോള്‍' ആണ്.&lt;br /&gt;&lt;br /&gt;വീട്ടുകാരോട് സ്നേഹമുള്ള പക്ഷിയാണെങ്കിലും തന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതില്‍ ദത്തശ്രദ്ധയാണ് കാക്ക. ഗൃഹലക്ഷ്മിയുടെ നാലുകെട്ടില്‍ മാടത്ത, തത്ത, കുയില്‍, പ്രാവുകള്‍ ന്നിവ പാറിക്കളിക്കുന്നുണ്ടെങ്കിലും അവള്‍ക്കേറെയിഷ്ടം കാക്കയോടാണ്. കാരണം അവളാണ് വീടിനെ വൃത്തിയായി ശുദ്ധീകരിക്കുന്നത്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;'ലോലമായ് മൂവ്വിതളുള്ള നീല&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;കാലടിയെങ്ങു പതിഞ്ഞിടുന്നോ&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;ആ നിലമൊക്കെയും ശുദ്ധിയേല്പൂ&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;ചാണകവെള്ളം തളിച്ച പോലെ'&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;ഇതിലെ കാക്ക വെറുമൊരു പക്ഷിയല്ല. നേരം പുലരുമ്പോഴേ നാലുക്ട്ടിലെത്തി മുറ്റം അടിച്ച് തളിച്ച് പാത്രം കഴുകി നിലം തുടച്ച് വീട് വൃത്തിയാക്കുന്ന കറുത്ത പുലയക്കിടാത്തി കൂടിയാണ്. കാക്കയുടെ ചെയ്തികള്‍ വിശാലമായ അര്‍ത്ഥത്തില്‍ ഒരു ദളിത് സ്ത്രീയുടെ ചെയ്തികളായി മാറുന്നു. ഇങ്ങനെ പക്ഷികളില്‍  പാര്‍ശ്വവത്കരിക്കപ്പെട്ടവളായ കാക്ക കവിതയില്‍ അധീശവര്‍ഗ്ഗം പാര്‍ശ്വവത്കരിച്ച ദളിത് സ്ത്രീയായി മാറുന്നു. ഇവിടെ കവി ദളിതപക്ഷത്താണ്.  അവരുടെ കര്‍മ്മങ്ങളോട് ആദരവുള്ളവനാണ്. കര്‍മ്മവീര്യത്തോടുള്ള കവിയുടെ ഈ ആദരവ് തന്നെയാണ് കവിയെ കര്‍ഷകപക്ഷപാതിയാക്കി മാറ്റുന്നതും.&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;h3&gt;സഹ്യന്റെ മകനിലെ മാനവികത :&lt;/h3&gt;&lt;p style="margin-top: 0px; margin-bottom: 10px;"&gt;&lt;br /&gt;വൈലോപ്പിള്ളിക്കവിതകളുടെ പൊതുസ്വഭാവത്തില്‍ നിന്നും അല്പം വ്യത്യസ്തമാണ് 'സഹ്യന്റെ മകന്‍'. രൂപലാളിത്യം വൈലോപ്പിള്ളിക്കവിതകളുടെ സവിശേഷതയെങ്കില്‍ ഈ കവിത രൂപഘടനയില്‍ സങ്കീര്‍ണ്ണതയുള്ളതാണ്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;'സഹ്യന്റെ മകനി'ലെ സ്ഥലകാലങ്ങള്‍ ഒരമ്പലമുറ്റവും ആത്രിയിലെ എഴുന്നള്ളിപ്പും ആനയോട്ടവുമാണ്. ഒരുത്സവത്തിന്റെ വിവരണത്തോടെ കവിത തുടങ്ങുന്നു.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;"ഉത്സവം നടക്കയാണമ്പലമുറ്റത്തുയര്‍&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;ന്നുജ്ജ്വലല്‍ ദീവെട്ടികളിളക്കും വെളിച്ചത്തില്‍&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;പതയും നെറ്റിപ്പട്ടപ്പൊന്നരുവികളോടും&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;പതിനഞ്ചാനക്കരിമ്പാറകളുടെ മുമ്പില്‍&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;വാദ്യമേളത്തിന്‍ താളപാതത്തില്‍ തലയാട്ടി&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;പ്പൂത്ത താഴ്വരപോലെ മരുവീ പുരുഷാരം."&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;പതിനഞ്ചാനകളില്‍ 'കുറുമ്പനാണോ നടുക്കെഴും കൊമ്പന്‍' എന്ന് സംഘമായി മുറുക്കിക്കൊണ്ടിരുന്ന ചിലര്‍ അഭിപ്രായപ്പെട്ടു. മദപ്പാട് മാറാത്ത കൊമ്പനെ തലയെടുപ്പിന്റെ പേരില്‍ കൂച്ചുവിലങ്ങിട്ട് എഴുന്നള്ളിച്ചതാണ്. ഉറക്കമൊഴിക്കല്‍ അവനെ ഒന്നുകൂടി അസ്വസ്ഥനാക്കി. അവന്‍ ദിവാസ്വപ്നത്തിലാണ്. സഹ്യകാനനങ്ങളില്‍ താന്‍ ഒരൊറ്റയാനായി വിലസി നടന്നിരുന്നതിന്റെ സ്മരണ അവന്റെ തലയ്ക്കുള്ളില്‍ തിളച്ചുമറിഞ്ഞു. ഒരു വസന്തകാലത്തിലെ രാവും പകലും കാമാസക്തനായി അലഞ്ഞു നടന്ന അവന്‍, മുന്നിലൊരാനക്കൂട്ടത്തെ കാണുന്നു. അതിലെ പിടിയാനകളിലൊന്നിനോട് ചേരാന്‍ അവന്‍ മുന്നോട്ടായുന്നതോടെ കൂച്ചുവിലങ്ങ് പൊട്ടുന്നു. കാലില്‍ ചുറ്റിയ ഏതോ കാട്ടുവള്ളികള്‍ പൊട്ടുന്നതായി അവന് തോന്നി. പുറത്തിരുന്ന എഴുന്നള്ളിപ്പുകാരന്‍ ഉരുണ്ട്പെരണ്ട് വീഴുന്നു.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;വാനരം പുറത്തേറി മറിയുന്നുവോ എന്ന് അവന്‍ ശങ്കിക്കുന്നു. ജനങ്ങള്‍ പരിഭ്രമിച്ച് പരക്കം പായുന്നു. തന്റെ കാല്‍ച്ചുവട്ടില്‍ ചെടികള്‍ കരയുന്നതായും താന്‍ ഉരിഞ്ഞെടുത്ത മരക്കൊമ്പുകളില്‍ നിന്ന് രക്തം വാര്‍ന്ന് വീഴുന്നതായും അവന് തോന്നുന്നു. അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ അമ്പലമതില്‍ക്കെട്ട് നിശബ്ദമായി. വെളിച്ചം കെട്ടു. ആന വീണ്ടും തന്റെ കൂട്ടുകാര്‍ക്കടുത്തേക്ക് നീങ്ങി. പിടിയാനയുടെ കാലില്‍ തുമ്പിക്കൈ കൊണ്ട് പ്രണയപൂര്‍വ്വം ചുറ്റിപ്പിടിച്ചു. അതോടെ ഉത്സവപ്പന്തലിലെ കുലവാഴ ഒടിഞ്ഞു വീണു. പെട്ടെന്ന് കൂട്ടത്തിലെ ഒറ്റയാന്‍ തന്നോട് ഏറ്റുമുട്ടാന്‍ വരുന്നതായി ആനയ്ക്ക് തോന്നി. സര്‍വ്വശക്തിയുമെടുത്ത് അവന്റെ നേര്‍ക്ക് തന്റെ ക്രൂരമായ കൊമ്പുകള്‍ ചേര്‍ത്ത് ചിഹ്നം വിളിച്ചു. അപ്പോള്‍ ഗോപുരമതിലാകെ ഇടിഞ്ഞു തകര്‍ന്നു വീണു. നേരം വെളുത്തപ്പോള്‍ പട്ടാളക്കാരന്‍ തോക്കുമായി വന്ന് ആനയെ വെടി വയ്ക്കുന്നു. കൊടിയ നിലവിളിയോടെ ആന പിടഞ്ഞു വീഴുന്നു.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;"ദ്യോവിനെ വിറപ്പിയ്ക്കുമാവിളി കേട്ടോ മണി&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;എങ്കിലുമതുചെന്നു മാറ്റൊലിക്കൊണ്ടൂ പുത&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍"&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;സഹ്യന്റെ പപിതൃഹൃദയമാണ് ആനയുടെ നിലവിളി കേട്ടത്. സുഖാലസ്യത്തില്‍ മയങ്ങുന്ന മാനവരുടെ ദൈവം അത് കേട്ടില്ല. ഇതാണ് കഥാസാരം.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;ഇവിടെ കൊലയാളിയായ ആനയെ വെടിവച്ചു കൊല്ലുന്നു. ആന അതിന്റെ ജന്മവാസനയുടെ പുറകെ പോയതുകൊണ്ടാണ് അതിനെ നിഗ്രഹിക്കേണ്ടി വന്നത്. ആന ആളുകളെ കൊന്നുവെങ്കിലും ആനയെ വെടിവച്ചു കൊല്ലുമ്പോള്‍ ആനയോട് സഹാനുഭൂതി തോന്നുന്നത് സ്വാഭാവികമാണ്. ഈ കവിത കേവലം ആനയോടുള്ള സഹാനുഭൂതിയെ മാത്രമല്ല കാണിച്ചുതരുന്നത്. മനുഷ്യന്‍ മദാന്ധനായി ഭ്രമാത്മകചിത്തനാവുന്ന അവസ്ഥയെക്കുറിച്ചും ഇത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. സ്നേഹിക്കാനുള്ള വ്യഗ്രതയും ഹിംസിക്കാനുള്ള ഔത്സുക്യവും ഒരേ സമയമാണ് ആനയുടെ മനസ്സിലുണ്ടാവുന്നത്. സ്നേഹിക്കാനും ദ്രോഹിക്കാനുമുള്ള വാസന പുണ്യപാപങ്ങളെപ്പോലെ സുഖദുഃഖങ്ങളെപ്പോലെ കയ്പും മധുരവും പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന മാനസികഘടന മനുഷ്യനിലുമുണ്ട്. അവന്‍ ആര്‍ജ്ജിക്കുന്ന സംസ്കാരത്തിലൂടെ ദ്രോഹവാസനയെ നിയന്ത്രിക്കാന്‍ അവന്‍ ശ്രമിക്കുകയാണ്. എന്നിട്ടും ചിലപ്പോള്‍ അവനതിന് കഴിയാതെ പോകുന്നുണ്ട്. സംസ്കാരപാരമ്പര്യങ്ങളും ജന്മവാസനയും പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുമ്പോള്‍ ജന്മവാസന സംസ്കാരപാരമ്പര്യത്തെ അതിജീവിക്കുകയും അതിന്റെ അനിയന്ത്രിതത്വം അപായത്തിലേക്ക് എത്തിക്കുകയും ചെയ്യും. കാട്ടിലെ ആന ജന്മവാസനയ്ക്കനുസരിച്ച് സ്വച്ഛന്ദമായി വിഹരിക്കുന്ന പ്രാകൃതനാണ്. നാട്ടിലെത്തിയ അവനെ ചട്ടം പഠിപ്പിച്ച് നാഗരികനാക്കിയതാണ്. പ്രാക്രിതമനുഷ്യന്‍ നാഗരികമനുഷ്യനിലേക്കെത്തുന്നതും ഇത്തരം ചട്ടങ്ങള്‍ക്ക് വിധേയനായിട്ടാണ്. സമൂഹത്തിലെ പെരുമാറ്റ സംഹിതകളാണ് ആ ചട്ടങ്ങള്‍. സമൂഹജീവിയായ മനുഷ്യന്‍ ഹൃദയപ്രേരണകള്‍ പലതിനെയും നിയന്ത്രിച്ചുകൊണ്ടും അടക്കിപ്പിടിച്ചുകൊണ്ടുമാണ് മാന്യനായി മാറുന്നത്. അവനിലെ പ്രാകൃതന്‍ പല അവസരങ്ങളിലും വെളിയിലേക്ക് വരും. സമൂഹമര്യാദ അതിനെ വിലക്കുന്നതിനാല്‍ അവന്‍ നിയന്ത്രണ വിധേയനായി പെരുമാറുന്നു. ഒരു കുറ്റവാളിയെ വിചാരണ ചെയ്യുമ്പോള്‍ അയാളുടെ മാനസികാവസ്ഥ നാം ചിന്തിക്കാറില്ല. ഒരു മാനസികാപഗ്രഥനം നടത്തിയാല്‍ ഒരുപക്ഷേ ആ കുറ്റവാളിയോട് നമുക്കും സഹാനുഭൂതി തോന്നിയേക്കാം. മദയാനയുടെ ദുരന്തത്തില്‍ വായനക്കാരനു തോന്നുന്ന സഹാനുഭൂതിക്ക് നിദാനം അവന്റെ മാനസിക ഘടനയാണ്. നാട്ടാന കാട്ടാനയാകുമ്പോള്‍ അവന്‍ അപകടകാരിയാവുന്നു. നാഗരികന്‍ പ്രാക്രിതനാവുന്നതും ഇതുപോലെത്തന്നെ അപകടകരമാണ്. വൈലോപ്പിള്ളിയുടെ മറ്റ് കവിതകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റെ രൂപരചന സങ്കീര്‍ണ്ണമാണ്. ആനയുടെ സ്വപ്നമണ്ഡലത്തിലെ കാടിനെ അവതരിപ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന പല പദങ്ങളും മനുഷ്യ സമൂഹവുമായി ബന്ധപ്പെട്ടതാണ്. ആര്‍ദ്രത, സ്വജനസ്നേഹം, യൗവ്വനപ്പുളപ്പ്, സംഘര്‍ഷസംരംഭങ്ങള്‍, ഭീകരത, ഭീരുവിന്റെ പരപുച്ഛം, ബലഹീനത തുടങ്ങിയ പദങ്ങളുടെ പ്രതിധ്വനി മനുഷ്യജീവിതത്തിലേക്ക് വ്യാപരിപ്പിക്കുമ്പോള്‍ അന്ധമായ ജന്മവാസന കൊണ്ട് അനിയന്ത്രിതനായി, മദാന്ധനായി ജീവിതദുരന്തത്തിലേക്ക് ചങ്ങല പൊട്ടിച്ചു പായുന്ന മനുഷ്യാവസ്ഥയെക്കൂടി ദര്‍ശിക്കാനാവും. കാടനായ മനുഷ്യനും കാടനായ ആനയും, ഇരുവരുടേയും ജന്മസ്ഥലം സംസ്ക്രിതി കലരാത്ത കൊടുംകാടാണ്. കാടിന്റെ വന്യാവസ്ഥയും നാടിന്റെ മാന്യാവസ്ഥയും പരസ്പരം ഇണങ്ങി നില്‍ക്കുന്നവയല്ല. കാടന്‍/നാടന്‍, പ്രാകൃതന്‍/സംസ്കൃതന്‍ എന്നീ ദ്വന്ദങ്ങളുടെ വൈരുദ്ധ്യം കൂടി ഇതിലൂടെ പ്രകടമാവുന്നുണ്ട്.&lt;br /&gt;&lt;br /&gt;സ്വന്തം കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പുകളെ പ്രതിധ്വനിപ്പിക്കുന്നതാണ് വൈലോപ്പിള്ളിക്കവിത. മാനുഷികവികാരങ്ങളെ മാനിക്കുന്ന മഹത്തായ ജീവിതത്തെ പ്രകീര്‍ത്തിക്കുന്ന മനുഷ്യകഥാനുയായിയായ കവി കാവ്യലോകത്ത് തന്റെ ഒച്ച വേറിട്ട് കേള്‍പ്പിക്കുന്നവനാണ്.&lt;/p&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;a href="http://malayalanatu.com/index.php?option=com_content&amp;view=article&amp;id=380:2010-12-24-17-51-57&amp;catid=2:2010-09-21-05-03-09&amp;Itemid=3"&gt;മലയാളനാടി&lt;/a&gt;&lt;/span&gt;ല്‍ പ്രസിദ്ധീകരിച്ചത്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-4147175077669566290?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/4147175077669566290/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/02/blog-post_13.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/4147175077669566290'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/4147175077669566290'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/02/blog-post_13.html' title='കവിതയിലെ പുനര്‍വിന്യാസങ്ങള്‍'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-3300164112851553405</id><published>2011-02-13T01:30:00.000-08:00</published><updated>2011-02-13T01:41:14.577-08:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='വിമര്‍ശനം'/><category scheme='http://www.blogger.com/atom/ns#' term='നിരൂപണം'/><title type='text'>അല്പന്മാരുടെ ഭൂരിപക്ഷം</title><content type='html'>&lt;span style="font-family:Meera;"&gt;&lt;span style="font-size:130%;"&gt;കവിതയിലെ പുതിയ മുഴക്കത്തെക്കുറിച്ച് പലരും പറഞ്ഞുകഴിഞ്ഞു. ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു പുതിയമുഴക്കം എന്ന് പറയണമെങ്കില്‍ എന്തായിരുന്നിരിക്കണം നിലനിന്നിരുന്ന ആ പഴയ മുഴക്കം? ആ പഴമയും,   ഈ പുതുമയും തമ്മില്‍ എത്രമാത്രം വ്യതിയാനം സംഭവിച്ചിട്ടുണ്ട്.ഇതൊന്നും തന്നെ അന്വേഷണവിധേയമാക്കാതെ വെറും പുതിയ  മുഴക്കത്തില്‍ തന്നെ ചര്‍ച്ച തുടരുന്നത് ഞാന്‍ പിടിച്ച മുയലിന് നാല്കൊമ്പ് എന്ന് പറയുന്നത് പോലെ മാത്രമെ എനിക്ക് തോന്നിയിട്ടുള്ളൂ. ഉത്തരാധുനികതയെ ഒന്ന് തൊടാതെ/തലോടാതെ പുതുകവിതയെക്കുറിച്ച് സംസാരിക്കുന്നത് വെറും വിടുവായത്തമാണ്. കവിത ഒരിക്കലും ഒരു അവസാനവാക്കല്ല. അത് എന്തിന്റെയൊക്കെയോ തേടലുകളാണ് ഒരോരുത്തര്‍ക്കും. ഓരോ നല്ല കവിതയും ഓരോ മൗലീകമായ പരീക്ഷണമാണ്, സ്വന്തം അനുഭൂതിയുടെ തീക്ഷ്ണത ഒട്ടും ചോര്‍ന്നു പോകാതെ ഭാഷയില്‍ആവാഹിച്ചെടുക്കാനുള്ള ഒരന്വേഷണം എന്ന് സച്ചിദാനന്ദന്‍ പറഞ്ഞിട്ടുണ്ട്. നവ്യമായ അഭിരുചികളുടെ വാചാടോപങ്ങളില്‍ ആരായല്‍ നടത്തുകയായിരുന്ന കവിത പിന്നീട് വാക്കുകളാല്‍ കുഴഞ്ഞുകിടക്കുന്ന ഒരു ചെളിക്കൂനയായി മാറിയത് കാലത്തിന്റെ ദിശതെറ്റിയ ഏതോ കു&lt;/span&gt;&lt;/span&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:130%;"&gt;&lt;span&gt;&lt;span&gt;ത്തൊഴുക്കിലായിരിക്കണം&lt;/span&gt;&lt;/span&gt;.&lt;br /&gt;&lt;br /&gt;എവിടെയാണ് പുതുകവിതയ്ക്ക് വഴി തെറ്റിയത്. അവിടെ നിന്ന് ഞാന്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഇത് ഞാന്‍ പറയുമ്പോള്‍ പലരിലും മുഷിപ്പ് അനുഭവപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അടുക്കള രഹസ്യം അങ്ങാടിപ്പാട്ടാവാന്‍ വീട്ടുകാര്‍ ആഗ്രഹിക്കില്ലല്ലോ. വികാരമാണ് സഹൃദയന്റെ മനസിനെ കീഴ്പ്പെടുത്തുന്നത് എന്ന സത്യം മറന്നിടത്തു നിന്നാണ് പുതുകവിത വഴിതെറ്റാന്‍ ആരംഭിക്കുന്നത്.&lt;br /&gt;&lt;br /&gt;വികാരത്തിലൂടെ കടന്നുവന്ന കവിത ആധുനികതയില്‍ ബൗദ്ധീകതയ്ക്ക് പ്രാമുഖ്യം നല്‍കി കടന്നുവന്നപ്പോള്‍ ഉത്തരാധുനികതയില്‍ പ്രമേയവത്കരണത്തിലൂടെ മറ്റൊരു തലത്തിലേക്ക് മാറ്റപ്പെടുകയാണ് ചെയ്തത്. അന്ന് നിലനിന്നിരുന്ന സാമൂഹ്യാന്തരീക്ഷത്തിന്റെ ആവശ്യകത തന്നെയായിരുന്നു ആ പരിണാമം. എന്നാല്‍,ഈ കാലഘട്ടത്തില്‍ ബൗദ്ധീകതയ്ക്കെതിരായി അതായത് ഇണങ്ങിയും പിണങ്ങിയും &lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-H79SeZH2tv8/TVemg7sEf-I/AAAAAAAAAMk/oh550Ts2iL8/s1600/Ayyappa%2BPanicker.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 161px; height: 200px;" src="http://1.bp.blogspot.com/-H79SeZH2tv8/TVemg7sEf-I/AAAAAAAAAMk/oh550Ts2iL8/s400/Ayyappa%2BPanicker.jpg" alt="" id="BLOGGER_PHOTO_ID_5573106148602839010" border="0" /&gt;&lt;/a&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:130%;"&gt;&lt;span&gt;&lt;span&gt;എന്ന്&lt;/span&gt;&lt;/span&gt; വേണമെങ്കില്‍ പറയാം, ഒരു കൂട്ടര്‍ എഴുതിത്തുടങ്ങി. ആ പോരാട്ടത്തിന്റെ ചൂടിലും ചൂരിലും തളരാതെ, അകന്നിണങ്ങിയാണ് പുതുകവിതയുടെ രംഗപ്രവേശം. അക്കാലത്ത് പുതുകവിത ഉത്തരാധുനികതയ്ക്ക് സമാന്തരമായ പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്.&lt;br /&gt;&lt;br /&gt;ബൗദ്ധീകവിമുക്തമായി വന്ന ഉത്തരാധുനികതയില്‍ നിന്ന് അവതരിച്ച ഈ പുതുകവിത കാലത്തില്‍ നിന്ന് അകന്ന് മാറിയില്ലെങ്കിലും കാവ്യാസ്വാദകരില്‍ നിന്ന് പതിയെ അകലുകയായിരുന്നു. ആന്തരീക-ബാഹ്യ, വാക്-കാല്പനിക സൗന്ദര്യവും, ഇടപെടാന്‍ മടിക്കാത്ത ആശയാവിഷ്കാരങ്ങളും സക്ഷ്യപ്പെടുത്തുന്ന ഈ കവിതാപ്രസ്ഥാനം തീര്‍ത്തും തിരസ്കരിക്കുന്നത് ആധുനികകവിതകളെയാണ് എന്നതാണ് വസ്തുത. മുതലാളിത്തമൂല്യ തിരസ്കരണങ്ങളിലൂടെ, രാഷ്ട്രീയജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പ്രകമ്പനങ്ങളിലൂടെ കടന്നുവന്ന ആധുനികകവിതയോടും, തനിക്ക് ജന്മം തന്ന ഉത്തരാധുനികകവിതയോടും അവനവന്‍ പ്രസ്ഥാനമായി മാറിക്കഴിഞ്ഞ പുതുകവിത ഇന്ന് തിണ്ണമിടുക്ക് കാട്ടിക്കൊണ്ട് കോലായില്‍ കിടക്കുകയാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;എന്താണ് പുതുകവിത&lt;/span&gt;&lt;br /&gt;&lt;br /&gt;യാതൊരുവിധ ചിന്താഘടനയുടേയും സംഭാവനയായി പുതുകവിതയെ നമുക്ക് വാഴ്ത്താനാവില്ല. ആധുനികത്യ്ക്കും ഉത്തരാധുനികതയ്ക്കും നല്‍കിയ പോലെ പല പല നിര്‍വ്വചനങ്ങളും ആരും പുതുകവിതയ്ക്ക് നല്‍കിയിട്ടില്ല. കവിതയുടെ ബഹിര്‍സ്വരത എന്ന അംശത്തെപ്പോലും വെല്ലുവിളിച്ച് കടിഞ്ഞാണില്ലാതെ പായുന്ന ഒരു കുതിര എന്ന് വേണമെങ്കില്‍ പുതുകവിതയെ നമുക്ക് വിശേഷിപ്പിക്കാന്‍‍ കഴിയും. പഴയ വാക്കുകളിലൂടെയും രൂപഘടനാന്തര വാദഗതിയിലൂടെയും നമുക്ക് എല്ലാം ചിത്രീകരിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട്&lt;br /&gt;&lt;br /&gt;പുതിയവയുടെ പരിണാമപരമായ ശക്തി കൈവരിച്ചുകൊണ്ട് കടന്നുവന്ന ഒരു പ്രസ്ഥാനമാണ് പുതുകവിത എന്ന് വേണമെങ്കില്‍ വാദിക്കാവുന്നതാണ്. അങ്ങിനെ വാദിക്കുമ്പോള്‍ എഴുത്തുകാരന്റെ മുന്നില്‍ ആദ്യത്തേക്കാള്‍ തീവ്രമായ രീതിയില്‍ ഉയര്‍ന്നു വരുന്ന ഒരു പ്രശ്നം 'പുതിയ ഭാഷ' എന്നതാണ്. ആ ഭാഷ പ്രയോഗിക്കുക എന്നതാണ്. അവിടെയാണ് പുതുകവിതക്കൂട്ടത്തിലെ ഒരു എഴുത്തുകാരന്‍ പുതിയ അന്വേഷണം നടത്തേണ്ടത്. ഇതൊരിക്കലും ഒരു ഭരണമാറ്റമോ, ഭരണം കയ്യാളലോ ആവരുത്. പഴമയോടുള്ള നിഷേധവും, ആ പാതയോടുള്ള എതിര്‍പ്പും വഴിവെക്കുന്ന സൃഷ്ടിപരമായ പുതിയൊരു വഴക്കമായിരിക്കണം.&lt;br /&gt;&lt;br /&gt;ഉത്തരാധുനികതയില്‍ എന്തായിരുന്നു കവിതയിലെ വരികള്‍, ഇന്നെന്താണ് അവ കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും നോക്കിയിട്ടുണ്ടോ? അത് നോക്കേണ്ട ആവശ്യമില്ലെന്നും,സ്വയംപര്യാപ്തമാണ് പുതുകവിതയെന്നും അവകാശപ്പെടുന്ന ചിലരെങ്കിലുമുണ്ട്. അതവരുടെ അറിവില്ലായ്മയായി കണക്കാക്കാം. അക്ഷരങ്ങള്‍ക്കും, വാക്കുകള്‍ക്കും അതിലൂടെ പിറക്കുന്ന വരികള്‍ക്കും വര്‍ണ്ണത്തിന്റെ ബോധചമത്കാരത്തില്‍ നിന്ന് മോചനമില്ലെന്ന് കരുതിയിരുന്ന&lt;br /&gt;&lt;br /&gt;എഴുത്തുകാരന്‍/വായനക്കാരന്‍ അതിന്റെ വ്യാപ്തവും, സൂക്ഷ്മവുമായ സൗന്ദര്യം കണ്ടെത്തിയത് ഉത്തരാധുനികതയുടെ അന്ത്യനാളുകളിലാണ്, പുതുകവിമൊഴിയില്‍ പുതുകവിതയുടെ ആരംഭഘട്ടത്തില്‍. അവിടെ നിന്നും കടന്നുവന്ന പുതുകവിത ഈ നാളുകളില്‍ എത്തിനില്‍ക്കുന്നത് വാക്കുകളുടെ കുണുങ്ങിക്കളിക്കുന്ന ഒരു കൂട്ടത്തിലാണ്. ഇക്കാരണത്താല്‍ ഞാന്‍ പുതുകവിതയെ ഒറ്റ്യ്ക്ക് തന്നെയാണ് വായിക്കുന്നതും. ചുരുക്കം ചില കവിതകളെ ഒഴിച്ച്. എന്നാല്‍ മാറി ചിന്തിച്ച്&lt;br /&gt;&lt;br /&gt;വന്ന ചില കവിതകള്‍, അവ അക്ഷരങ്ങള്‍ക്ക് വര്‍ണ്ണപ്പൊലിമ മാത്രമെ ഉള്ളൂ എന്ന കരുതല്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. ആ ഉപേക്ഷ ഇവിടെ മറ്റൊന്നിന്റെ തേടലിലേക്ക് വഴിമാറുകയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;പുതുകവിത എന്ത് ചെയ്യുന്നു?&lt;/span&gt;&lt;br /&gt;&lt;br /&gt;മരവിച്ച് കിടക്കുന്ന ജീവിതാവസ്ഥയോട് നിഷേധാത്മകമായി പെരുമാറാനും, ഉദാസീനതയെ ഉത്തരവാദിത്തത്തോട് കൂടി നേരിടാനുമാണ് പുതുകവിത ശ്രമിച്ച് വന്നിരുന്നത്. അതെല്ലാം ഞാന്‍ നേരത്തെ പറഞ്ഞ വഴിതെറ്റലില്‍ മാറിപ്പോയിരിക്കുന്നു എന്ന വസ്തുത നാം അംഗീകരിച്ചേ മതിയാവൂ. ഇന്ന് പുതുകവിത കവിതയില്‍ വളര്‍ത്തുന്നത് ഒരു മിത്തിക്കല്‍ സംസ്കാരമാണ് എന്ന് തന്നെ വേണമെങ്കില്‍ പറയാം. ബിംബങ്ങളില്‍ നിന്ന് മിത്തിലേക്കാണ് മലയാളകവിതയുടെ ഇന്നുകള്‍ വളര്‍ന്നുപോകുന്നത്. ഇതിനെ പുതുമയാര്‍ന്ന ഒരു കാവ്യസംസ്കാരത്തിന്റെ വളര്‍ച്ചയായി ഒരുപക്ഷേ ചില കാവ്യശാസ്ത്രജ്ഞര്‍ കണ്ടെത്തിയേക്കാം.അപ്പോള്‍ നിങ്ങള്‍ ഒന്നോര്‍ക്കുക. ഒരു ഇന്ത്യന്‍ സംസ്കാരവും, പാശ്ചാത്യസംസ്കാരവും തമ്മില്‍ എന്തുമാത്രം അന്തരമുണ്ടെന്ന്.&lt;br /&gt;&lt;br /&gt;എന്നാല്‍ ഇവിടെ കവിത മാറുന്നത് ആധുനികതയില്‍ നിന്ന്  കാലികതയിലേക്കല്ല എന്നാണ് തോന്നുന്നത്. ഒരുതരം മിത്തിക്കല്‍  പിന്‍വാങ്ങലുകളാണ് അല്ലെങ്കില്‍ റദ്ദു ചെയ്യപ്പെടലാണ് ഇവിടെ    സംഭവിക്കുന്നത്. ആധുനികതയുടെ നിഷേധദര്‍ശനങ്ങളില്‍നിന്ന് പതഞ്ഞുവന്ന ഈ രീതി, പക്ഷേ പുതുകവിതയെ പുറകോട്ടടിക്കുകയാണ് ചെയ്യുന്നത്. മേല്‍പ്പറഞ്ഞ ഇത്തരം രീതികള്‍തന്നെയായിരുന്നു 'കുരുക്ഷേത്ര'ത്തിലൂടെ അയ്യപ്പപ്പണിക്കര്‍ കൊണ്ടുവന്നതും. അന്ന് അദ്ദേഹം കൊണ്ടുവന്ന അപാരമായ സാധ്യത സാഹിത്യവിമര്‍ശകന്മാരെ എത്രമാത്രം ഉള്ളുതുറന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്നുള്ളത് ഇത്തരക്കാര്‍ ആലോചിക്കുന്നത് നന്നായിരിക്കും. അന്ന് അയ്യപ്പപ്പണിക്കര്‍ മുതല്‍ സച്ചിദാനന്ദന്‍ വരെയുള്ള കവികള്‍ സൃഷ്ടിച്ച ഈ വിപ്ലവത്തിന്റെ തീച്ചൂടില്‍ നിന്ന് മാറി എന്ത്‌  പൊള്ളലുകളാണ്    പുതുകവിത ഉണ്ടാക്കിയിട്ടുള്ളത്? ആശാന്‍-ഉള്ളൂര്‍-വള്ളത്തോള്‍ പ്രതിഷ്ഠിച്ച സത്താസങ്കല്പങ്ങളെ ഉടച്ചുവാര്‍ത്ത ഈ കവിമാനികളില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍തക്ക എന്ത്‌ ശില്പമാണ് പുതുകവിതക്കൂട്ടം കൊത്തിവച്ചത്?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;എന്തുകൊണ്ട് പുതുകവിത ഇങ്ങനെ?&lt;/span&gt;&lt;br /&gt;&lt;br /&gt;ഭാഷയില്‍ നിന്നും മിത്തില്‍ നിന്നും വേറിട്ട് കവിതയ്ക്ക് ഒരസ്തിത്വമുണ്ടോ? ഉണ്ടെന്നാണ് ആധുനികതയും, ഉത്തരാധുനികത തെളിയിച്ചത്. ആശയപരമായ ഉള്‍ക്കാഴ്ചക്ക് എത്രമാത്രം സാധ്യത ഉണ്ടെന്ന് ആ കാലം മലയാളകവിതയില്‍ അടയാളപ്പെടുത്തി. ഇത്തരത്തില്‍ എന്തെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടോ പുതുകവിത എന്ന് നമ്മള്‍ തലപുകഞ്ഞാലോചിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ വരുന്നത്, പുതുകവിത മുന്നേറിപ്പോയത് സദാചാരവും ആത്മീയവുമായ അകക്കണ്ണുകള്‍ തേടിക്കൊണ്ടായിരുന്നു എന്ന് പറയേണ്ടി വരും. എഴുത്തുകാരില്‍ വിശ്വാസം നഷ്ടപ്പെട്ട വാക്കുകള്‍ വഴിമാറുകയും മുന്‍കൂട്ടി അര്‍ത്ഥനിശ്ചയം കഴിഞ്ഞ് വരുന്ന വാക്കുകളെ സ്വീകരിക്കാന്‍ എഴുത്തുകാരനെ നിര്‍ബന്ധിതനാക്കുകയും ചെയ്തത് പുതുകവിതയുടെ വഴിതെറ്റലിന്റെ ഒരു ഘടകമായി മാറിയിട്ടുണ്ട്. ഭാഷാപ്രയോഗത്തിലൂടെ അത്തരത്തിലുള്ള മുന്‍നിശ്ചയം കഴിഞ്ഞ അര്‍ത്ഥത്തെ മാറ്റാനോ, നിഘണ്ടുവില്‍ നില്‍ക്കുന്ന വാക്കുകളുടെ ചുരുങ്ങിയ അര്‍ത്ഥങ്ങളെ മറികടക്കാനോ പുതുകവിതക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മയായി മാറിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ചരിത്രസത്യങ്ങളും വര്‍ത്തമാനകാല പരിസ്ഥിതിയും പുതുകവിത എന്തുകൊണ്ട് കൂട്ടിവായിക്കുന്നില്ല. ഇതെഴുതുമ്പോള്‍ ഞാനോര്‍ക്കുന്ന ഒരു കാര്യം, തൃശ്ശൂരില്‍ വച്ച് നടന്ന ഒരു കവിതാചര്‍ച്ചയില്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള ഒരു ചോദ്യം വന്നപ്പോള്‍ ഒരു പുതുകവി ( പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല ) പറഞ്ഞത്, നമ്മളെന്തിന് ചരിത്രം പഠിക്കണം? ചരിത്രവും കവിതയും എന്തിന് കൂട്ടിവായിക്കണം? കവി എപ്പോഴും നൈരന്തര്യവര്‍ത്തമാനത്തെക്കുറിച്ച് ചിന്തിച്ചാല്‍ പോരേ എന്നൊക്കെയാണ്.&lt;br /&gt;അത്തരക്കാരോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ. നിങ്ങള്‍ കടമ്മനിട്ടയുടെ കുറത്തി വായിച്ചിട്ടുണ്ടോ? അവിടെ കാണാം ചരിത്രയാഥാര്‍ത്ഥ്യവും വര്‍ത്തമാനകാലപരിസ്ഥിതിയും തമ്മില്‍ ഏറ്റുമുട്ടുന്നതിലെ രസതന്ത്രവിജ്ഞാനം കവിതയിലെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നത്. ആ രാസപ്രക്രിയയില്‍ വൈകാരികമായ ഒരു ചേര്‍ച്ച സൃഷ്ടിക്കുന്നത് പുതിയൊരു അനുനാദമാണ്.&lt;br /&gt;&lt;br /&gt;സ്വന്തമായി ഒരു കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിലെ പരാജയം പുതുകവിത ഒരിക്കലും അംഗീകരിക്കാനിടയില്ല. അവര്‍ അന്തര്‍മുഖത്തില്‍ നിന്ന് വിടുതി സ്വീകരിക്കുകയല്ല. കാലക്രമേണ കൂടുതല്‍ അന്തര്‍മുഖരാവുകയാണ് ചെയ്യുന്നത്. ആധുനികതയുടെ വിഗ്രഹഭഞ്ജന എന്ന മുഖമുദ്രയും ഉത്തരാധുനികതയിലെ പ്രമേയവത്കരണത്തിലെ സവിശേഷതകളും മാറ്റി മലയാളകവിതയില്‍ പുതിയൊരു വഴി വെട്ടി എന്നതാണ് പുതുകവിതയുടെ കാഴ്ചപ്പാട് എന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടായിരിക്കും ആ തോന്നല്‍ നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് സംഭവിച്ച അപചയമാണെന്ന് സ്വയം തെളിയിക്കുകയാണ് ചെയ്യുന്നത്. വിഗ്രഹഭഞ്ജനത്തെ തല്ലിക്കെടുത്തി എന്നതാണ് ഉത്തരാധുനികത നേടിയ ഏറ്റവും വലിയ നേട്ടമെങ്കില്‍ പുതുകവിത എന്താണ് കാവ്യലോകത്തില്‍ നേടിയിട്ടുള്ളത്, നവീനരീതിലുള്ള ഒരു കാവ്യാവബോധം സൃഷ്ടിക്കാന്‍ പുതുകവിതയ്ക്ക് കഴിഞ്ഞിട്ടുണ്ടോ, മുന്‍കാല അപര്യാപ്തതകളില്‍ നിന്ന് അചുംബിതവും,സൗന്ദര്യാത്മകവുമായ ഒരു കാവ്യദര്‍ശനത്തെ ഊട്ടിയുറപ്പിക്കാനായോ എന്നൊക്കെ ചോദിച്ചാല്‍ യാതൊരു സങ്കോചവും കൂടാതെ ഇല്ല എന്ന് പറയുകയേ നിര്‍വ്വാഹമുള്ളൂ. ഇങ്ങനെ പോയാല്‍, "തൊണ്ണൂറിന്റെ അവസാനത്തില്‍ ആരംഭിച്ച് രണ്ടായിരത്തിന്റെ തുടക്കത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി രണ്ടായിരത്തിപ്പത്തുകളിലേക്ക് വഴികാട്ടിയ പുതുകവിത അതിന്റെ ചരിത്രപരമായ കടമ നിര്‍വ്വഹിച്ചശേഷം രണ്ടായിരത്തി ഇരുതിന് ശേഷമുള്ള വികാസത്തെ മുന്‍കൂട്ടിക്കാണുന്നതുമായ പുതുകവിതോത്തര കവിതയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്"2 എന്നൊരു ചരമക്കുറിപ്പ് അധികം താമസിയാതെ എഴുതേണ്ടിവരും.&lt;br /&gt;&lt;br /&gt;&lt;br /&gt;1.പി.എന്‍.ഗോപീകൃഷ്ണന്റെ കവിതയുടെ ശീര്‍ഷകം&lt;br /&gt;&lt;br /&gt;2.അയ്യപ്പപ്പണിക്കര്‍ ആധുനികതയെ നിര്‍വ്വചിച്ചത് മാറ്റിയെഴുതിയത്&lt;br /&gt;&lt;br /&gt;3.വിഷയസ്വീകരണത്തിന് അന്‍വര്‍ അലിയോട് കടപ്പാട്&lt;br /&gt;&lt;br /&gt;4.രണ്ടായിരത്തിന് ശേഷമുള്ള കവിതകളെയാണ് ഞാന്‍ പുതുകവിത എന്ന് &lt;span&gt;വിശേഷിപ്പിക്കുന്നത്&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://varshiklekhanam.blogspot.com/"&gt;&lt;span style="font-weight: bold;"&gt;ആനുകാലികകവിത&lt;/span&gt;&lt;/a&gt;യില്‍ പ്രസിദ്ധീകരിച്ചത്&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-3300164112851553405?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/3300164112851553405/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/02/blog-post.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/3300164112851553405'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/3300164112851553405'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/02/blog-post.html' title='അല്പന്മാരുടെ ഭൂരിപക്ഷം'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-H79SeZH2tv8/TVemg7sEf-I/AAAAAAAAAMk/oh550Ts2iL8/s72-c/Ayyappa%2BPanicker.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-8064045823257456193</id><published>2011-01-24T00:24:00.000-08:00</published><updated>2011-01-24T00:26:31.102-08:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>വര്‍ത്തമാനം ജനുവരി 23</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_fa5aimjDwSY/TT03i-PyoYI/AAAAAAAAAMY/23pIk4hogCU/s1600/varthamanam%2B%2528%2Bjan%2B23%2529%2B.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 218px;" src="http://1.bp.blogspot.com/_fa5aimjDwSY/TT03i-PyoYI/AAAAAAAAAMY/23pIk4hogCU/s320/varthamanam%2B%2528%2Bjan%2B23%2529%2B.jpg" border="0" alt=""id="BLOGGER_PHOTO_ID_5565665788464112002" /&gt;&lt;/a&gt;&lt;br /&gt;&lt;span class="fullpost"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-8064045823257456193?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/8064045823257456193/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/01/23.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/8064045823257456193'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/8064045823257456193'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/01/23.html' title='വര്‍ത്തമാനം ജനുവരി 23'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_fa5aimjDwSY/TT03i-PyoYI/AAAAAAAAAMY/23pIk4hogCU/s72-c/varthamanam%2B%2528%2Bjan%2B23%2529%2B.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-251131149269947294</id><published>2011-01-11T03:08:00.001-08:00</published><updated>2011-01-11T03:11:09.016-08:00</updated><title type='text'>വര്‍ത്തമാനം വാരാന്ത്യം</title><content type='html'>&lt;a href="http://4.bp.blogspot.com/_fa5aimjDwSY/TSw6fdNQWPI/AAAAAAAAAMQ/gPpkoCjJUfk/s1600/vathamanam.JPG"&gt;&lt;img id="BLOGGER_PHOTO_ID_5560883951986301170" style="DISPLAY: block; MARGIN: 0px auto 10px; ; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_fa5aimjDwSY/TSw6fdNQWPI/AAAAAAAAAMQ/gPpkoCjJUfk/s320/vathamanam.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="fullpost"&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2164331056360727973-251131149269947294?l=mashippathram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mashippathram.blogspot.com/feeds/251131149269947294/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mashippathram.blogspot.com/2011/01/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/251131149269947294'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2164331056360727973/posts/default/251131149269947294'/><link rel='alternate' type='text/html' href='http://mashippathram.blogspot.com/2011/01/blog-post.html' title='വര്‍ത്തമാനം വാരാന്ത്യം'/><author><name>വിനീത് നായര്‍</name><uri>http://www.blogger.com/profile/08417800092194007487</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/_fa5aimjDwSY/S2OdaaULG8I/AAAAAAAAACg/PlSnzFXPABY/S220/photo1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_fa5aimjDwSY/TSw6fdNQWPI/AAAAAAAAAMQ/gPpkoCjJUfk/s72-c/vathamanam.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2164331056360727973.post-8066307878516226485</id><published>2010-12-23T02:07:00.000-08:00</published><updated>2010-12-23T02:11:30.249-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><category scheme='http://www.blogger.com/atom/ns#' term='അഭിമുഖം'/><title type='text'>ഒറ്റയാന്റെ തലയെടുപ്പ്</title><content type='html'>&lt;span class="Apple-style-span" style="font-family: Arial, Verdana, sans-serif; font-size: 12px; -webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; "&gt;&lt;address&gt;"ഒരേ പുഴയില്‍ നിങ്ങള്‍ക്ക്&lt;/address&gt;&lt;address&gt;രണ്ടുവട്ടം കുളിക്കനാവില്ല"- ഹെറാക്ലിറ്റസ്&lt;/address&gt;&lt;p style="margin-top: 0px; margin-bottom: 10px; "&gt;&lt;br /&gt;ഇതുപോലെയാണ് മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകള്‍. പാരമ്പര്യത്തിലൂന്നി പിറവിയെടുക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ക്ക് ഒരിക്കലും പുതുകവിതയുടെ നിയതമായ ചട്ടക്കൂടിനകത്തെഴുതഅന്‍ കഴിയില്ല. തന്റെ പുതുകവിതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉല്‍ക്കണ്ഠകളും നമ്മോട് പങ്കുവെയ്ക്കാന്‍ അദ്ദേഹം തയ്യാറായത് ഒരല്പ്പം വിമുഖതയോടെ തന്നെയാണ്. കവിയരങ്ങുകള്‍ക്കും കവിക്കൂട്ടങ്ങള്‍ക്കും അപരിചിതനായ മോഹനകൃഷ്ണന്‍ കാലടിയുടെ വാക്കുകള്‍ക്കൊപ്പം നമുക്കും ചേരാം.&lt;/p&gt;&lt;p style="margin-top: 0px; margin-bottom: 10px; "&gt;&lt;br /&gt;&lt;br /&gt;? ഗ്രാമീണത പ്രസരിക്കുന്ന കാവ്യപാരമ്പര്യത്തിലധിഷ്ടിതമായ കവിതകളാണ് താങ്കളുടെ ഒട്ടു മിക്ക കവിതകളും. ഇതിനുവേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ?&lt;/p&gt;&lt;p style="margin-top: 0px; margin-bottom: 10px; "&gt;&lt;br /&gt;* എന്റെ വായന പൊതുവേ ആ കവിതാപാരമ്പര്യത്തില്‍ അധിഷ്ടിതമായിട്ടുള്ളതായിരുന്നു. കോളേജിലെത്തിയതിനു ശേഷം മാത്രമേ ഞാന്‍ ആധുനീക കവിതകള്‍ വായ
